26/05/2014

അറിയപ്പെടാത്ത നരേന്ദ്ര മോദി

രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായ നരേന്ദ്രമോദിയെ ക്കുറിച്ച്‌ ഇപ്പോള്‍ നമുക്ക്‌ നിരവധി കാര്യങ്ങളറിയാം. എന്നാല്‍ ആരാണ്‌ യഥാര്‍ത്ഥ നരേന്ദ്രമോദി? ഈ രാഷ്ട്രീയ/ഭരണ നായകനെ നാം ശരിക്കും അറിയുമോ? 
എന്താണ്‌ മോദിയുടെ വ്യക്തിപരമായ സ്വഭാവ രീതികള്‍ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക്‌ തൃപ്തികരമായ ഉത്തരം നല്‍കാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല.

ബിജെപിയിലെ കരുത്തനും പന്ത്രണ്ട്‌ വര്‍ഷം ഗുജറാത്ത്‌ മുഖ്യമന്ത്രിയും പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദിയെക്കുറിച്ച്‌ രാഷ്ട്രീയ പ്രതിയോഗികളും ഒരുപറ്റം മാധ്യമങ്ങളും വരച്ചുകാട്ടിയ ചിത്രം മോദിയുടെ യഥാര്‍ത്ഥ വ്യക്തിത്വത്തോട്‌ നീതിപുലര്‍ത്തുന്നതായിരുന്നില്ല. വിമര്‍ശനങ്ങളുടെ വന്‍മതിലുയര്‍ത്തി മോദിയെ ലക്ഷണമൊത്ത വില്ലനാക്കി മാറ്റാന്‍ ശ്രമിച്ചവര്‍ ത്യാഗപൂര്‍ണമായ ഒരു പൊതുജീവിതവും ആദര്‍ശസുരഭിലമായ രാഷ്ട്രീയ പ്രവര്‍ത്തനവും മാതൃകാപരമായ സ്വഭാവസവിശേഷതകളും ജനങ്ങളില്‍നിന്ന്‌ മറച്ചുപിടിച്ചു. മോദിയുടെ ഭൂതകാലം ചികഞ്ഞ അപൂര്‍വം ചിലര്‍ തങ്ങളുടെ മുന്‍വിധികള്‍ക്ക്‌ അനുസൃതമായ കാര്യങ്ങളാണ്‌ ആജീവിതത്തില്‍നിന്ന്‌ ‘കണ്ടെത്തിയത്‌.’ ഇങ്ങനെയൊക്കെയായിട്ടും സ്വയം മുന്നോട്ടുവന്ന്‌ ‘ഇതാ യഥാര്‍ത്ഥ നരേന്ദ്ര മോദി’ എന്ന്‌ ഒരിക്കല്‍പ്പോലും മോദി പറഞ്ഞില്ല. അതിന്റെ ആവശ്യമുണ്ടെന്ന്‌ തോന്നിയില്ല; അതിന്‌ സമയവുമുണ്ടായിരുന്നില്ല.

ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍പ്പെടുന്ന 2500 വര്‍ഷത്തിലേറെ ചരിത്ര-സാംസ്കാരിക പാരമ്പര്യമുള്ള വടനഗറില്‍ 1950 സെപ്തംബര്‍ 17 ന്‌ ദാമോദര്‍ ദാസ്‌ മൂല്‍ചന്ദ്‌ മോദിയുടേയും ഹീരാ ബെന്നിന്റെയും ആറ്‌ മക്കളില്‍ മൂന്നാമനായാണ്‌ നരേന്ദ്രമോദിയുടെ ജനനം. ഉന്നതമായ സാസംക്കാരിക നിലവാരം പുലര്‍ത്തിയിരുന്ന വടനഗറില്‍ ഹിന്ദുധര്‍മവും ബുദ്ധമതവും ഒരുപോലെ വളര്‍ച്ച പ്രാപിച്ചിരുന്നു. പതിനേഴ്‌ വര്‍ഷക്കാലം ഭാരതപര്യടനം നടത്തിയ ചൈനീസ്‌ സഞ്ചാരി ഹുയാന്‍സാങ്ങ്‌ തന്റെ സഞ്ചാരക്കുറിപ്പുകളില്‍ വടനഗറിനെക്കുറിച്ച്‌ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌.

നാല്‌ സഹോദരന്മാരും ഒരു സഹോദരിയുമാണ്‌ മോദിക്കുള്ളത്‌. ഇവരുമായി ആത്മബന്ധമുണ്ടെങ്കിലും കല്യാണമുള്‍പ്പെടെയുള്ള കുടുംബപരമായ ചടങ്ങുകളില്‍ മോദി പങ്കെടുക്കാറില്ല. എന്നാല്‍ എല്ലാ പിറന്നാള്‍ ദിനത്തിലും അമ്മയെപ്പോയി കണ്ട്‌ അനുഗ്രഹം വാങ്ങും. പതിനേഴാമത്തെ വയസ്സില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി പത്ത്‌ വയസ്സുകാരിയായ യശോദയെ വിവാഹം ചെയ്തെങ്കിലും ഒരു ദിവസംപോലും വൈവാഹിക ജീവിതം നയിച്ചിട്ടില്ല. സമുദായ ആചാരപ്രകാരമുള്ള ഒരു ചടങ്ങ്‌ മാത്രമായിരുന്നു ഇത്‌. തന്റെ ജീവിതം മേറ്റ്ന്തിനോ വേണ്ടിയുള്ളതാണെന്ന്‌ മോദി വളരെ മുമ്പെ തിരിച്ചറിഞ്ഞിരുന്നു.

വ്യക്തിജീവിതത്തില്‍ വൃത്തി സൂക്ഷിക്കുക എന്നത്‌ കുട്ടിക്കാലം മുതലേ മോദിയുടെ ശീലമായിരുന്നു. അലക്കിത്തേച്ച വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാറുള്ളൂ. വസ്ത്രത്തില്‍ ഒരു കറപോലും ഉണ്ടാകരുതെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. രാഷ്ട്രീയ നേതാവും ഭരണാധികാരിയുമൊക്കെയായി മാറിയപ്പോഴും ശുചിത്വം എന്നത്‌ മോദിക്ക്‌ ഒരു വികാരമായിരുന്നു. ഓഫീസിലും വീട്ടിലും ഇക്കാര്യത്തില്‍ മോദി നിഷ്ക്കര്‍ഷ പുലര്‍ത്തി.

വടനഗറില്‍ തന്നെയുള്ള ഭഗവതാചാര്യ നാരായണാചാര്യ സ്കൂളിലായിരുന്നു മോദിയുടെ വിദ്യാഭ്യാസം. പഠനത്തില്‍ ശരാശരി വിദ്യാര്‍ത്ഥിയായിരുന്നെങ്കിലും പ്രസംഗത്തിലും ചര്‍ച്ചകളിലും മോദിയെ ആര്‍ക്കും തോല്‍പ്പിക്കാനാവുമായിരുന്നില്ല. മോദി തന്റെ പ്രസംഗത്തില്‍ ഉടനീളം ഉപയോഗിക്കുന്ന ‘ഭായ്‌ ഔര്‍ ബഹനോം’ എന്ന സംബോധനാ രീതി സ്കൂള്‍ വിദ്യാഭ്യാസ കാലത്ത്‌ സ്വീകരിച്ചതാണ്‌. സ്കൂളിനടുത്ത്‌ തന്നെയുള്ള റെയില്‍വേ സ്റ്റേഷനില്‍ ചായക്കട നടത്തിയിരുന്ന അച്ഛനെ അവധി ദിവസങ്ങളില്‍ സഹായിക്കുക പതിവായിരുന്നു. സ്കൂള്‍ വിട്ടുവന്നാല്‍ കൂട്ടുകാരനുമൊത്ത്‌ അടുത്തുള്ള ആര്‍എസ്‌എസ്‌ ശാഖയില്‍ പോകും. സ്കൂള്‍ പഠനകാലത്ത്‌ നാടകാഭിനയത്തില്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ച മോദിക്ക്‌ നേതൃശേഷി കൂടപ്പിറപ്പായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സ്കൂള്‍വളപ്പ്‌ മതില്‍കെട്ടി തിരിക്കാന്‍ നാടകം സംഘടിപ്പിച്ച്‌ ധനസമാഹാരണം നടത്തിയയാളാണ്‌ മോദി. എല്ലായിപ്പോഴും അച്ചടക്കം പാലിച്ചിരുന്ന മോദി ന്യായമായ ഏത്‌ കാര്യവും അധ്യാപകരുള്‍പ്പെടെ ആരുടെ മുന്നിലും അവതരിപ്പിക്കാന്‍ മടിച്ചില്ല.

കുട്ടിക്കാലം മുതലേ സത്യസന്ധനായിരുന്നു മോദി. ആരുടെയും ഒരു വസ്തുവും മോഹിച്ചില്ല. ഒന്നും സ്വന്തമാക്കണമെന്ന്‌ ആഗ്രഹിച്ചുമില്ല. എത്ര തണുപ്പായിരുന്നാലും തണുത്ത വെള്ളത്തിലെ കുളിക്കുമായിരുന്നുള്ളൂ. വടനഗറിലുള്ള ശര്‍മിഷ്ട തടാകത്തില്‍ നീന്തുക മോദിയുടെ വിനോദമായിരുന്നു. തടാകത്തിന്റെ ഒത്തനടുവിലുള്ള പാറക്കെട്ടിലെ സ്തൂപത്തിലെപ്പോഴും ഒരു കാവിപതാക പാറിക്കളിക്കും. വര്‍ഷത്തില്‍ ഒരുതവണ ഈ പതാക മാറ്റുന്ന പതിവുണ്ട്‌. ഒരിക്കല്‍ തടാകം നിറഞ്ഞുകവിഞ്ഞ അവസ്ഥയില്‍ ചീങ്കണ്ണികളെ ഭയപ്പെടാതെ അതിസാഹസികമായി ഈ പാറക്കെട്ടില്‍ നീന്തിയെത്തി പതാക മാറ്റിയത്‌ മോദിയായിരുന്നു. ഇതോടെ മോദി വടനഗറിലെ വീരനായകനായി മാറി.

വക്കീല്‍ സാഹേബ്‌ എന്നറിയപ്പെടുന്ന ലക്ഷ്മണ്‍ റാവു ഇനാംദാര്‍ വഴി എട്ടാമത്തെ വയസ്സിലാണ്‌ മോദി ആര്‍എസ്‌എസ്‌ ശാഖയിലെത്തുന്നത്‌. പത്താം ക്ലാസ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതുവരെ സ്വയംസേവകനെന്ന നിലയില്‍ സജീവമായിരുന്ന മോദി ജനസംഘ നേതാക്കളായിരുന്ന വസന്ത ഗജേന്ദ്രഗഡ്കര്‍, നഥാലാല്‍ ജഗ്ദ എന്നിവരുമായി ബന്ധം സ്ഥാപിച്ചു.

രാഷ്ട്രീയ രംഗത്ത്‌ എത്തിയശേഷം നേതൃത്വം പിടിച്ചുവാങ്ങിയ ആളായിരുന്നില്ല മോദി. ജന്മനാലുള്ള ദേശസ്നേഹമാണ്‌ അദ്ദേഹത്തെ നേതാവാക്കിയത്‌. ഗുജറാത്ത്‌ സംസ്ഥാന രൂപീകരണത്തിനുവേണ്ടിയുള്ള മഹാഗുജറാത്ത്‌ പ്രക്ഷോഭത്തില്‍ കേവലം അഞ്ച്‌ വയസ്സുകാരനായ മോദി തന്നാലാവും വിധം പങ്കെടുക്കുകയുണ്ടായി. ഈ പ്രക്ഷോഭത്തിന്റെ ബാഡ്ജും മറ്റും വിതരണം ചെയ്യാന്‍ മോദി അതീവ താല്‍പ്പര്യം കാണിച്ചു. 1965 ലെ ഇന്ത്യ-പാക്‌ യുദ്ധ കാലത്ത്‌ ഇന്ത്യന്‍സൈനികരെ സഹായിക്കുന്ന സന്നദ്ധ ഭടന്മാരുടെ സംഘത്തില്‍ ചേര്‍ന്നു. പതിനഞ്ചുകാരനായിരുന്ന മോദി അച്ഛന്റെ അനുവാദമില്ലാതെ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ്‌ സൈനികര്‍ തങ്ങിയിരുന്ന സ്ഥലത്തെത്തിയത്‌. 1967 ല്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനും പതിനേഴുകാരനായ മോദി മുന്നിലുണ്ടായിരുന്നു.

സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മോദിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവുണ്ടായി. ആരോടും പറയാതെ വീടുവിട്ടു. പതിനേഴ്‌, പതിനെട്ട്‌ വയസ്സുകാലത്ത്‌ മോദി എവിടെയായിരുന്നുവെന്ന്‌ ആര്‍ക്കും അറിവുണ്ടായില്ല. വീടുപേക്ഷിച്ച മോദി നേരെപോയത്‌ രാജ്കോട്ടിലെ രാമകൃഷ്ണാശ്രമത്തിലേക്കാണ്‌. അവിടെനിന്ന്‌ പശ്ചിമബംഗാളിലെ ബേലൂര്‍ മഠത്തിലേക്കും തുടര്‍ന്ന്‌ ഹിമാലയത്തിലേക്കും യാത്ര തിരിച്ചു. ഒരു ജോഡി ചെരുപ്പോ, നല്ല വസ്ത്രമോ, ഭക്ഷണമോ, പണമോ ഒന്നുമില്ലാതെ ഒരു പരിവ്രാജകനെപ്പോലെ അലഞ്ഞുനടന്നു. ഹിമാലയ സാനുക്കളില്‍ വച്ച്‌ ചില യോഗീശ്വരന്മാരെ മോദി കണ്ടുമുട്ടിയിരുന്നുവെന്ന്‌ പറയപ്പെടുന്നു. ഇക്കാലത്തെക്കുറിച്ച്‌ മോദി അധികമൊന്നും സംസാരിക്കാറില്ല. ഹിമാലയത്തിലായിരുന്ന കാലത്തെ തന്റെ അപൂര്‍വമായ ചില ചിത്രങ്ങള്‍ ഇപ്പോഴും മോദിയുടെ കൈവശമുണ്ട്‌.

ഭാരതപര്യടനം കഴിഞ്ഞ്‌ തിരിച്ചെത്തിയ മോദി വീണ്ടും ആര്‍എസ്‌എസില്‍ സജീവമായി. വക്കീല്‍ സാഹിബുമായുള്ള മോദിയുടെ ബന്ധം അപ്പോഴും ദൃഢമായിരുന്നു. തുടര്‍ന്ന്‌ അദ്ദേഹം അഹമ്മദാബാദിലെ ആര്‍എസ്‌എസ്‌ കാര്യാലയത്തിലേക്ക്‌ താമസം മാറ്റി. അധികം വൈകാതെ മോദി ആര്‍എസ്‌എസ്‌ പ്രചാരകനുമായി. ഗുജറാത്തിലെ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ചുമതലയായിരുന്നു മോദിക്ക്‌ ലഭിച്ചത്‌. ഈ ചുമതല വഹിച്ചുകൊണ്ടാണ്‌ അടിയന്തരാവസ്ഥക്കെതിരെ പോരാടിയത്‌. ഇക്കാലത്താണ്‌ സോഷ്യലിസ്റ്റായ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌, മലയാളിയും കേന്ദ്രമന്ത്രിയുമായിരുന്ന രവീന്ദ്ര വര്‍മ എന്നിവരെ പരിചയപ്പെടുന്നത്‌. പല രാഷ്ട്രീയനേതാക്കളുടെയും ഒളിത്താവളമായിരുന്നു അന്ന്‌ ഗുജറാത്ത്‌. ഒരു ദിവസം പച്ചത്തലപ്പാവ്‌ ധരിച്ചെത്തിയ ഫെര്‍ണാണ്ടസിന്റെ ചിത്രം ഇപ്പോഴും മോദിയുടെ മനസ്സിലുണ്ട്‌. ഫെര്‍ണാണ്ടസിനെ സ്വീകരിച്ച്‌ ഒളിയിടത്തില്‍ എത്തിച്ചത്‌ മോദിയായിരുന്നു. കോണ്‍ഗ്രസ്‌ ഭരണത്തിനെതിരെ ജയപ്രകാശ്‌ നാരായണന്‍ ആഹ്വാനമനുസരിച്ചുള്ള പ്രക്ഷോഭത്തിന്‌ ഗുജറാത്തില്‍ മോദി നല്‍കിയ നേതൃത്വം നിര്‍ണായകമായിരുന്നു.

1978 ല്‍ വിദൂര വിദ്യാഭ്യാസം വഴി ദല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന്‌ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്ത മോദി 1983 ല്‍ ആര്‍എസ്‌എസ്‌ പ്രചാരകനായിരിക്കെ ഗുജറാത്ത്‌ സര്‍വകലാശാലയില്‍നിന്ന്‌ ഇതേ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അതേസമയം ഭാരതത്തെയും ഹിന്ദുധര്‍മത്തെയും സാമൂഹ്യ ജീവിതത്തെയും മോദി അടുത്തറിഞ്ഞത്‌ ഔദ്യോഗിക വിദ്യാഭ്യാസത്തിലൂടെയല്ല, ആര്‍എസ്‌എസ്‌ പ്രചാരകനെന്ന നിലയ്ക്കാണ്‌. രാജ്യത്തെ നൂറുകണക്കിന്‌ ഗ്രാമങ്ങളില്‍ മോദി അന്തിയുറങ്ങിയിട്ടുണ്ട്‌.

പുതുമയുള്ള ആശയങ്ങള്‍ക്കുവേണ്ടി മനസ്സിന്റെ വാതിലുകള്‍ എപ്പോഴും തുറന്നിടുന്ന മോദി പാര്‍ട്ടിക്കുവേണ്ടി ആകര്‍ഷകമായ മുദ്രാവാക്യങ്ങള്‍ സൃഷ്ടിക്കുന്നയാളുമാണ്‌. ക്ലോസ്ഡ്‌ ഡോര്‍ മീറ്റിംഗുകളില്‍ മള്‍ട്ട-മീഡിയ പ്രസന്റേഷനാണ്‌ ഇഷ്ടം. അനാവശ്യമായി ഒരു പൈസപോലും ചെലവഴിക്കില്ല. ഭരണാധികാരിയെന്ന നിലയില്‍ കരാറുകള്‍ ഒപ്പുവെക്കുമ്പോള്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭമെന്നതാണ്‌ നയം. മൂന്ന്‌ പതിറ്റാണ്ടുകാലം വളരെ കുറച്ച്‌ പണംകൊണ്ട്‌ ജീവിച്ച ഒരാളാണ്‌ മോദി. രാഷ്ട്രീയക്കാരില്‍ പൊതുവായി കണ്ടുവരുന്ന പണത്തോടുള്ള ആര്‍ത്തി മോദിക്കില്ല. അഴിമതി തൊണ്ടുതീണ്ടാത്തതിന്റെ കാരണവും ഇതാണ്‌.

ഒബാമ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘ഒ ബാ…മാ..’ എന്നാണ്‌ ഗുജറാത്തിലെ കുട്ടികള്‍ അമ്മയെ വിളിച്ച്‌ കരയുന്നതെന്നായിരുന്നു മോദിയുടെ പ്രതികരണം.ആര്‍എസ്‌എസിലൂടെ രൂപാന്തരം പ്രാപിച്ച വ്യക്തിത്വമായതിനാല്‍ മോദിയുടെ ഭാഷയും അഭിരുചിയും ആഭിമുഖ്യവും ഒരുതരത്തിലും പാശ്ചാത്യമല്ല. നവീനമായ സാങ്കേതികവിദ്യകളോട്‌ വല്ലാത്തൊരു കമ്പം തന്നെയാണ്‌ മോദിക്കുള്ളത്‌. റിസ്റ്റ്‌വാച്ചുകള്‍ ഏറെ ഇഷ്ടമാണ്‌. ആധുനികവല്‍ക്കരണമെന്നാല്‍ പാശ്ചാത്യവല്‍ക്കരണമല്ലെന്ന ഉറച്ച വിശ്വാസം മോദിക്കുണ്ട്‌. ഇംഗ്ലീഷ്‌ അറിയാമെങ്കിലും ആശയവിനിയമയത്തിന്‌ ഹിന്ദിയാണ്‌ അധികവും ഉപയോഗിക്കാറുള്ളത്‌. സ്വാമി പരമാനന്ദിന്റെ ശിഷ്യയും വിശ്വഹിന്ദുപരിഷത്ത്‌ മാര്‍ഗദര്‍ശക്‌ മണ്ഡല്‍ അംഗവുമായ സാധ്വി ഋതംഭരയെ ഗുജറാത്തി ഭാഷ പഠിപ്പിച്ചത്‌ മോദിയാണ്‌. സര്‍ഗാത്മക രചനകള്‍ക്ക്‌ മാതൃഭാഷയായ ഗുജറാത്തിയാണ്‌ മോദി ഉപയോഗിക്കാറുളളത്‌.

ആനയുടെ ഓര്‍മശക്തിയാണ്‌ മോദിക്കുള്ളതെന്ന്‌ പകുതി കാര്യമായും പകുതി കളിയായും പറയാറുണ്ട്‌. മുഖ്യമന്ത്രിയായശേഷം താന്‍ പഠിച്ച സ്കൂളിന്റെ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിലേക്ക്‌ ഒരിക്കല്‍ മോദിയെ ക്ഷണിക്കുകയുണ്ടായി. മൂന്ന്‌ പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും തങ്ങളുടെ പേരുവിവവരങ്ങള്‍ പോലും മോദി ഓര്‍ത്തിരിക്കുന്നത്‌ അധ്യാപകരെയും സഹപാഠികളെയും അന്ന്‌ അമ്പരിപ്പിക്കുകതന്നെ ചെയ്തു.

അതിരാവിലെ അഞ്ച്‌ മണിക്ക്‌ മുമ്പെ ഉണരുന്ന ശീലക്കാരനായ മോദി നാല്‌ മണിക്കൂര്‍ മാത്രമാണ്‌ ഉറങ്ങാറുള്ളത്‌. വര്‍ഷത്തിലെ 365 ദിവസത്തില്‍ 300 ദിവസവും യോഗ ചെയ്യുന്ന ഒരേയൊരു രാഷ്ട്രീയനേതാവും ഒരുപക്ഷേ മോദിയായിരിക്കും. അപൂര്‍വമായി ഉണ്ടാകാറുള്ള നടുവേദന ഒഴികെ പറയത്തക്ക മറ്റൊരു അസുഖവും മോദിയെ ബാധിക്കാത്തതിന്റെ രഹസ്യം ഇതാണ്‌. തികഞ്ഞ സസ്യാഹാരിയായ മോദിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവിഭവം ഗുജറാത്തി രീതിയിലുള്ള ‘ഭക്രി’യും ‘കിച്ചഡി’യുമാണ്‌. നന്നായി പാചകം ചെയ്യുന്ന കാര്യത്തില്‍ അടല്‍ബിഹാരി വാജ്പേയിയുടെ പിന്‍ഗാമിയാണ്‌ മോദി.

ആത്മാന്വേഷണത്തിന്‌ ഇറങ്ങിത്തിരിച്ച മോദി അരുണാചല്‍പ്രദേശിലെ അല്‍മോറയിലെത്തി സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ആശ്രമത്തില്‍ കുറെക്കാലം തങ്ങുകയുണ്ടായി. സന്ന്യാസിയാവുന്നതിന്‌ മുമ്പ്‌ നരേന്ദ്രനായിരുന്ന സ്വാമി വിവേകാനന്ദനാണ്‌ നരേന്ദ്ര മോദിയുടെ എക്കാലത്തേയും പ്രേരണാപുരുഷന്‍.അടിമത്വത്തിലാണ്ടു കിടന്ന ഭാരതത്തിന്റെ മോചനം ആദ്യ നരേന്ദ്രന്റെ മനക്കണ്ണില്‍ തെളിഞ്ഞത്‌ കന്യാകുമാരിയിലെ കടലിന്‌ നടുവിലുള്ള പാറക്കെട്ടില്‍ നീന്തിയെത്തി ധ്യാനിക്കുമ്പോഴാണ്‌. സിംഹങ്ങള്‍ വിഹരിക്കുന്ന ഗുജറാത്തിലെ ഗീര്‍വനത്തില്‍ ഭയലേശമില്ലാതെ പ്രവേശിച്ച്‌ ധ്യാനിക്കുമായിരുന്ന രണ്ടാമത്തെ നരേന്ദ്രന്റെ മനസ്സില്‍ സ്വതന്ത്രഭാരതത്തിന്റ ശോഭനമായ ഭാവി തെളിഞ്ഞിരിക്കണം. ജീവിതനിയോഗം തിരിച്ചറിഞ്ഞ്‌ അമാനുഷികമായ ഇച്ഛാശക്തിയോടെ അത്‌ നിറവേറ്റുകയാണ്‌ ഈ നരേന്ദ്രന്‍.

25/05/2014

കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരീ

കായലരികത്ത് വലയെറിഞ്ഞപ്പം 
വളകിലുക്കിയ സുന്ദരീ,
പെണ്ണ് കെട്ടിനു കുറിയെടുക്കുമ്പം 
ഒരു നറുക്കിനു ചേര്‍ക്കണേ (2) 

കണ്ണിനാലെന്റെ കരളിനുരുളിയി-
ലെണ്ണ കാച്ചിയ നൊമ്പരം 
ഖല്‍ബിലറിഞ്ഞപ്പോളിന്നു ഞമ്മള്
കയറു പൊട്ടിയ പമ്പരം

ചേറില്‍ നിന്നു ബളര്‍ന്നു പൊന്തിയ
ഹൂറി നിന്നുടെ കയ്യിനാല്‍
നെയ്ച്ചോറ് വച്ചത് തിന്നുവാന്‍
കൊതിയേറെയുണ്ടെന്‍ നെഞ്ചിലായ് (2) 

വമ്പെഴും നിന്‍റെ പുരികക്കൊടിയുടെ 
അമ്പ്‌ കൊണ്ടു ഞരമ്പുകള്‍
കമ്പൊടിഞ്ഞൊരു ചീലക്കുടയുടെ 
കമ്പി പോലെ വലിഞ്ഞു പോയ് (2)

കുടവുമായ് കുളക്കടവില്‍ വന്നെന്നെ
തടവിലാക്കിയ പൈങ്കിളീ
ഒടുവില്‍ നീയെന്നെ സങ്കടപ്പുഴ 
നടുവിലാക്കരുതീക്കളീ (2) 

വേറെയാണ് വിചാരമെങ്കില് 
നേരമായത് ചൊല്ലുവാന്‍
വെറുതെ ഞാനെന്തിനെരിയും വെയിലത്ത്‌
കൈയിലും കുത്തി നടക്കണ് (2)

കായലരികത്ത് വലയെറിഞ്ഞപ്പം 
വളകിലുക്കിയ സുന്ദരീ,
പെണ്ണ് കെട്ടിനു കുറിയെടുക്കുമ്പം 
ഒരു നറുക്കിനു ചേര്‍ക്കണേ

20/05/2014

പ്രണവ് മോഹൻലാൽ :

സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഒരു വര്‍ഷം പഠനം ഉപേക്ഷിച്ച് യാത്രകള്‍ ചെയ്യുകയാണ് ഞാന്‍ . തനിയെ. തീവണ്ടിയിലും ബസ്സിലും ലോറിയിലും കയറി ഹിമാലയം വരെ സഞ്ചരിച്ച എന്റെ യാത്രാനുഭവങ്ങള്‍ ഊട്ടിയിലെ ഹെബ്രോണ്‍ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. കര്‍ശനമായ ചിട്ടകള്‍ക്കൊപ്പം ആഹഌദകരമായ ഒഴിവു സമയങ്ങളും സ്‌കൂളിന്റെ പ്രത്യേകതയായിരുന്നു. നല്ല സൗഹൃദങ്ങളും ആ സ്‌കൂള്‍ എനിക്കു തന്നു. അവധി ദിവസങ്ങളില്‍ ഞങ്ങള്‍ പല പല യാത്രകള്‍ നടത്തി. ട്രെക്കിങ്ങിന് പോയി. കാഴ്ചകള്‍ കാണുകയും കയറ്റിറക്കങ്ങള്‍ താണ്ടുകയും ചെയ്തു. യാത്രയും ട്രെക്കിങ്ങും എന്റെ ഹരമായി മാറുന്നത് ഈ കാലത്താണ്. 

ഈ വര്‍ഷം ഞാന്‍ സ്‌കൂളിനോട് വിട പറഞ്ഞു. സൗഹൃദങ്ങള്‍ ഒരു പാട് നല്ല ഓര്‍മ്മകള്‍ ശേഷിപ്പിച്ച് പിരിഞ്ഞു. ഇനി എന്ത് ? എന്ന വലിയ ചോദ്യം എന്റെ മുന്നില്‍ വന്നു. ഒരു കാര്യത്തിലും നിര്‍ബന്ധിക്കാത്ത പ്രകൃതമാണ് അച്ഛന്റെത്. എല്ലാ സ്വാതന്ത്രങ്ങളും അദ്ദേഹം എനിക്ക് തന്നു. അച്ഛനെന്ന പോലെ സുഹൃത്തായും കൂടെ നിന്നു. എന്റെ ഇഷ്ടങ്ങള്‍ എപ്പോഴും അമ്മയുടെയും ഇഷ്ടങ്ങളായിരുന്നു. രണ്ട് കാര്യത്തില്‍ മാത്രം അമ്മ എന്റെ കയ്യില്‍ നിന്നും വാക്ക് വാങ്ങിയിരുന്നു: ബൈക്ക് ഓടിക്കരുത്. സിഗരറ്റ് വലിക്കരുത്. രണ്ടും ഞാന്‍ ചെയ്യാറില്ല. ഇത്രയും സ്വാതന്ത്രം നല്‍കിയതുകൊണ്ട് എനിക്ക് ഏതു വഴിയും തിരഞ്ഞെടുക്കാമായിരുന്നു. ഒരു വര്‍ഷം ഒരിടത്തും പഠിക്കാന്‍ പോകുന്നില്ലെന്ന്് ഞാന്‍ തീരുമാനിച്ചത് അതു കൊണ്ടാണ്. ഒരു ഗ്യാപ് ഇയര്‍. പഠന ഭാരങ്ങളൊഴിഞ്ഞ ഈ ദിവസങ്ങളിലൊന്നിലെപ്പെഴോ എന്നില്‍ ട്രെക്കിങ്ങിനുള്ള ആവേശം തിരയടിച്ചുയര്‍ന്നു. എന്റെ ആത്മസുഹൃത്തും ഒപ്പം വരാം എന്നു പറഞ്ഞു. യാത്ര പോവാനുള്ള ആവേശവും എന്റെ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. അച്ഛന്റെ ഏറ്റവും വലിയ പാഷനാണ് യാത്ര. എപ്പോഴും അച്ഛന്‍ പറയും : ഇന്ത്യ കാണുക എന്നത് ഏറ്റവും വലിയ വിദ്യാഭ്യാസമാണ്. ഞാന്‍ ഹിമാലയത്തിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോള്‍ അച്ഛന്‍ ചോദിച്ചു : ‘എന്നാണ് നീ തിരിച്ചു വരിക ?’ ‘എനിക്കറിയില്ല.’ എന്റെ മറുപടിയുടെ സ്പിരിറ്റ് അച്ഛന് പിടികിട്ടിയെന്ന് തോന്നുന്നു. അച്ഛന്‍ പറഞ്ഞു: ‘ശരിയാണ്, ഹിമാലയത്തിലേക്കുളള യാത്രയില്‍ എങ്ങിനെയാണ് ദിവസങ്ങള്‍ കണക്കാക്കുക?’.

രണ്ടു ഘട്ടങ്ങളായി കാഠ്മണ്ഡു വരെ നീളുന്ന യാത്രയായിരുന്നു എന്റേത്. ട്രെക്കിങ്ങിനുള്ള ഉപകരണങ്ങളും അത്യാവശ്യ ചെലവിനുള്ള പണവും മാത്രമായി ഞങ്ങള്‍ യാത്ര തുടങ്ങി. ഹിമാലയത്തിന്റെ നിറങ്ങളും നിഗൂഢതകളും വിസ്മയങ്ങളും വെല്ലുവിളികളും തേടി… ഡല്‍ഹിയില്‍ നിന്നും ഹരിദ്വാറിലേക്കാണ് യാത്ര തുടങ്ങിയത്. മുസാഫര്‍ നഗര്‍, മീററ്റ്, റൂര്‍ക്കി വഴി ആറു മണിക്കൂറോളമുണ്ട് ഈ ട്രെയിന്‍ സഞ്ചാരം. വയലുകളും തണല്‍മരങ്ങളും നിറഞ്ഞവഴികള്‍. ദേവഭൂമിയിലേക്കുള്ള കവാടമാണ് ഹരിദ്വാര്‍. ഹരിദ്വാറില്‍ വച്ച് ഞാന്‍ ഗംഗാനദി കണ്ടു, ആദ്യമായി. തീരത്ത് നിരവധി ആശ്രമങ്ങളും ക്ഷേത്രങ്ങളും. എങ്ങും ഭക്തജനങ്ങള്‍. ഹരിദ്വാറില്‍ തങ്ങിയില്ല. ഋഷികേശായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ബസില്‍ മുക്കാല്‍ മണിക്കൂര്‍ യാത്ര. വഴിയില്‍ വനങ്ങളും ഗംഗയും. ഹരിദ്വാറിനേക്കാള്‍ തിരക്കാണ് ഋഷികേശില്‍. ആശ്രമങ്ങളും ക്ഷേത്രങ്ങളും നിറഞ്ഞ വ്യാപാര സ്ഥലം. ഗംഗയുടെ തീരത്ത് ശിവന്റെ ഒരു കൂറ്റന്‍ പ്രതിമ കണ്ടു. വെണ്ണക്കല്ലു കൊണ്ട് നിര്‍മ്മിച്ചത്. അച്ഛന് ശിവന്റെ ശില്‍പ്പങ്ങള്‍ ഏറെ ഇഷ്ടമാണ്. തിരുവനന്തപുരത്ത് വിസ്മയ സ്റ്റുഡിയോയുടെ മുന്നില്‍ ഒരു വലിയ നടരാജനൃത്ത ശില്‍പ്പം അച്ഛന്‍ വെച്ചിട്ടുണ്ട്. എനിക്ക് അതാണ് ഓര്‍മ്മ വന്നത്. ഗീതോപദേശത്തിന്റെ വലിയൊരു ശില്‍പ്പവും ഋഷികേശില്‍ കണ്ടു. സുന്ദരന്‍മാരായ അര്‍ജുനനും ശ്രീകൃഷ്ണനും. ഞരമ്പുകള്‍ പോലും തുടിച്ചു നില്‍ക്കുന്ന കുതിരകള്‍… ആരാവാം ഇതു നിര്‍മ്മിച്ചത്? രണ്ട് ദിവസം ഞങ്ങള്‍ ഋഷികേശില്‍ കഴിഞ്ഞു. ഒരു ഇടത്തരം ഹോട്ടലില്‍. തീരനഗരം നിറയെ കാവിയണിഞ്ഞ് ജട കെട്ടിയവരാണ്. മന്ത്രങ്ങളും പൂജകളും. ഗംഗാനദി ഇവിടെ വച്ചാണ് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ പ്രവഹിച്ചു തുടങ്ങുന്നത് എന്ന് ഗൈഡ് പറഞ്ഞു തന്നു. സന്ധ്യയ്ക്ക് ദീപങ്ങളാലും മറ്റു വെളിച്ചങ്ങളാലും ഋഷികേശ് തിളങ്ങും. ഹിമാലയ ശൃംഗങ്ങള്‍ ഇരുട്ടില്‍ മറയും. ഋഷികേശില്‍ നിന്നും ഹിമാലയ യാത്ര വഴി പിരിയുന്നു: കിഴക്കോട്ടും വടക്കോട്ടും. ഞങ്ങള്‍ കിഴക്കോട്ടാണ് പോയത്. ദേവപ്രയാഗ്, കര്‍ണ്ണപ്രയാഗ്, നന്ദപ്രയാഗ്, ചമോളി, പിപ്പല്‍കോട്ടി വഴി ജോഷിമഠിലേക്ക്. പുലര്‍ച്ചെ പുറപ്പെട്ടെങ്കിലും വൈകുന്നേരമാണ് ജോഷിമഠിലെത്തിയത്. ഇതും ഒരു ചെറു നഗരമാണ്. ശങ്കരാചാര്യര്‍ സ്ഥാപിച്ച ജ്യോതിര്‍ മഠത്തില്‍ നിന്നാണ് ജോഷിമഠ് എന്ന പേര്‍ വന്നത് എന്ന് ഒപ്പമുണ്ടായിരുന്ന ഒരു കാവി വസ്ത്രധാരി പറഞ്ഞു. ചൈനയുമായി ഇവിടെ ഇന്ത്യ അതിര്‍ത്തി പങ്കിടുന്നു. വഴിയില്‍ നിന്നും വിട്ട് ഒരു കൊച്ചു കുന്നിന്‍ മുകളിലാണ് മഠം. ചുറ്റും പൂന്തോട്ടമുണ്ട്. ആരാധനയ്ക്ക് വലിയ മുറി. അവിടെ നിന്നാല്‍ ഹിമാലയത്തിന്റെ താഴ്‌വരകളും ശൃംഗങ്ങളും കാണാം. 

നല്ല തണുപ്പ്. പര്‍വ്വതങ്ങളെ തൊട്ടുകൊണ്ട് പാറുന്ന മഞ്ഞുപുക. ഊട്ടിയിലെ തണുപ്പു മാത്രം അറിഞ്ഞ എനിക്ക് ഹിമാലയത്തിലെ ഉന്നതിയിലുള്ള ഈ തണുപ്പ് വ്യത്യസ്തമായ അനുഭവമായി. ഒരു പരിധി കഴിഞ്ഞാല്‍ തണുപ്പും അത്ര സുഖകരമല്ല. പിറ്റേന്ന്‌യാത്ര തുടര്‍ന്നു. ജോഷിമഠിലെ രാത്രിയ്ക്കു ശേഷം ഗോവിന്ദഘട്ടായിരുന്നു ലക്ഷ്യം. ഇരുപത്തിരണ്ട് കിലോമീറ്ററുണ്ട്. ഷെയര്‍ ടാക്‌സിയിലായിരുന്നു യാത്ര. വഴിയില്‍ ആകാശം മുട്ടുന്ന പര്‍വ്വതവും മഞ്ഞും വനവും മാത്രം… പച്ചപ്പു നിറഞ്ഞ മരക്കൊമ്പില്‍ അള്ളി പിടിച്ചിരിക്കുന്ന ഒരു കുരങ്ങന്‍. ഇരുണ്ട മുഖം. ചുറ്റിലും വെളുത്ത രോമങ്ങള്‍. അവന്‍ ക്യാമറയിലേക്കു തന്നെ കണ്ണും നട്ട് ഇരുന്നു. ഇരുണ്ടതായതുകൊണ്ട്് മുഖത്തെ ഭാവം മനസിലാവുന്നേയില്ല. പക്ഷേ അലേര്‍ട്ടാണ്. ആരും ശല്യപ്പെടുത്തുന്നത് അവന് ഇഷ്ടമല്ല. വലിയ ഒരു പാറയുടെ തണലില്‍ ഒരു യുവ സംന്യാസി. കറുത്തിട തൂര്‍ന്ന മുടി, കഴുത്തില്‍ നിറയെ മാല, കൈയില്‍ ചെമ്പുവള, കാലില്‍ വള്ളിച്ചെരുപ്പ് ,ലോഹത്തിന്റെ ഭിക്ഷാപാത്രം. എവിടെ നിന്നോ പറിച്ചെടുത്ത കഞ്ചാവുചെടി. പേരു ചോദിച്ചപ്പോള്‍ മറുപടി ചിരി മാത്രം. ഫോട്ടോയ്ക്ക് പോസ് ചെയ്തുതന്നു, ആകാശം മുട്ടുന്ന പര്‍വ്വതങ്ങള്‍ക്കിടയിലൂടെ മഞ്ഞുപുക ഒഴുകിവരുന്ന കാഴ്ച. ചിലപ്പോള്‍ നേര്‍മ്മയില്‍, മറ്റു ചിലപ്പോള്‍ ഒരു കൂട്ടമായി വന്ന് ഒട്ടാകെ മൂടുന്നു. വീണ്ടും തെന്നി നീങ്ങുമ്പോള്‍ കാഴ്ച തെളിയുന്നു. വല്ലപ്പോഴും വന്നുവീഴുന്ന വെയില്‍. ക്യാമറയ്ക്ക് ഉത്സവം. 

ഹേമകുണ്ഡിലേക്കും പൂക്കളുടെ താഴവരയിലേക്കുമുള്ള യാത്ര തുടങ്ങുന്നത് ഗോവിന്ദ്ഘട്ടില്‍ നിന്നാണ്. സിക്ക് മതക്കാരുടെ ഗുരുദ്വാരയുണ്ട് ഗോവിന്ദ്ഘട്ടില്‍. വരുന്നവര്‍ക്കെല്ലാം ഭക്ഷണമുണ്ട്. ചപ്പാത്തിയും ചായയും സബ്ജിയും. ഗോവിന്ദ്ഘട്ടില്‍ നിന്നും ഞങ്ങള്‍ ഗംഗാരിയാ ഗ്രാമത്തിലേക്ക് നടന്നു. 15 കിലോമീറ്റര്‍. വഴിയരികിലൂടെ ഒഴുകി നീങ്ങുന്ന ലക്ഷ്മണഗംഗ. വനം. സ്വാദുള്ള ഭക്ഷണവുമായി ധാബകള്‍. ഗംഗാരിയ ഗ്രാമത്തിലെത്തുമ്പോള്‍ രാത്രിയായി. തുറസ്സായ ഒരു സ്ഥലത്ത് ടെന്റടിച്ച് കിടന്നു. കൊടും തണുപ്പായിരുന്നു. രാത്രി ടെന്റിന്റെ മേല്‍പ്പാളി മാറ്റി നോക്കുമ്പോള്‍ മേലെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം. മഞ്ഞ് നിറഞ്ഞ് നരച്ചുകിടക്കുന്ന കൊടുമുടിയുടെ നേര്‍ത്ത ദൃശ്യങ്ങള്‍. വിറച്ചുകിടക്കുമ്പോള്‍ ഞാന്‍ അച്ഛനെയും അമ്മയേയും അനുജത്തിയേയും ഓര്‍ത്തു. എത്ര ദൂരയാണവര്‍! പുലര്‍ച്ചെ പൂക്കളുടെ താഴ്‌വരയിലേക്കു നടന്നു. ചുറ്റും വനങ്ങള്‍. കുതിച്ചൊഴുകിവരുന്ന അരുവികള്‍. മഞ്ഞുമൂടി, നനഞ്ഞ ശിലാ ശിഖരങ്ങള്‍. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ താഴ്‌വാരങ്ങള്‍. വെയില്‍ മാറി മാറി വീഴുന്ന പച്ചപ്പുകള്‍. കടുംനീല നിറത്തില്‍ തിളങ്ങുന്ന ആകാശം. വഴിയില്‍ പുഷ്പവാടി ഗംഗ ഒഴുകിവരുന്നു. അത് മുറിച്ചു കടന്നു നടന്നു. ഒടുവില്‍ ഒരു ഗ്ലേസിയറും കടന്നാല്‍ പൂക്കളുടെ താഴ്‌വരയിലെത്തി. ഊട്ടിയിലെ ഫ്ലവര്‍ഷോയാണ് ലോകത്തിലെ ഏറ്റവും വലിയ പുഷ്പലോകം എന്നു വിചാരിച്ചിരുന്ന എന്നെ ഢമാാവള്‍ ്ശ ശാ്‌നവ്രിീ ഞെട്ടിച്ചുകളഞ്ഞു. അഞ്ഞൂറിലധിം സ്പീഷീസില്‍പ്പെട്ട പുഷ്പങ്ങള്‍ ഇവിടെയുണ്ട്. കണ്ണെത്തുന്നിടത്തോളം അത് പരന്നുകിടക്കുന്നു. പലനിറങ്ങളില്‍, പല ഗന്ധങ്ങളില്‍. രാത്രിയില്‍ പ്രകാശിക്കുന്ന ചെടികള്‍ ഇക്കൂട്ടത്തിലുണ്ട്. ഗന്ധം വരുമ്പോള്‍ തന്നെ മോഹാലസ്യപ്പെട്ടു പോകുന്ന ചില പുഷ്പങ്ങള്‍ ഈ താഴവരയിലുണ്ട് എന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ഏപ്രിലില്‍ മഞ്ഞ് ഉരുകുന്നതിനൊപ്പം ഇവിടെ പൂക്കള്‍ വിടര്‍ന്നു തുടങ്ങുന്നു. ജൂലായ് – ആഗസ്ത് ആവുമ്പോള്‍ പുഷ്പങ്ങളുടെ ഉത്സവമായി. 1931-ല്‍ (ഫാങ്ക്‌സ്മിത്തും ആര്‍.എല്‍. ഹോര്‍ഡ്‌സ് വര്‍ത്തും ചേര്‍ന്നുള്ള പര്യടനത്തിനുശേഷമാണ് പൂക്കളുടെ താഴ്‌വരയെക്കുറിച്ച് പുറംലോകം അറിഞ്ഞത്. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ഈ പൂക്കടല്‍. താഴ്‌വരയുടെ ഒരു ഭാഗത്ത് ഒരു ശവകുടീരം. ജൊവാന്‍ മാര്‍ഗരറ്റ് ലെഗ്ഗെ. താഴ്‌വരയെക്കുറിച്ചു പഠിക്കാന്‍ ലണ്ടനിലെ ബൊട്ടാണിക്കല്‍ സൊസൈറ്റിയില്‍ നിന്നും വന്നതായിരുന്നു അവള്‍. സ്മാരകശിലയില്‍ ബൈബിളിലെ ഒരു വാക്യം എഴുതിയിരിക്കുന്നു. ”ഞാന്‍ എന്റെ കണ്ണുകളെ മലമുകളിലേക്കുയര്‍ത്തും. അവിടെ നിന്നാണ് എനിക്ക് ചൈതന്യവും സഹായവും വരുന്നത്.” ഒരിക്കലും കാണാത്ത ആ അമ്മയെ ഓര്‍ത്തപ്പോള്‍ എനിക്ക് സങ്കടം വന്നു. 

പൂക്കളുടെ താഴ്‌വരയില്‍ നിന്നും ഗംഗാരിയാ ഗ്രാമത്തിലെത്തി ആറു കിലോമീറ്റര്‍ പോയാല്‍ ഹേമകുണ്ഡ് സാഹിബ്ബിലെത്തും. ചിലര്‍ കുതിരപ്പുറത്താണ്. പതിമൂവായിരം അടി ഉയരത്തിലാണ് ഹേമകുണ്ഡ്. സിഖ് മതക്കാരുടെ തീര്‍ഥാടനകേന്ദ്രമാണിത്. ഗുരുഗോവിന്ദ്‌സിംഗ് ഇവിടെ തപസുചെയ്തിരുന്നു. ഏഴ് ശിഖരങ്ങളുള്ള പര്‍വ്വതങ്ങള്‍ക്കു നടുവില്‍ ഒരു നീലത്തടാകം. അടുത്ത് ഗുരുദ്വാര. മഞ്ഞിന്‍ പുക ഊര്‍ന്നുവന്ന് ജലത്തിലുരുമ്മും. അന്ന് ഞങ്ങള്‍ അവിടെ ടെന്റടിച്ചുകിടന്നു. കൊടുമുടികള്‍ക്കിടയിലേക്ക് രാത്രി ഇറങ്ങിവന്നു. കൂടെ കൊടുംതണുപ്പും. ഹേമകുണ്ഡ് സാഹിബ്ബില്‍ വച്ച് എന്റെ ഹിമാലയയാത്രയുടെ ആദ്യഘട്ടം തീര്‍ന്നു. കാഠ്മണ്ഡുവിലേക്കായിരുന്നു രണ്ടാംഘട്ട യാത്ര. ഡല്‍ഹിയില്‍ നിന്നും ബിഹാര്‍-നേപ്പാള്‍ അതിര്‍ത്തിയിലെ റക്‌സോള്‍ വരെ ട്രെയിനില്‍. 26 മണിക്കൂര്‍. സാധാരണ കംപാര്‍ട്ട്്‌മെന്റിലായിരുന്നു ഞങ്ങള്‍. ജീവിതത്തിലെ എല്ലാ തരക്കാരും ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്നു. പൊടിയും ചൂടും പലതരം ഗന്ധങ്ങളും. റക്‌സോളില്‍ നിന്ന് വലിയ കമാനം കടന്ന് ബീര്‍ഗഞ്ചിലേക്ക്. അവിടെ നിന്നാണ് കാഠ്മണ്ഡുവിലേക്കുള്ള ബസ്. ഒരു രാത്രി മുഴുവന്‍ യാത്ര. പുലര്‍ച്ചെ കാഠ്മണ്ഡുവില്‍. പഴയക്ഷേത്രങ്ങളും ഉയരം കുറഞ്ഞ മനുഷ്യരുമുള്ള നഗരം. കാഠ്മണ്ഡുവിനേക്കാള്‍ പൊഖാറയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കാഠ്മണ്ഡുവില്‍ നിന്നും 198 കിലോമീറ്റര്‍. ബസിലായിരുന്നുയാത്ര. മനോഹരമായ ഹിമാലയന്‍ വഴികള്‍ കണ്ടുകൊണ്ട് മുന്നോട്ട്. 

6 മണിക്കൂറെടുത്തു പൊഖാറയില്‍ എത്താന്‍. നെല്‍വയലിനു സമീപം മനോഹരമായ ഒരു നീലത്തടാകം. പൊഖാറ. ചുറ്റും മലനിരകള്‍. ഒഴുകി നീങ്ങുന്ന കൊച്ചുതോണികള്‍. വീടുകളും കൃഷിയിടങ്ങളും. നേപ്പാളിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് പൊഖാറ. ഇന്ത്യക്കും ടിബറ്റിനുമിടയിലെ പഴയകാല വ്യാപാരപാതയായിരുന്നു ഇത്. ‘യോദ്ധാ’സിനിമയില്‍ ‘അമ്മാവനും അമ്മായിയും’ പോക്രയിലേക്കു പോയി എന്ന് ജഗതിയങ്കിള്‍ അച്ഛനോട് പറയുന്നുണ്ട്. പൊഖാറയില്‍ നിന്നും തിരിച്ചുള്ള യാത്രയില്‍ ഞങ്ങളുടെ ബസ് അപകടത്തില്‍പ്പെട്ടു. മറ്റൊരു ബസ് വന്ന് പിറകിലിടിച്ചതാണ്. പിറകില്‍ വരുന്ന ബസില്‍ കയറുകയേ നിവൃത്തിയുള്ളു. പക്ഷേ, അതിനുള്ളില്‍ നില്‍ക്കാന്‍ തന്നെ ഇടമില്ല. ‘വേണമെങ്കില്‍ മുകളില്‍ കയറിക്കോ’ കണ്ടക്ടര്‍ പറഞ്ഞു. ഞങ്ങള്‍ കയറി. പിന്നെ അഞ്ച് മണിക്കൂറോളം ബസിന്റെ പുറത്തായിരുന്നു യാത്ര. അത് വല്ലാത്ത ഒരനുഭവമായിരുന്നു. വളഞ്ഞും പുളഞ്ഞും പോകുന്ന വഴിയിലൂടെ ഇത്തിരി അപകടകരമായി ബസ് പാഞ്ഞു. തെറിച്ചു പോകാതിരിക്കാന്‍ ഞങ്ങള്‍ അള്ളിപ്പിടിച്ചിരുന്നു. പലപ്പോഴും മലര്‍ന്നുകിടന്നു. ഹൃദ്യമായ ഹിമാലയന്‍ വെയില്‍ ശരീരത്തിലേക്കു വീണു കൊണ്ടിരുന്നു. മുകളില്‍ പറന്നു പോകുന്ന ആകാശം. ചിലയിടങ്ങള്‍ കുത്തിയൊഴുകുന്ന ഗണ്ഡകീ നദി. എന്റെ യാത്രയില്‍ ഞാന്‍ ഏറ്റവും ത്രില്ലടിച്ച സമയം ഇതായിരുന്നു. ആ അപകടം നടന്നില്ലെങ്കില്‍ ഈ അവസരം എനിക്ക് ലഭിക്കില്ലായിരുന്നു. അപ്രതീക്ഷിതമായത് സംഭവിപ്പിച്ചുകൊണ്ട് യാത്രകള്‍ എപ്പോഴും വിസ്മയിപ്പിക്കുന്നു...


19/05/2014

एक वैदिक ऋषि प्रचंड स्वर में जयघोष करते हैं-

शृण्वन्तु विश्वे अमृतस्य पुत्रा आ ये धामानि दिव्यानि तस्थुः॥२।५॥

वेदाहमेतं पुरुषं महान्त- मादित्यवर्णं तमसः परस्तात् ।

तमेव विदित्वातिमृत्युमेति नान्यः पन्था विद्यतेऽयनाय ॥ ॥३।८॥'

അഷ്ടസിദ്ധികള്‍

യോഗസൂത്രത്തില്‍ പറയുന്ന അഷ്ടസിദ്ധികള്‍ സാധ്യമാണോ? എനിക്കറിയില്ല. സാധ്യമാണെന്ന് കേട്ടിട്ടുണ്ട്. അതാവശ്യമാണോ, അതുണ്ടെങ്കില്‍ എന്തു പ്രയോജനം എന്നൊന്നും എനിക്കറിയില്ല. രാജയോഗം വഴിയോ ജ്ഞാനമാര്‍ഗ്ഗം വഴിയോ, ഏതുവഴിയായാലും, ഒരാള്‍ ആത്മസാക്ഷാത്കാരം നേടുമ്പോള്‍ ഈ സിദ്ധികള്‍ തനിയെ ഉണ്ടാകുമെന്നും കേള്‍ക്കുന്നു. എന്നാല്‍ ഒരു ജ്ഞാനിയ്ക്ക്, ഇതെല്ലാം വെറും മായാജാലങ്ങള്‍ എന്നതിനപ്പുറം ഇതില്‍ പ്രത്യേകിച്ചെന്തെങ്കിലും താല്പര്യം ഉണ്ടാവാനിടയില്ല. ഇങ്ങനെയെന്തെങ്കിലും സിദ്ധികള്‍ നേടാനുള്ളതല്ല ഈ ജീവിതം – സിദ്ധി ഉണ്ടാക്കുക എന്നതല്ല ജീവിതലക്ഷ്യം – എന്നുമാത്രമെനിക്കറിയാം.


അനന്തരം (ഭൂതജയത്തിനുശേഷം) അണിമാദി അഷ്ടൈശ്വര്യ സിദ്ധിയുണ്ടാകുന്നു. പിന്നീട് കായസമ്പത്ത്, ഭൂതധര്‍മ്മപ്രതിബന്ധമില്ലായ്മ എന്നീ സിദ്ധികളുമുണ്ടാകുന്നു.

അണിമ: ശരീരത്തെ അത്യന്തം സൂക്ഷ്മമാക്കാനുള്ള കഴിവ്.
ലഘിമ: ശരീരത്തെ അത്യന്തം കനം കുറഞ്ഞതാക്കാനുള്ള കഴിവ്.
മഹിമ: ശരീരത്തെ ഏറ്റവും വലുതാക്കാനുള്ള കഴിവ്.
ഗരിമ: ശരീരത്തെ അത്യന്തം കനമുള്ളതാക്കാനുള്ള കഴിവ്.
പ്രാപ്തി: സങ്കല്പം കൊണ്ട് മാത്രം ഏതൊരു വസ്തുവും പ്രാപിക്കുവാനുള്ള കഴിവ്.
പ്രാകാമ്യം: പദാര്‍ഥങ്ങളെക്കൂടാതെ തന്നെ അവയെ സംബന്ധിച്ച ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള കഴിവ്.
ഈശിത്വം: ഭൂതഭൗതികപദാര്‍ഥങ്ങളെ നാനാസ്വരൂപത്തി‍ല്‍ ഉത്പാദിപ്പിക്കാനും, നിലനിര്‍ത്താനും, ശാസിക്കാനുമുള്ള കഴിവ്.
വശിത്വം: ഭൂതഭൗതികപദാര്‍ഥങ്ങളെ വശത്താക്കാനുള്ള കഴിവ്.
കായസമ്പത്ത്: ഈ സിദ്ധിയെ ക്കുറിച്ച് അടുത്ത സൂത്രത്തില്‍ വിവരിക്കുന്നുണ്ട്.
ധര്‍മ്മാനഭിഘാതം: ഭൂതങ്ങളോ അവയുടെ ധര്‍മ്മങ്ങളോ തനിയ്ക്ക് ഒരു പ്രകാരത്തിലും തടസ്സമാവാതിരിക്കലാണ് ഈ സിദ്ധി. ഇത് സിദ്ധിച്ച യോഗിയ്ക്ക് ഭൂമിയ്ക്കുള്ളിലോ, ജലാന്തര്‍ഭാഗത്തോ, അഗ്നിയിലോ എവിടെ വേണമെങ്കിലും പ്രവേശിക്കാനോ താമസിക്കുവാനോ തടസ്സമുണ്ടാവില്ല.

18/05/2014

കാണിച്ചു തരാന്‍ കഴിയുമോ ഇതേ പോലെ ഒരു പ്രസ്ഥനത്തിനെ ?

ॐ നമസ്തേ ॐ

ഇന്ന് ഈ കൊച്ചു കേരളത്തില് മാത്രം ഏകദേശംഎഴുപതോളം ബാലികസദനങ്ങള്, ഇരുപത്­തി നാലോളം ബാല സദനങ്ങള്, മുപ്പതിയന്ജ­ോലം വൃദ്ധസദനങ്ങള്, ഏകദേശം­ എണ്പത്തി രണ്ടോളം ആംബുലന്സ് സര്വീസ്കള് (സൌജന്യം ആയിട്ടു), ഇരുപതിരണ്ടോളം ഗവണ്മെന്റ് ആശുപത്രികളില് സൌജന്യ ഉച്ച ഭക്ഷണ വിതരണം. സാമ്പത്തിക ശേഷി ഇല്ലാത്ത കുട്ടികള്ക്ക് വിദ്യാഭ്യാസം ( വിദ്യാധി രാജാ വിദ്ധ്യാപീടം സ്കൂള് വഴി) അങ്ങനെ എണ്ണിയാല് ഒടുങ്ങാത്ത സേവനപ്രവര്ത്തനം നടത്തി വരുന്നു ഒരു ബക്കറ്റ്‌ പിരിവും ഇല്ലാതെ. ഇന്ന് കേരളത്തില് ഏതു പ്രസ്ഥാനം ഉണ്ടു ഇതേ പോലെ സേവനപ്രവര്തനങ്ങളില്‍ എര്പെട്ടിരിക്കുന്നത്­. കാവി എന്ന് കേട്ടാല് രക്തം തിളക്കുന്നവരോടും, മോഡി എന്ന് കേട്ടാല് ഗര്ഭിണി, തൃശൂലം എന്ന് പുലംബുന്നവരോടും ഒന്ന്­ ചോദിച്ചോട്ടെ കാണിച്ചു തരാന്‍ കഴിയുമോ ഇതേ പോലെ ഒരു പ്രസ്ഥനത്തിനെ ?

കടപ്പാട് ~സംഘ ഗ്രാമം( അകനാട് )

Rupee VS USD

Photo

ബിയര്‍ കുടി

1.) ബിയര്‍കുടിയെന്മർക്ക് ആയുസ്സുകൂടും

നിയന്ത്രിത മദ്യപാനം സാധാരണനിലയ്ക്ക് നിരുപദ്രവകാരിയാണ്. ഇത്തരം നിയന്ത്രിത മദ്യപാനത്തിന് ഏറ്റവും അനുയോജ്യമായ പാനീയമാണ് ബിയര്‍. മദ്യപിക്കാതിരിക്കുóതുകൊï് പ്രത്യേകിച്ച് പ്രയോജനമൊóും ശരീരത്തിന് കിട്ടുനില എന്ന് ഒട്ടേറെ പഠനങ്ങള്‍ തെളിയിച്ചിട്ടുï്. യഥാര്‍ഥത്തിð തീരെ മദ്യപിക്കാത്തവരെയും അമിത മദ്യപാനികളെയും അപേക്ഷിച്ച് നിയന്ത്രിത മദ്യപര്‍ കൂടുതð കാലം ജീവിച്ചിരിക്കുമെóാണ് ഗവേഷകര്‍ പറയുóത്. ആðക്കഹോളിന്റെ അംശം കുറവാണെóതും വലിച്ചുവാരി കുടിക്കിñെóതും നിയന്ത്രിത മദ്യപാനത്തിന് അനുയോജ്യമായ പാനീയമായി ബിയറിനെ മാറ്റുó.

2.) ബിയര്‍ 'പ്രകൃതിദത്ത'മാണ്

ഓറô് ജ്യൂസിനെയും പാലിനെയുമൊക്കെപ്പോലെ പ്രകൃതിദത്തമായ പാനീയമാണ് ബിയറെóാണ് ഗവേഷക മതം. കേടാകാതിരിക്കാനുള്ള പ്രിസര്‍വേറ്റീവുകളും മറ്റ് കൃത്രിമ ചേരുവകളും ബിയറിð ആവശ്യമിñ. സ്വാഭാവിക പ്രിസര്‍വേറ്റീവുകളായ ആðക്കഹോളിന്റെയും ഹോപ്പിന്റെയും സാóിധ്യമാണ് ബിയറിനെ പ്രകൃതിദത്തമാക്കി നിര്‍ത്തുóത്.

3.) കലോറി കുറവ്

ഓറô് ജ്യൂസിനെയും പാലിനെയും അപേക്ഷിച്ച് കലോറി കുറഞ്ഞ പാനീയമാണ് ബിയര്‍. ചായയോ കട്ടന്‍ കാപ്പിയോ പച്ചവെള്ളമോ മാത്രമാണ് ബിയറിനെക്കാള്‍ കലോറി കുറഞ്ഞ പാനീയങ്ങളായി ഗവേഷകര്‍ മുóോട്ടുവെക്കുóത്. കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞ പാനീയവുമാണ് ബിയര്‍. യഥാര്‍ഥത്തിð ഒരാള്‍ക്ക് ഒരുദിവസം വേï കാര്‍ബോ ഹൈഡ്രേറ്റുകള്‍ ബിയറിðനിó് ലഭിക്കണമെങ്കിð ദിവസം 24 ബിയറെങ്കിലും കുടിക്കേïിവരും. ഒരു ആപ്പിളോ ഒരു സോഡയോ കുടിച്ചാðപ്പോലും ഒരു ബിയറിðനിó് കിട്ടുóതിനെക്കാള്‍ കാര്‍ബോ ഹൈഡ്രേറ്റുകള്‍ ലഭിക്കും. ബിയറിനെ ആകര്‍ഷകമാക്കുó മറ്റൊരു സംഗതി ഇതിð ലവലേശം കൊഴുപ്പോ കൊളസ്‌ട്രോളോ ഇñെóതാണ്.

4.) കൊളസ്‌ട്രോളിന് അത്യുത്തമം

ബിയറിð കൊളസ്‌ട്രോള്‍ ഇñെó് മാത്രമñ, അത് ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവð ശരിയായി നിലനിര്‍ത്തുകയും ചെയ്യും. ദിവസേന നിയന്ത്രിതമായ ബിയര്‍ കുടിക്കുകയാണെങ്കിð ശരീരത്തിലെ എച്ച്ഡിഎð/എðഡിഎð കൊളസ്‌ട്രോളുകളുടെ അളവ് ക്രമമായി നിðക്കും. ശരീരത്തിനാവശ്യമായ എച്ച്ഡിഎð കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാന്‍ ബിയര്‍ അത്യുത്തമമാണ്. ഒരു ദിവസം ഒരു ബിയര്‍ കഴിക്കുകയാണെങ്കിð എച്ച്ഡിഎð നാല് ശതമാനം കï് വര്‍ധിക്കും

5.) റിലാക്‌സിന് കേമം

തണുത്തൊരു ബിയര്‍ ആസ്വദിച്ച് സുഹൃത്തുക്കളുമായി കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കുവാന്‍ ആഗ്രഹിക്കാത്തവരുïാകിñ. യഥാര്‍ഥത്തിð ശരീരത്തിനാശ്യമായ വിശ്രമവും ശാന്തതയും നðകാന്‍ ബിയറിന് സാധിക്കുóതുകൊïാണതെó് ഗവേഷകര്‍ പറയുóു.

6.) വൈറ്റമിന്‍ സമ്പുഷ്ടം

പ്രീമിയം ബിയറുകള്‍ പോഷകാഹാരമായും മാറും. വൈറ്റമിന്‍ ബിയുടെ ഉയര്‍ó തോതിലുള്ള സാóിധ്യമാണ് ബിയറിന്റെ പോഷകാംശം കൂട്ടുóത്. ഹൃദ്രോഗം തടയാന്‍ സഹായിക്കുó ഫോളിക് ആസിഡിന്റെ അംശവും ബിയറിനെ ആരോഗ്യകരമാക്കുóു. ഫൈബറുകളുടെ സാóിധ്യവും മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയുടെ സാóിധ്യവും ബിയറിന്റെ പോഷകാംശം കൂട്ടുóു.

7.) വെള്ളത്തെക്കാള്‍ സുരക്ഷിതം

മലനീകരണം രൂക്ഷമായ ചില സ്ഥലങ്ങളിð ചെñുമ്പോള്‍ അവിടെനിó് വെള്ളം കുടിക്കരുതെó മുóറിയിപ്പ് കിട്ടാറുïñോ. അത്തരം സ്ഥലങ്ങളിð വെള്ളത്തിന് പകരം ബിയര്‍ തിരഞ്ഞെടുക്കുക. ബിയര്‍ ശുദ്ധമാണ്. ബ്രൂവിങ് ഘട്ടത്തിð തിളപ്പിക്കുó ബിയര്‍ പിóീട് ശുദ്ധമായ സാഹചര്യങ്ങളിð പാക്ക് ചെയ്താണ് വിപണിയിലെത്തുക. അത്തരം ശുദ്ധീകരണ സംവിധാനങ്ങള്‍ പാലിച്ചിñെങ്കിð ബിയര്‍ ചീത്തയായി പോവും. ഇനി ചീത്തയായാðക്കൂടി ബിയറിð ശരീരത്തിന് ദോഷകരമായ ബാക്ടീരിയയ്ക്ക് ജീവിക്കാനാവിñ.

8.) ഹൃദ്രോഗം തടയാനും ബിയര്‍

റെഡ് വൈനിലുള്ളതിനെക്കാള്‍ ആന്റി ഓക്‌സിഡന്റ്‌സ് ബിയറിð അടങ്ങിയിട്ടുïെó് ഗവേഷകര്‍ സൂചിപ്പിക്കുóു. ഹൃദ്രോഗ സാധ്യത കുറയ്ക്കുó ആന്റി ഓക്‌സിഡന്റ്‌സിന്റെ സാóിധ്യം ബിയറിനെ ആരോഗ്യദായകമാക്കുóുï്. 1999-ലെ ബ്രിട്ടീഷ് മെഡിക്കð ജേണð പ്രകാരം, ദിവസം നിയന്ത്രിത അളവിð മദ്യം കഴിക്കുóത് ഹൃദ്രോഗ സാധ്യത 24.7 ശതമാനം കുറയ്ക്കും.

9.) കാന്‍സറിനോട് പൊരുതാനും ബിയര്‍

അര്‍ബുദത്തെ ഒരു പരിധിവരെ ചെറുത്തുനിðക്കാന്‍ ബിയറിനാവുമെó് ഗവേഷകര്‍ പറയുóു. ബിയറിð ചേര്‍ക്കുó ഹോപ്പിð അടങ്ങിയിട്ടുള്ള സാന്തോഹ്യൂമോള്‍ എó ആന്റിഓക്‌സിഡന്റാണ് ഇക്കാര്യത്തിð പ്രവര്‍ത്തിക്കുóത്. കാന്‍സറിന് കാരണമാകുó എന്‍സൈമുകളുമായി പൊരുതാന്‍ ഈ ആന്റിഓക്‌സിഡന്റിന് സാധിക്കുമെó് ഗവേഷകര്‍ പറയുóു. കൂടുതð ഹോപ്പ് അടങ്ങിയിട്ടുള്ള ജര്‍മന്‍ ബിയറുകളാണ് കൂടുതð ഗുണപ്രദം.

10.) കുംഭ ചാടില്ല

കള്ളുകുടിയòാരെ പെട്ടെó് തിരിച്ചറിയാന്‍ സഹായിക്കുóത് അവരുടെ കുടവയറാണ്. കുടവയര്‍ ചാടുമെóത് ബിയറിന്റെ കാര്യത്തിð തെറ്റിദ്ധാരണ മാത്രമാണെó് ലïന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകരും പ്രാഗിലെ എക്‌സ്‌പെരിമെന്റð മെഡിസിനð ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരും ഒരേ സ്വരത്തിðപറയുóു. ബിയര്‍ അമിത വണ്ണത്തിനും കുടവയറിനും കാരണമാകുóുവെóത് തെറ്റിദ്ധാരണ മാത്രമാണെóും മറ്റു തരം മദ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിയര്‍ ഇക്കാര്യത്തിð നിരുപദ്രവകാരിയാണെóും ഗവേഷകര്‍ പറയുóു. യഥാര്‍ഥത്തിð നിയന്ത്രിക അളവിð ബിയര്‍ കഴിക്കുóവര്‍ മദ്യപിക്കാത്തവരെക്കാള്‍ ശാരീരിക ക്ഷമയുള്ളവരായിരിക്കുമെóാണ് ഗവേഷകരുടെ അഭിപ്രായം.

17/05/2014

Seven wonders of the world.

A group of students were asked to list what they thought were the present “Seven Wonders of the world.” Though there were some disagreements, the following received the most votes:

1.Egypt’s Great Pyramids
2.Taj Mahal
3.Grand Canyon
4.Panama Canal
5.Empire State Building
6.St. Peter’s Basilica
7.China’s Great Wall 

While gathering the votes, the teacher noticed that one quiet student hadn’t returned her paper yet. So she asked the girl if she was having trouble with her list. The girl replied, “Yes, a little. I couldn’t quite make up my mind because there were so many.” The teacher said, “Well, tell us what you have, and maybe we can help.” The girl hesitated, then read, “I think the Seven Wonders of the World are: To see, to hear, to touch, to feel, to laugh and to love.” The room became so quiet that one could have heard a pin drop.

The things we overlook as simple and ordinary and which we take for granted are truly wondrous!

Next time when we complain about things which we don’t have, let’s remember these seven wonders of our lives.

SUSPECT THE POLES A conversation between Baba Lokenath Brahmachari and Kuladananda Brahmachari

Kuladananda: Can we able to go everywhere of this world?

Baba: Leave the World can you go everywhrere of India? After reading the western geography you made the world very small. This earth is made of seven lands. No one knows about any one of them. Every land has seven sub-lands and no one believes about them. The land "Jambu" has seven sub-lands and one of these seven sub-lands (Barsa) is "Bharat barsa" what is known to you as the whole world. Actually the whole world is called "Bharat barsa". The Red sea, Black sea, Java island, Subarna island, China, Arab, everything is one Bharat barsa. After Bharat barsa there is "Kingpurush barsa" and till date no one knows about that. People of that land has face like horse. how many people had become able to said about that?

Kulada: Our world is round. Man had rounded this world many times by ship. Why they had not seen them?

Baba: Oh! who said the Earth is round? How one can go there with ships. World is round at east-west so there they can round but can anyone got the limits of north and south? Can anyone say about those poles?

Kulada: So what you say? Earth is not round?

Baba: Why not round? but round at east and west but at north-south there are seven one after another. Every second is double than the first. Among these seven lands, the land surrounded with salt is called "Jambu land", after that "Plakkhma land". In this manner there are seven, now how man can believe these? They have not seen these before but those who have seen those lands they have told about the hills, rivers, everything about them elaborately.

source: Sri Sri Sadguru sanga, page- 82 & 83

Baba Lokenath Brahmachari is an popular saint of India from Bengal. He lived for 160 years in this mortal plane. 

THE DEAD LEADER WILL ARISE- Is Netaji alive till now?

Source: Amarkantaker Barafani Dadaji Maharaj by Ranjit Kr Majumdar

Majumdar: Is Netaji alive till now?

Dadaji: Yes he is alive and busy in higher meditations.

Majumdar: Please mercy me. In this 23 January 2008 his age will be 112 years, isn't it ridiculous?

Dadaji: Threre is nothing ridiculous in it. With hard tapasya (meditation and yoga) everything is possible. Those who said it impossible they are common people not able to pierce the realm of suprasensual plane. My age is more than 200 years (216 years, you can meet him till now, the Administrators of this page met Dadaji, you can also search him on google and youtube) so why it is impossible for Subhas? He has also done Yoga at "Gyan Ganj" (The most secret and sacred place of this world). If you doubt Subhas then you should also suspect me as my age is 104 years more than him.

Majumdar: So when Netaji will express himself?

Dadaji: Time has came at the door. Hear this with utmost attention. Subhas is wandering at different corners of India in disguise. Those who identified him they met him in secrecy and taking direction from him. Work has started silently. And again one intersting fact is Subhas made three image of him by the power of his yoga. And one thing the picture of Subhas what you have in your mind has not much similarity now.

Then Dadaji closed his eyes for sometime as he is seeing something in the distant future and saying in low pitch- 
upto 2015 the time for India is very bad. Lot of people will die in famine, diseases, earth quakes, floods, wars. The population of India will decrease a lot.China and Pakistan will attack India simultaneously. in this disastrous condition Subhas Chandra Bose will come as a rescuer. Preparation had started few years before, be alert be informed everything will be clear at time.

Some predictions of Dadaji:

1. After 2030 the era of republic country will be abolished.

2. Few saints will come with two prince from the Himalayas into the India. And by them the Golden Era of Satya Yuga will start. this all will happen 2030 afterwards.


From Veda: In this coming destruction those will live will enter into that Golden Era. And to live in the face of destruction one have to connected with God all the time. For this, Repitition of divine name in the mind is the easiest and effective way for common people with daily work routine. 

You can repeat the Mahamantra "Om Namah Shivay". This is the message received by us. 

Destruction is not a new thing. We have already experienced its smell few years before in Hiroshima and Nagashaki. Destruction is needed to remove old structures. It is necessary to create a new more perfect construction. For this why Lord Shiva is not only a calm cool generous God but also He is called "Rudra", the destroyer.

So friends believe it or not do the repitition of the Mantra in your mind side by side of your regular duties. It will make your mind strong focussed to achieve both material and spiritual pleasures.
 (Words of Netaji in 2008) 

हिरण्मयेन पात्रेण सत्यस्यापिहितं मुखम् । तत्त्वं पूषन्नपावृणु सत्यधर्माय दृष्टये ॥

हिरण्मयेन पात्रेण सत्यस्यापिहितं मुखम् ।
तत्त्वं पूषन्नपावृणु सत्यधर्माय दृष्टये ॥१५॥

हिरण्मयेन पात्रेण सत्यस्यापिहितं मुखम् ।
तत्त्वं पूषन्नपावृणु सत्यधर्माय दृष्टये ॥१५॥

hiranmayena pâtrena satyasyâpihitaM mukham,
tat tvaM pûSannapâvRinu satyadharmâya dRiSTaye. ॥15॥

The face of Truth is covered with a brilliant golden lid; that do thou remove, O Fosterer, for the law of the Truth, for sight.

In the inner sense of the Veda Surya, the Sun-God, represents the divine Illumination of the Kavi which exceeds mind and forms the pure self-luminous Truth of things. His principal power is self-revelatory knowledge, termed in the Veda “Sight”. His realm is described as the Truth, the Law, the Vast. He is the Fosterer or Increaser, for he enlarges and opens man's dark and limited being into a luminous and infinite consciousness. He is the sole Seer, Seer of Oneness and Knower of the Self, and leads him to the highest Sight. He is Yama, Controller or Ordainer, for he governs man's action and manifested being by the direct Law of the Truth, satyadharma, and therefore by the right principle of our nature, yâthâtathyataH, a luminous power proceeding from the Father of all existence, he reveals in himself the divine Purusha of whom all beings are the manifestations. His rays are the thoughts that proceed luminously from the Truth, the Vast, but become deflected and distorted, broken up and disordered in the reflecting and dividing principle, Mind. They form there the golden lid which covers the face of the Truth. The Seer prays to Surya to cast them into right order and relation and then draw them together into the unity of revealed truth. The result of this inner process is the perception of the oneness of all beings in the divine Soul of the Universe.

~ Isha Upanishad

16/05/2014

Sun Worship -Sooryaji Jowell

In Hinduism, Sun is called the soul of our world. We cannot imagine even a single day without it. In a society replete with customs and beliefs, is this just faith-based or was there a more scientific meaning behind the sun worship rituals ?

Sun worship commenced with the rising of the sun when the ancestors would offer water in a 'Lota' (a round copper utensil with wide egde). The pouring of water would create a flowing film, creating the seven colours of the spectrum through refraction by which the sun would be gazed at indirectly. Hindus believe this is helpful to eyes, vitalizes the body & purifies the mind.

The body is made up of the five elements: Earth( Prithvi) , water (jal), Fire (energy), air (vaayu), ether (aakash). It is believed proper balance of these five elements helps keep the body healthy, the sun being one of them. The solar rays consists of seven colours of the visible spectrum which are equally vital to the seven chakras of the body.

Rigveda states the sun is an energy source for all living beings. The Gayatri Mantra is chanted to Surya deva to remove ignorance & strengthen the mind. The sun is symbol of self god. As the self god illuminates the mind, the intellect & the body, the sun illuminates the world.

Vedas also state that water offered to the sun in the evening converts the drops of water to the stones that cause death to the demons. For humans, demons are like typhoid TB, pneumonia etc. When a devotee takes a water in his hands while standing in front of or facing the sun & drops water on the ground, the Sun's rays fall from the head to the feet of the devotee in a uniform flow. This way water heated by sun's rays & it's colour permeates every part of the body.

Modern science now has validated the importance of the solar rays on the human body. Many people living in the cold climatic countries suffer from SAD (Seasonal affective disorder) during winter. some even going for solar therapies to alleviate moodiness & depression. Solar therapy mainly from an alternative source, is also used to treat palliation of disease, usually from dermatological disorders. It also improves the blood circulation, balances metabolism & restores the function of many body systems.
Exposure to the sun also promotes the development of the pineal gland hormone - melatonin, the amount of which is influenced by the aging process.
Therefore it seems there is more to sun worship than meets the eyes.

15/05/2014

ഗുരു നിത്യ ചൈതന്യ യതി (നവംബർ 2, 1923 - , മേയ് 14 1999).

ശ്രീനാരായണ ഗുരുദേവന്റെ രണ്ടാം പിന്‍ഗാമിയായി അറിയപ്പെടുന്ന( ഗുരുദേവന്റെ പിന്‍ഗാമിയായ നടരാജ ഗുരുവിനു ശേഷം) ഗുരു നിത്യ ചൈതന്യ യതി ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതര മതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, ആദ്ധ്വാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമ നാമം.

പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലിൽ 1924 നവംബർ 2നാണ് ജയചന്ദ്രപ്പണിക്കർ ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കർ കവിയും അദ്ധ്യാപകനുമായിരുന്നു. ഹൈസ്കൂൾ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി ഭാരതം മുഴുവൻ അലഞ്ഞു തിരിഞ്ഞു. ഇന്നത്തെ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട് . ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാൻ അദ്ദേഹത്തിനു കഴിഞ്ഞു.രമണ മഹർഷിയിൽ നിന്ന് നിന്ന് നിത്യ ചൈതന്യ എന്ന പേരിൽ സന്ന്യാസ ദീക്ഷ സ്വീകരിച്ചു.

സൂഫി ഫക്കീറുമാർ, ജൈന സന്ന്യാസികൾ, ബുദ്ധമത സന്യാസിമാർ, രമണ മഹർഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിൻ അടുത്ത ബന്ധമുണ്ടായിരുന്നു.

കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം 1947-ൽ ആലുവ യൂ സീ കോളേജിൽ തത്ത്വശാസ്ത്രം പഠനത്തിനായി ചേർന്നു. അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ തത്വശാസ്ത്രവും മനശാസ്ത്രവും പഠനം തുടർന്നു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ, (മദ്രാസ്സ് )വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ഈ കാലയളവിൽ അദ്ദേഹം വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങൾ, സാഹിത്യം എന്നിവ പഠിച്ചു.

1951-ൽ ‍ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം, നിത്യ ചൈതന്യ യതി, ശ്രീ നാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിൻ‌ഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാരായണ ഗുരുകുലത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങളിലും ശിഷ്യരെ സ്വന്തം കർമമാർഗ്ഗം (സ്വധർമ്മം) തിരഞ്ഞെടുക്കുവാൻ വഴികാട്ടുന്നതിലും ഗുരു അവസാന നാളുകൾ വരെയും വ്യാപൃതനായിരുന്നു.

അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു നിത്യ ചൈതന്യ യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയിൽ മൂന്നാമനായ നിത്യ ചൈതന്യ യതി ഒരു കവിയും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു. ശ്രീനാരായണ ഗുരു, നടരാജ ഗുരു, നിത്യ ചൈതന്യ യതി, എന്നീ മൂന്നു ദാർശനികർ ഇന്ത്യയുടെ ആത്മാവ്, ചിന്ത എന്നിവയെ സാധാരണക്കാരനു മനസ്സിലാവുന്ന ഭാഷയിൽ പ്രകാശിപ്പിച്ചു. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങൾ എന്നിവയെ കുറിച്ച് മലയാളത്തിൽ 120 പുസ്തകങ്ങളും ആംഗലേയത്തിൽ 80 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബ്രഹ്മ വിദ്യയുടെ ഈസ്റ്റ് വെസ്റ്റ് സർവകലാശാല ചെയർപേർസണായും ‘ലോക പൗരന്മാ‍രുടെ ലോക ഗവർൺമെന്റ്’ എന്ന സംഘടനയുടെ മേൽനോട്ടക്കാരനായും അദ്ദേഹം പ്രവർത്തിച്ചു.

അദ്ദേഹം 1999 മേയ് 14-നു ഊട്ടിയിലെ തന്റെ ആശ്രമത്തിൽ സമാധി പ്രാപിച്ചു.

കരുണയുടെ വില ലോകം അറിയട്ടെ .....

ഹലോ.. ഓട്ടം പോവ്വോ..??

പിന്നെന്താ.. ചേച്ചി കേറിയാട്ടെ..!!

പെരുമ്പള്ളി ജംഗ്ഷന്‍ വരെ പോകണം.. എത്രയാകും..??

ചേച്ചി കേറിയാട്ടെ.. അധികപറ്റായി ഞാനൊന്നും വാങ്ങില്ല.. പോരെ..??

നിന്ന് ചിണുങ്ങാതെ എത്രയാന്ന് വെച്ചാ പറയെടോ..!!

പോയ്യാ മാത്രം പോരെ..??

അല്ല.. ആ ജംഗ്ഷന്‍ പൊക്കിയെടുത്ത് ഇവിടെ കൊണ്ട് വരണം.. എന്താ പറ്റ്വോ..??

ചൂടാകാതെ ചേച്ചി.. 30 രൂപയാകും...!!

20 രൂപ തരും.. പറ്റുമെങ്കില് വണ്ടി വിട്..!!
(കയ്യില് ഇരുന്ന വലിയ ഒരു കവര്‍ വളരെ പ്രയാസപ്പെട്ട് അവര്‍ ഒട്ടോയിലേക്ക് എടുത്ത് വെച്ചു..)

(കൃഷ്ണാ .. കൈനീട്ടമാ..!! കുരിശാണ് വന്നതെങ്കിലും എങ്ങനെ ഒഴിവാക്കും..)
ഉം.. കേറ്.. ഉള്ളത് മതി.. വയറ്റി പിഴപ്പാ..!! നിങ്ങള്‍ ഫെമിനിസ്റ്റാ...??

അല്ല.. .. താന്‍ വണ്ടി വിടെടോ..!!
(രാവിലെ ഇതൊക്കെ എവിടുന്ന് കുറ്റിയും പറിച്ച് ഇറങ്ങുന്നെടാ..)

ഡോ.. ദേ ആ കാണുന്ന സിഗ്നലിന്റെ അടുത്തോട്ട് നിര്‍ത്ത് ..
(ഓട്ടോ നിര്‍ത്തി അവര്‍ ഇറങ്ങി പൈസ കൊടുക്കുന്നതിന് മുന്പ് അയാളോട് പറഞ്ഞു..)
ഡോ.. ആ കവര്‍ എടുത്തിട്ട് എന്റെ കൂടെ വാ..!!

എനിക്കെങ്ങും വയ്യാ.. പോയിട്ട് വേറെ ഓട്ടമുള്ളതാ.. ചേച്ചി ആ കാശിങ്ങ് തന്നേ..!!

ഞാന്‍ കാശ് തന്നാലല്ലേ താന്‍ ഇവിടുന്ന് പോകൂ.. എടുത്തോണ്ട് വാടോ...!!

എന്റെ കൃഷ്ണ .. നീ രാവിലെ തന്നെ ഒരു മാരണത്തെയാണല്ലോ എന്റെ തലയില്‍ വെച്ച് തന്നത്..?? ഇന്നത്തെ കാര്യം പോക്കാ..

എന്താടോ നിന്ന് പിറുപിറുക്കുന്നേ..??

ഒന്നുമില്ല.. വരുവാ.. (ഇവര്‍ വല്ല പോലീസിലുമാണോ.. കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാന്‍ തോന്നുന്നു..)
അയാള്‍ കവറുമെടുത്ത് അവരുടെ പുറകെ നടന്നു.. നല്ല ഭാരം.. ഈ പെണ്ണുമ്പിള്ള എങ്ങനെ ഇതും തൂക്കി അവിടം വരെ വന്നു..?? എന്തായിരിക്കും ഇതില്..?? വീട്ടിലെ വേസ്റ്റ് വല്ലതും ആയിരിക്കും.. എന്ത് പണ്ടാരമെങ്കിലും ആവട്ടെ..!!

ഡോ.. ആ കവര്‍.. ദോ അവിടെ വെയ്ക്ക്.. അവര്‍ ഇരിക്കുന്നിടത്ത്..!!

കുറെ ഭിക്ഷക്കാരും .. കുഷ്ഠരോഗികളും.. മുടന്തരും.. കുരുടരും.. നിരന്നിരിക്കുന്നു.. അയാള്‍ ആ പൊതി അവിടെ വെച്ചു.. അവര്‍ വന്ന് പൊതി അഴിച്ച്.. അതില്‍ നിന്നും റൊട്ടിയും പാത്രത്തിലുള്ള കറിയും എടുത്ത് പുറത്ത് വെച്ചു.. പേപ്പര്‍ പ്ലേറ്റില്‍ അവര്‍ക്കെല്ലാം അത് വിതരണം ചെയ്യുമ്പോള്‍.. അയാള്‍ക്കത് നോക്കി നില്ക്കാനായില്ലാ..!!

ചേച്ചി.. ഇങ്ങെട്.. ഞാന്‍ വിളമ്പാം.. പണ്ട് സേവഭാരതി ഓര്‍ഫനേജില്‍ നില്ക്കുമ്പോള്‍ ഞാനും ഇതൊക്കെ ചെയ്യുമായിരുന്നു... പട്ടിണിയുടെ വില എനിക്ക് ശരിക്കും അറിയാം..
ചേച്ചി ഒന്ന് മാറി നിന്നാട്ടെ...!!
എല്ലാവര്‍ക്കും കൊടുത്ത് കഴിഞ്ഞ്.. കുശലം ചോദിച്ച് പിരിയാന്‍ തുടങ്ങുമ്പോള്‍.. ഒരു 50 ന്റെ നോട്ട്

അയാള്‍ക്ക് നേരെ നീട്ടിയിട്ട് അവര്‍ പറഞ്ഞു.. ഇതിരിക്കട്ടെ.. ബാക്കിയൊന്നും വേണ്ടാ.. ഞാന്‍ അങ്ങനെയൊക്കെ സംസാരിച്ചതും പെരുമാറിയതും വേറൊന്നുമല്ല.. നേരെ പറഞ്ഞാല്‍ ആരും സഹായിക്കാന്‍ വരില്ല.. ക്ഷമിക്കണം..!!

ഞാന്‍ ഇത് വാങ്ങില്ല ചേച്ചി.. അതിനും കൂടി നാളെ അവര്‍ക്ക് റൊട്ടി വാങ്ങി കൊടുത്തോളൂ..
നാളെയും വിളിക്കണം.. ഞാന്‍ അവിടെ തന്നെ കാണും..

കൈവീശി യാത്ര പറഞ്ഞു പോകുമ്പോള്‍ അവരുടെ കയ്യിലെ പണത്തിന് സ്നേഹം എന്നൊരു അര്‍ത്ഥം കൂടി ഉണ്ടെന്ന് അയാള്‍ക്ക് മനസ്സിലായി.


14/05/2014

ആ കുട്ടിയുടെ വാക്കുകളിൽ ദൈവത്തിന്റെ വാക്കുകളാണ് നമ്മൾ ശ്രവിയ്ക്കുന്നത്

"ഭാരതീയ മനശാസ്ത്രത്തിനു ഒരു ആമുഖം" എന്ന ഗുരു നിത്യ ചൈതന്യ യതിയുടെ കൃതിയിൽ ഒരു ചെറിയ കഥ പറയുന്നു. 

ഒരു കുടുംബത്തിലെ അംഗങ്ങൾ എല്ലാരുംകൂടി ഒത്തു ചേർന്നു. ഒത്തുചേരൽ ആഘോഷിയ്ക്കാൻ ഡിന്നർ (നമ്മുടെ സദ്യ അല്ല) ഒരുക്കി. കോഴി പൊരിച്ചതും മറ്റും മേശയിൽ നിരന്നു. അംഗങ്ങൾ നാവും നുണഞ്ഞു നാലുപാടുനിന്നും എത്തി ആഹാരം കഴിച്ചുതുടങ്ങി. കോഴി വിഭവം നന്നായി എന്ന അഭിപ്രായം, അത്ര നന്നായില്ല കുറച്ചുകൂടി മസാല വേണമായിരുന്നു എന്ന അഭിപ്രായം, ഇങ്ങനെ പല പല അഭിപ്രായങ്ങൾ പറഞ്ഞു അംഗങ്ങൾ ഡിന്നർ കഴിക്കുന്നു. ആ ബഹളത്തിന്റെ ഇടയിൽ ഒരു കൊച്ചുകുട്ടിമാത്രം ആഹാരം കഴിയ്ക്കാൻ കൂട്ടാക്കാതെ ദുഖംകൊണ്ട് വാടിയ മുഖവുമായി, ചുണ്ടുകൾ വിതുമ്പി കരച്ചിലിന്റെ വക്കോളം എത്തി മുതിർന്നവർ എന്ന് പറയപ്പെടുന്ന ആൾക്കാരുടെ വാക്കുകളിൽ അമർഷവും ആയി ഇരിക്കുന്നുണ്ടായിരുന്നു.

 അതിനിടയിൽ ആരോ അവനോടു നീ എന്താണ് ആഹാരം കഴിയ്ക്കാത്തത് എന്ന് ചോദിച്ചു. 

അവൻ കരഞ്ഞുകൊണ്ട്‌ മറുപടി പറഞ്ഞു. എനിയ്ക്ക് നിങ്ങൾ ഉണ്ടാക്കിയ ഒരു വസ്തുവും കഴിയ്ക്കാൻ വേണ്ട. ഇന്നലെ വരെ എന്റെകൂടെ ഓടി കളിച്ചിരുന്ന , ഞാൻ വിളിയ്ക്കുമ്പോൾ ഓടി അടുത്തവന്നിരുന്ന, എന്നെ നോക്കി എനിയ്ക്ക് മനസിലാകാത്ത ഭാഷയിൽ കൊകൊക്കോ എന്ന് കൊഞ്ചി സംസാരിച്ചിരുന്ന എന്റെ കൂട്ടുകാരനെ കൊന്നു തിന്നുന്ന രാക്ഷസരാണ് നിങ്ങൾ. അവൻ എന്ത് സുന്ദരനായിരുന്നു. നീണ്ട അങ്കവാലും, പൂവും, നല്ല തലയെടുപ്പും ഉണ്ടായിരുന്ന എന്റെ കൂട്ടുകാരനെ കൊന്നു അവന്റെ ശവംകൊണ്ട് ഉണ്ടാക്കിയ നിങ്ങളുടെ വൃത്തികെട്ട ഭക്ഷണം ഞാൻ കഴിയ്ക്കണോ?. 

ഇവിടെ ആ കുട്ടിയുടെ വാക്കുകളിൽ ദൈവത്തിന്റെ വാക്കുകളാണ് നമ്മൾ ശ്രവിയ്ക്കുന്നത്. അവനെ ഭരിച്ചത് കൊതിയല്ല, പകരം ഉണർന്നു നിന്ന മതിയാണ് അവനെ നിയന്ത്രിച്ചത്..

13/05/2014

Ahamabrahmasmi = self is god/brahma

e=mc2 states that mass and energy are two forms of the same thing. This is called brahma in vedantha

e = mc2 
hence matter = energy
e = ec2 which is god

Explanations 
1)e = mc2 (Einstein theory )

2)matter = energy (Mass–energy equivalence)

Energy and Mass are same
Consider famous E=MC2 by great Einstein. This states that energy and mass(solid, liquid, gas, plasma) are same, not different. Consider 1KG of stone. Energy in it E = 1KGx(3x10^8mps)^2=1x(9x10^16)Jules.ie 90000000000000000JULES of energy!!! (means 1KG of stone can even boil an occean). We have found this in hiroshima and nagasaki.(For more proof regarding Energy=Mass in Vedanta, please refer presnopashad, it also says the same matter in rishi's language - prana and rayi are same, not different)
This proves that the whole universe is constructed with the same single thing. Rishis call that as brehma/aum

3) e = ec2 which is god

hence matter = energy , m is replaced by e

e=mc2 states that mass and energy are two forms of the same thing. This is called brahma in vedantha. (The zero-energy universe hypothesis states that the total amount of energy in the universe is exactly zero: its amount of positive energy in the form of matter is exactly canceled out by its negative energy in the form of gravity which is again a proof for matter = energy)

NB: Hence e= ec2 = god and self = god , self = energy .. The reason behind Modi "high" waves

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. ഒരു കലാപത്തിന്റെ കാരണവഴികള്‍ തേടി =പി.പി.ബാലചന്ദ്രന്‍


ഏതാണ്ട് 30 വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞദിവസം ഞാന്‍ സിഖുകാരുടെ പുണ്യഭൂമിയായ അമൃത്‌സര്‍ അഥവ അമൃതസരസ് സന്ദര്‍ശിച്ചു. കൂടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ബാബു മേത്തറും ഉണ്ടായിരുന്നു.

കൊച്ചിയില്‍ നിന്ന് ബാബു ഡല്‍ഹിയില്‍ വരുമ്പോഴൊക്കെ ഇത്തരം വഴിവിട്ടുള്ള യാത്രകള്‍ ഞങ്ങള്‍ക്ക് പതിവാണ്. ജയ്പൂര്‍, ചണ്ഡീഗഡ്, അജ്‌മേര്‍ അങ്ങിനെ എവിടെയെങ്കിലും ഞങ്ങള്‍ രണ്ടുപേര്‍ മാത്രമുള്ള ഇടയാത്രകള്‍. എല്ലാം റോഡുവഴി. ഡ്രൈവര്‍ രാജ്കുമാറിന്റെ സാരഥ്യത്തില്‍.

ഇത്തവണ അമൃത്‌സര്‍ തിരഞ്ഞെടുക്കാന്‍ എനിക്ക് ഒന്നിലേറെ കാരണങ്ങളുണ്ടായിരുന്നു. ചരിത്രപരവും സമകാലീനവുമായ കാരണങ്ങള്‍. മുപ്പത് വര്‍ഷം മുമ്പ് ഒരു ക്ഷേത്രത്തിന് നേരെ നടന്ന സൈനികാക്രമണത്തിന്റെ ഉദ്വേഗജനകമായ കാണാക്കഥകള്‍, അതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്ന ഒരു പ്രധാനമന്ത്രിയുടെ വധം, തുടര്‍ന്നുണ്ടായ ഹീനമായ ഒരു വംശീയകലാപത്തിന്റെ ഓര്‍മപുതുക്കല്‍. ഇവയെല്ലാം അമൃത്‌സറിലെ സുവര്‍ണക്ഷേത്രവുമായും സിഖ് ജനതയുടെ അസ്തിത്വവുമായും അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ മൂന്ന് ചരിത്രസംഭവങ്ങളുടെയും മുപ്പതാം വാര്‍ഷികമായ 2014 ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ നിര്‍ണായകമായ മറ്റൊരു പൊതുതിരഞ്ഞെടുപ്പുകൂടി നടക്കുന്ന വര്‍ഷമാണ് എന്ന് കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ഞങ്ങളുടെ അമൃത്‌സര്‍ സന്ദര്‍ശനത്തിന്റെ പ്രസക്തി കുറേക്കൂടി വ്യക്തമാകും.

ചരിത്രാതീതകാലം മുതല്‍ വടക്കുനിന്നും പടിഞ്ഞാറുനിന്നും നമുക്ക് നേരെ ഉണ്ടായിട്ടുള്ള എല്ലാ ആക്രമണങ്ങളെയും ചെറുത്തുനിന്ന പഞ്ചാബ് ഇന്ത്യയുടെ രണഭൂമിയായി അറിയപ്പെടുന്നു. ആ ചെറുത്തുനില്‍പ്പുകളുടെ കുന്തമുനയാണ് അമൃത്‌സര്‍. ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തി പ്രദേശമായ അമൃത്‌സറിലെ വാഗാ ബോര്‍ഡറില്‍ എന്നും വൈകീട്ട് സൂര്യാസ്തമയത്തിന് മുമ്പ് രണ്ടുരാജ്യത്തെയും സേനകള്‍ നടത്തുന്ന ഔപചാരികമായ കൊടിയിറക്കല്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള ഒരു ചടങ്ങാണ്. ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേനയും (BSF) പാകിസ്താന്റെ റെയ്‌ഞ്ചേര്‍സ് എന്ന സേനാവിഭാഗവും നടത്തുന്ന ഈ കൊടിയിറക്കല്‍ കാണാന്‍ ഈ രണ്ടു രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം പേര്‍ എത്തിച്ചേരാറുണ്ട്. മുഖാമുഖം നോക്കി പരസ്പരം വെല്ലുവിൡുന്ന രീതിയിലുള്ള രണ്ടു സേനകളുടെയും ശരീരഭാഷയാണ് ഈ കൊടിയിറക്കല്‍ ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം.

ഇന്ത്യ-പാകിസ്താന്‍ പ്രശ്‌നങ്ങള്‍ സമാധാന ചര്‍ച്ചകളിലൂടെയും നയതന്ത്രമാര്‍ഗ്ഗങ്ങളിലൂടെയും പരിഹരിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുമ്പോള്‍ രണ്ടു രാജ്യങ്ങളിലെയും സായുധസേനകള്‍ ഇത്‌പോലുള്ള നിഴല്‍യുദ്ധങ്ങള്‍ നടത്തുന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമോ എന്നു പലരും സംശയിച്ചു തുടങ്ങിയിട്ടുണ്ട്.

പറഞ്ഞു വന്നത്, ഡല്‍ഹിയില്‍ 40-ല്‍ ഏറെ വര്‍ഷം ജീവിച്ചിട്ടും പഞ്ചാബിലും അമൃത്‌സറില്‍ തന്നെയും ഒന്നിലേറെ തവണ പോയിട്ടും ഈ നിഴല്‍യുദ്ധം നേരിട്ട് കാണാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇത്തവണയെങ്കിലും അത് കാണണം എന്ന ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു ഈ യാത്രയ്ക്ക്.

പക്ഷേ, ഈ യാത്രയുടെ പ്രധാനലക്ഷ്യം 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ദൂരവ്യാപകമായ ദുരന്തങ്ങള്‍ക്ക് ശേഷം അമൃത്‌സരസും സുവര്‍ണക്ഷേത്രവും പഞ്ചാബ് തന്നെയും എന്ത് മാത്രം മാറിയിരിക്കുന്നു എന്നറിയാനുള്ള ജിജ്ഞാസ തന്നെയായിരുന്നു.

കപൂര്‍ത്തല കഴിഞ്ഞ് അമൃതസറിന്റെ അതിര്‍ത്തിയിലേക്ക് കടന്നപ്പോള്‍ എന്റെ ഓര്‍മകള്‍ക്ക് തിടംവെച്ചു. മുപ്പത് വര്‍ഷം മുമ്പത്തെ ആദ്യസന്ദര്‍ശനം മുന്നില്‍ തെളിഞ്ഞു നിന്നു. ഹോങ്കോങ്ങില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഏഷ്യാവീക്ക് വാരികയുടെ ഇന്ത്യന്‍ പ്രതിനിധിയായി ജോലി ചെയ്തിരുന്ന കാലം. ഇന്ത്യയുടെ ധാന്യക്കലവറ എന്നറിയപ്പെട്ടിരുന്ന പഞ്ചാബിന്റെ ഹരിതാഭമായ ജീവിതത്തിലേക്ക് ജര്‍ണയല്‍ സിങ് ഭിന്ദ്രന്‍വാലെ എന്ന സിഖ് തീവ്രവാദി ഒരു ധൂമകേതുവായി കടന്നുവന്നകാലം. ആ ഭീകരനുമായി ഒരഭിമുഖം സംഘടിപ്പിച്ചുള്ള യാത്രയായിരുന്നു.

അപ്പോഴേക്കും സുവര്‍ണക്ഷേത്രം ഭിന്ദ്രന്‍ വാലെയുടെ ആയുധധാരികളായ തീവ്രവാദിസംഘം പൂര്‍ണമായും കൈയടക്കിക്കഴിഞ്ഞിരുന്നു. ക്ഷേത്രത്തിന് അകത്തും പുറത്തും ഭക്തിയേക്കാള്‍ കൂടുതല്‍ ഭീതിയായിരുന്നു പ്രകടമായിരുന്നത്. ഭക്തന്മാരേക്കാള്‍ കൂടുതല്‍ തീവ്രവാദികള്‍. പ്രവേശന കവാടങ്ങളും ക്ഷേത്രത്തിന് ചുറ്റുമുള്ള ഇടുങ്ങിയ തെരുവുകളും എല്ലാം ഭിന്ദ്രന്‍ വാലെയുടെ സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ആരെയും എപ്പോള്‍ വേണമെങ്കിലും തടഞ്ഞുവെക്കാം, ചോദ്യം ചെയ്യാം, ചിലപ്പോള്‍ ബലം പ്രയോഗിച്ച് അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൂട്ടികൊണ്ടുപോകും. അങ്ങനെ കൊണ്ടുപോയ പലരുടെയും ജഡങ്ങള്‍ ദിവസങ്ങള്‍ക്ക് ശേഷം ക്ഷേത്രത്തിന്റെ പിന്നിലെ ഓവുചാലുകളില്‍ പ്രത്യക്ഷപ്പെടും. പോലീസ് അന്വേഷണമോ അറസ്‌റ്റോ ഒന്നും നടക്കാറില്ല.

ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ക്ഷേത്രത്തിനകത്ത് ചെന്ന് ഭിന്ദ്രന്‍ വാലെയുടെ മുതിര്‍ന്ന അനുയായികളോട് ബോധിപ്പിക്കാം. ഭിന്ദ്രന്‍ വാലെയായിരുന്നു ജഡ്ജിയും പ്രോസിക്യൂട്ടറും എല്ലാം. ഇങ്ങനെ ചോദ്യം ചെയ്യപ്പെടുകയും വധിക്കപ്പെടുകയും ചെയ്തവരില്‍ പല മുതിര്‍ന്ന രാഷ്ട്രീയനേതാക്കളും, പത്രഉടമകളും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പഞ്ചാബ് കേസരിയുടെ ഉടമ ലാല ജഗത് നാരായണ്‍, പഞ്ചാബ് പോലീസ് ഡി.ഐ.ജി. എ.എസ്.അത്‌വാള്‍ തുടങ്ങിയ പ്രമുഖരും ഇതില്‍പ്പെടും.

അഭിമുഖത്തിനെത്തിയ എന്നെ ഭിന്ദ്രന്‍ വാലെയുടെ അടുത്തെത്തിക്കാന്‍ അഞ്ചാറ് പേര്‍ അടങ്ങിയ ഒരു സായുധ സംഘം ക്ഷേത്രകവാടത്തില്‍ തന്നെയുണ്ടായിരുന്നു. എന്റെ ദേഹപരിശോധനക്ക് ശേഷം, കയ്യിലുണ്ടായിരുന്ന ക്യാമറയും ടേപ്പ് റെക്കോര്‍ഡറും പേനപോലും പൂര്‍ണ്ണമായി പരിശോധിച്ചതിന് ശേഷം, ക്ഷേത്രവളപ്പിലെ കെട്ടിടസമുച്ചയങ്ങളില്‍ ഒന്നിലേക്ക് കൊണ്ടുപോയി. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ ഒരു വലിയ മുറിയിലേക്കായിരുന്നു എന്നെ കൊണ്ടുപോയത്.

മുറിയുടെ ഒത്ത നടുവില്‍ സായുധരായ അനുയായികള്‍ക്കിടയില്‍ നിലത്തിരിക്കുന്ന മനുഷ്യന്‍ ആരാണെന്ന് മനസ്സിലാക്കാന്‍ പ്രയാസപ്പെട്ടില്ല. ഒട്ടിയകവിളുകളും രക്താഭമായ കഴുകന്‍ കണ്ണുകളും മുന്നോട്ട് വളഞ്ഞ് ഒരുപാട് നീളമുള്ള മൂക്കും ആരുടെ മുഖത്തായാലും ഭയം ജനിപ്പിക്കും. ബി.ബി.സി.യുടെ വിഖ്യാതനായ മാര്‍ക്ക് ടളി പോലും ആ നോട്ടത്തിന് മുന്നില്‍ ചൂളിപ്പോയതായി സമ്മതിച്ചിട്ടുണ്ട്.

തൊട്ടടുത്തിരുന്ന ദൃഢഗാത്രനായ ഒരു സര്‍ദാര്‍ എന്നോടിരിക്കാന്‍ ആവശ്യപ്പെട്ടു. ഭിന്ദ്രന്‍ വാലെയുടെ തൊട്ടുമുന്നില്‍ അല്‍പം മാറി ഞാനിരുന്നു. സര്‍ദാറിന്റെ പേര് അമ്രീക് സിങ് എന്നാണെന്ന് പിന്നീട് മനസ്സിലായി. ചുറ്റും നിലത്തിരുന്ന അനുയായികളില്‍ അയാള്‍ മാത്രമായിരുന്നു സംസാരിച്ചത്. ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിവുള്ള ഏക വ്യക്തിയും അമ്രീക് സിങ് ആണെന്ന് പിന്നീട് അറിഞ്ഞു.

അമ്രീക്, ഭിന്ദ്രന്‍ വാലെയുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. എന്നെ പരിചയപ്പെടുത്തിയതാവണം. എന്റെ മുഖത്തേക്ക് കുറച്ചുനേരം തുറിച്ചുനോക്കിയിട്ട് ഭിന്ദ്രന്‍ വാലെ എല്ലാവരോടുമായി എന്തോ പിറുപിറുത്തു, ആരുടെയും മുഖത്ത് നോക്കാതെ. ചുറ്റും നിന്നവര്‍ അടക്കിപ്പിടിച്ച് ചിരിച്ചു. അവര്‍ക്ക് പൊട്ടിച്ചിരിക്കാന്‍ പാകത്തിലുള്ള ഫലിതമായിരിക്കാം അദ്ദേഹം പറഞ്ഞത്. പക്ഷേ, ഭയം കൊണ്ടാവാം അങ്ങനെ ചിരിക്കാനേ അവര്‍ക്ക് പറ്റിയൂള്ളൂ.

കൂടെക്കൊണ്ടുവന്ന ഏഷ്യാവീക്കിന്റെ കോപ്പി ഞാന്‍ നേരിട്ട് ഭിന്ദ്രന്‍വാലെ യ്ക്ക് കൊടുക്കാന്‍ വേണ്ടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പിന്നില്‍ നിന്നു ഒരനുയായിയുടെ ശക്തമായ കൈ എന്റെ ചുമലില്‍ പതിച്ചു. എന്നെ ഇരുത്തിയിട്ട് കയ്യിലെ വാരിക പിടിച്ചുവാങ്ങി അമ്രീക് സിങിന് കൊടുത്തു. താന്‍ എന്തോ മഹാപാതകം ചെയ്തത് പോലെ അമ്രീക് സിങ് എന്നെ നോക്കി. പിന്നീട് വാരികയുടെ ഓരോ പേജും പതുക്കെ മറിച്ചു തുടങ്ങി.

കുറേ പേജുകള്‍ക്ക് ശേഷം മുഖമുയര്‍ത്തി എന്റെ നേര്‍ക്ക് നോക്കി അമ്രീക് ചോദിച്ചു. 'നിങ്ങള്‍ വിദേശമാധ്യമത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നത് എന്ന് പറഞ്ഞല്ലേ അഭിമുഖം ആവശ്യപ്പെട്ടത്?'

'അതേ, ഏഷ്യാവീക്ക് ഹോങ്കോങ്ങില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന വാരികയാണ്. ഞാന്‍ അതിന്റെ ഇന്ത്യന്‍ ലേഖകനും.'

'പക്ഷേ, നിങ്ങള്‍ ഇന്ത്യക്കാരനല്ലേ, വിദേശി അല്ലല്ലോ?'

ആ ചോദ്യത്തിന് നേരെ എങ്ങിനെ പ്രതികരിക്കും എന്നറിയാതെ കുഴങ്ങിനിന്ന എന്നോട് അടുത്ത ചോദ്യം സാക്ഷാല്‍ ഭിന്ദ്രന്‍വാലെയില്‍ നിന്ന്.

നേരിട്ടല്ല. അമ്രീക് സിങ്ങിനെ നോക്കി പഞ്ചാബിയില്‍. അമ്രീക് സിങ്ങ് ചോദ്യം പരിഭാഷപ്പെടുത്തി.

'നിങ്ങള്‍ ബ്രാഹ്മണനാണോ?' 
'അല്ല'.

'ഹിന്ദുവാണോ?'

'ഹിന്ദുമതത്തില്‍ ജനിച്ചുപോയി'. തെറ്റാണെങ്കില്‍ പൊറുക്കണം എന്ന് മനസ്സില്‍ പറഞ്ഞു.

ഉത്തരം പരിഭാഷപ്പെടുത്തിയപ്പോള്‍ ഭിന്ദ്രന്‍ വാലെയുടെ മുഖം കൂടുതല്‍ ഇരുണ്ടു. പിന്നീട് ഒരു നീണ്ട ആത്മഗതമാ യിരുന്നു. ഒരു ഗൂഢാലോചനയുടെ നിഗൂഢത നിറഞ്ഞ മോണോലോഗ്.

ഇതിനിടയില്‍ എന്റെ ക്യാമറ ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് ഉത്തരം കിട്ടി. 'പാടില്ല' ടേപ്പ് റെക്കോര്‍ഡറോ? അത് ഓണ്‍ ചെയ്യാം.

ഭിന്ദ്രന്‍ വാലെയുടെ നീണ്ട മോണോലോഗിന് ഒടുവില്‍ അമ്രീക് സിങ്ങിന്റെ പരിഭാഷ കേട്ടപ്പോഴാണ് ശ്വാസം നേരെവീണത്. പരിഭാഷ ഇങ്ങനെ: ഇന്ദിരാഗാന്ധിയുടെ ഗവണ്‍മെന്റ് ഹിന്ദുക്കളുടെ അതായത് ബ്രാഹ്മണരുടെ ഗവണ്‍മെന്റ് ആണെന്നും ന്യൂനപക്ഷങ്ങളെ, മുഖ്യമായും സിഖുകാരെ, ഉന്മൂലനം ചെയ്യുകയാണ് അവരുടെ ഉദ്ദേശമെന്നും എന്നാല്‍ അവസാനത്തെ സിക്കുകാരന്റെ അവസാനത്തെ തുള്ളി രക്തം വരെ അവന്റെ മതത്തിന്റെ സംരക്ഷണത്തിനായി ചിന്തുമെന്നും ആയിരുന്നു ഭിന്ദ്രന്‍വാലെയുടെ ആത്മഭാഷണത്തിന്റെ രത്‌നച്ചുരുക്കം.

ശ്വാസം തിരിച്ചുകിട്ടിയപ്പോള്‍ കുറേക്കൂടി ധൈര്യം സംഭരിച്ച് ചോദിച്ചു: പക്ഷേ, ഇതേ ഇന്ദിരാഗാന്ധിയും അവരുടെ മകന്‍ സഞ്ജയ് ഗാന്ധിയും ആയിരുന്നില്ലെ ആരും അറിയാതിരുന്ന താങ്കളെ പൊതുപ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നതും സിഖുകാരുടെ പുതിയ ആത്മീയ നേതാവാക്കിയതുമെല്ലാം.

ഹര്‍ചന്ദ് സിങ്ങ് ലോംഗോവാള്‍ എന്ന അന്നത്തെ ഏറ്റവും സമുന്നതനായ സിഖ് നേതാവിന്റെ പ്രഭാവം പഞ്ചാബില്‍ കോണ്‍ഗ്രസ്സിന് ഭീഷണി ആവുന്നു എന്നുകണ്ട ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും ആയിരുന്നു ലോംഗോവാളിനെ ഒതുക്കാന്‍ എങ്ങുനിന്നോ വന്ന ഒരു ഭിന്ദ്രന്‍ വാലെയെ സിഖ് രാഷ്ട്രീയത്തിന്റെ നേതൃസ്ഥാനത്ത് കൊണ്ടു വന്നത് എന്നകാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നു.

എന്റെ ചോദ്യത്തിന് നേരിട്ട് ഉത്തരം പറയാതെ ഭിന്ദ്രന്‍ വാലെ സഞ്ജയ് ഗാന്ധിയുടെ നേതൃപാടവത്തെ പുകഴ്ത്തി. പക്ഷേ സഞ്ജയിന്റെ അമ്മയെക്കുറിച്ച് നല്ലതൊന്നും പറയാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അവര്‍ സിഖുകാരുടെ ശത്രുതന്നെയെന്ന് തറപ്പിച്ചു പറഞ്ഞു.

ഒരു മണിക്കൂര്‍ നീണ്ടുനിന്ന അഭിമുഖത്തില്‍ ഭിന്ദ്രന്‍ വാലെ ഒരു കാര്യം വ്യക്തമാക്കി- തന്നെയും തന്റെ അനുയായികളെയും സുവര്‍ണക്ഷേത്രത്തില്‍ നിന്ന് കുടിയൊഴിപ്പിക്കാന്‍ ആര് ശ്രമിച്ചാലും അതൊരു വന്‍ദുരന്തത്തിലേ അവസാനിക്കൂ. ശരിയെന്ന് പിന്നീട് തെളിയിക്കപ്പെട്ട പ്രവചനസമാനമായ വാക്കുകള്‍.

ഭിന്ദ്രന്‍വാലെയുടെ നേതൃത്വത്തിലുള്ള തീവ്രവാദികളെ സുവര്‍ണക്ഷേത്രത്തില്‍ നിന്ന് പുറത്താക്കാന്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന വന്‍ സൈനിക നടപടി ആരംഭിക്കുന്നതിന് അഞ്ചാറുമാസം മുമ്പായിരുന്നു ആ ഇന്റര്‍വ്യൂ.

1984 ജൂണ്‍ മൂന്നാം തീയതിയാണ് ഇന്ദിരാഗാന്ധി അന്നത്തെ കരസേനാധിപന്‍ ജനറല്‍ എ.എസ്.വൈദ്യക്ക് സുവര്‍ണക്ഷേത്രം പിടിച്ചെടുക്കാന്‍ ഉത്തരവ് നല്‍കുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ആഭ്യന്തരസൈനികനടപടി ആയിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. മുന്നൂറോ നാനൂറോ വരുന്ന തീവ്രവാദികളെ നേരിടാന്‍ പത്ത് പന്ത്രണ്ടായിരം സൈനികരും, ആര്‍ട്ടിലറിയും ടാങ്കുകളും അടങ്ങിയ ഒരു ഡിവിഷന്‍ നടത്തിയ അഞ്ചുദിവസത്തെ ആക്രമണത്തില്‍ തീവ്രവാദികളും സൈനികരും സിവിലിയന്‍ ജനങ്ങളും അടക്കം ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു. അക്കൂട്ടത്തില്‍ ഭിന്ദ്രന്‍വാലെയും അമ്രീക് സിങ്ങും.

അതേവര്‍ഷം ഒക്ടോബറില്‍ ഭിന്ദ്രന്‍ വാലെയുടെ പ്രവചനം സാര്‍ത്ഥകമാവുകയായിരുന്നു. ഒക്ടോബര്‍ 31 രാവിലെ ഒമ്പത് മണിയോടെ ഹോളിവുഡിലെ പ്രശസ്ത നടനും സംവിധായകനുമായ പീറ്റര്‍ ഉസ്തിനോവുമായി നിശ്ചയിച്ച അഭിമുഖത്തിനായി വീടിന്റെ പിറകിലെ ഓഫീസ് കെട്ടിടത്തിലേക്ക് നടന്നുപോയ ഇന്ദിരാഗാന്ധിയെ സിഖുകാരായ അവരുടെ സുരക്ഷാ സൈനികര്‍ വെടിവെച്ചുകൊന്നു.

ഇന്ദിരയുടെ മരണം പരസ്യമായി ഏതാനും മിനുട്ടുകള്‍ക്കകം ഡല്‍ഹിയിലും മറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധകലാപങ്ങളില്‍ മൂവായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. മൂന്നു ദിവസം നീണ്ടു നിന്ന കൂട്ടക്കൊല രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കണ്ടില്ലെന്ന് നടിച്ചു.

ഓഷോ പറഞ്ഞ സംഭവകഥ ആണ് ഇത്..!!


"ബീഹാറിലോ മറ്റോ ഒരു ഉള്‍ഗ്രാമത്തില്‍ ക്രിസ്ത്യന്‍ പാതിരി ആദിവാസികളെ മതപരിവര്‍ത്തനം ചെയ്യുന്നു. ഓഷോ അത് കാണാന്‍ പോയി....


പാതിരി യുടെ കയ്യില്‍ രണ്ടു പ്രതിമകള്‍. യേശുവിന്റെയും രാമന്റെയും. മുന്നില്‍ ഒരു പാത്രത്തില്‍ വെള്ളം. ആദിവാസികള്‍ ചുറ്റും അക്ഷമരായി ഇരിക്കുന്നു.

പാതിരി മൊഴിയുന്നു. “ദാ നോക്കൂ. ഇതു രാമന്‍. ഇത് യേശു ഇത് വെള്ളം ഞാന്‍ ഈ പ്രതിമകളെ വെള്ളത്തില്‍ ഇടാന്‍ പോകുന്നു . ശ്രദ്ധിക്കുക !”

ബ്ലും ! രണ്ടു പ്രതിമകളും പാതിരി വെള്ളത്തില്‍ ഇട്ടു. അത്ഭുതം തന്നെ ! രാമന്റെ പ്രതിമ വെള്ളത്തില്‍ താഴ്ന്നു പോയി. യേശുവിന്റെ പ്രതിമയോ ? ദാണ്ടേ വെള്ളത്തില്‍ പൊങ്ങികിടക്കുന്നു ! എന്തല്ഫുതം !

പാതിരിയുടെ ചോദ്യം. “വെള്ളത്തില്‍ മുങ്ങുന്ന രാമനെ വേണോ ? അതോ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന യേശുവിനെ വേണോ ?”

ആദിവാസികള്‍ ഒന്നടങ്കം അലറി. “രാമന്‍ വേണ്ട. മുങ്ങിപ്പോവും ! യേശു മതി. പൊങ്ങിക്കിടക്കും !”

പാതിരി ചിരിച്ചു! “എങ്കില്‍ എല്ലാവരും മാമോദീസാ മുങ്ങിക്കോ!”

ഓഷോ എഴുന്നേറ്റു. “ഒരു മിനിറ്റ്. പാതിരീ”

പാതിരിയുടെ ചോദ്യം: “എന്താ കുഞ്ഞാടെ? വിശ്വാസം ആയില്ലേ?”

ഓഷോ മുട്ടനാടിന്റെ മറുപടി: “ഇല്ല!”

ഓഷോ എല്ലാവരോടുമായി പറഞ്ഞു. “യേശു ജലപരീക്ഷയില്‍ ജയിച്ചു. ശരിതന്നെ. രാമന്‍ തോറ്റുപോയി”.

പാതിരി താടി തടവി വിജയീ ഭാവത്തില്‍ നിന്നു.

ഓഷോ പറഞ്ഞു: “എന്നാല്‍ ശ്രദ്ധിക്കുക. പരീക്ഷ തീര്‍ന്നിട്ടില്ല ! ഇനി ഒരു പരീക്ഷ കൂടി ഉണ്ട്. അതും പാസ്സായാല്‍ യേശുവിനെ നമുക്ക് അംഗീകരിക്കാം.”

പാതിരി പതറി. അതെന്തു പരീക്ഷ?

ഓഷോ പറഞ്ഞു “അഗ്നി പരീക്ഷ! അതാണ്‌ ഹിന്ദുക്കളുടെ അവസാന പരീക്ഷ. അതില്‍ തെളിയാത്ത സത്യം ഇല്ല!”

പാതിരി വിറയ്ക്കാന്‍ തുടങ്ങി! അങ്ങനെ ഒരു പരീക്ഷ ഒന്നും ഇല്ല! പാതിരി പ്രതിമ രണ്ടും തുടച്ചു പെട്ടിയില്‍ വയ്ക്കാന്‍ തുടങ്ങി.

ഓഷോ ആദിവാസികളോട് ചോദിച്ചു. “നിങ്ങള്‍ ജലപരീക്ഷ കണ്ടു. നിങ്ങള്‍ക്ക് അഗ്നി പരീക്ഷ കൂടി കാണണ്ടേ?”

ആദിവാസികള്‍ ഒന്നടങ്കം അലറി: “കാണണം!”

പാതിരി മുങ്ങാനുള്ള ശ്രമം ആയി.

ഓഷോ പറഞ്ഞു. “തീ കത്തിക്ക്.”

തീ ആയി.

ഓഷോ പാതിരിയുടെ കയ്യില്‍ നിന്നും രണ്ടു പ്രതിമകളും ബലമായി പിടിച്ചു വാങ്ങി തീയില്‍ എറിഞ്ഞു.

രാമന്റെ പ്രതിമയ്ക്ക് മാറ്റം ഇല്ല.

യേശു പ്രതിമ ദാണ്ടേ കിടന്നു കത്തുന്നു!

രാമന്റെത് ഇരുമ്പു പ്രതിമ!

യേശുവിന്റെത്‌ മര പ്രതിമ!

ആദിവാസികള്‍ അലറി: “കത്തുന്ന യേശു വേണ്ട!”

പാതിരി ഓടിയ വഴിക്ക് പിന്നെ പുല്ലു മുളച്ചിട്ടില്ല!

"ഇത് നടന്ന സംഭവം ആണ്. ഇങ്ങനെ ഒക്കെ ആണ് മതപരിവര്‍ത്തനം നടക്കുന്നത്. പാതിരിയുടെ ഒരു ബുദ്ധിയെ..!!

Lord Narasimha

12/05/2014

ഗുരു പാദുക സ്തോത്രം -Guru Paduka Sthothram



അനന്തസംസാര സമുദ്രതാര നൗകായിതാഭ്യാം ഗുരുഭക്തിദാഭ്യാമ്
വൈരാഗ്യസാമ്രാജ്യദപൂജനാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ്1 ||
I again and again prostrate to those holy Padukas (sandals) of my
reverential Guru, which serve as the boat to help cross this endless
ocean of samsara, which endow us with devotion unto our Gurudev
and with whose worship we are blessed with the dominion of
renunciation.

കവിത്വവാരാശിനിശാകരാഭ്യാം ദൗര്ഭാഗ്യദാവാം ബുദമാലികാഭ്യാമ്
ദൂരികൃതാനമ്ര വിപത്തതിഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് 
I again and again prostrate to those holy Padukas of my reverential
Guru, which are like a ‘full moon’ for the ocean of the Knowledge,
which serve as the down pour of water to put out the fire of
misfortunes, which remove the various distresses of those who
surrender to them.

നതാ യയോഃ ശ്രീപതിതാം സമീയുഃ കദാചിദപ്യാശു ദരിദ്രവര്യാഃ 
മൂകാശ്ര്ച വാചസ്പതിതാം ഹി താഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് 
Those who prostrate to the blessed padukas of their Guru, shortly
overcome the curse of their poverty, and become possessors of great
wealth. Such is the inexplicable power of these padukas that the mute
ones become eloquent speakers. To such padukas my infinite
prostrations.

നാലീകനീകാശ പദാഹൃതാഭ്യാം നാനാവിമോഹാദി നിവാരികാഭ്യാമ് 
നമജ്ജനാഭീഷ്ടതതിപ്രദാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ്

My prostrations to those holy Sandals of Guru, which attract us to the
Lotus-like feet of our Guru, which remove all kinds of desires borne
out of ignorance, and which help fulfill all our desires

നൃപാലി മൗലിവ്രജരത്നകാന്തി സരിദ്വിരാജത് ഝഷകന്യകാഭ്യാമ്
നൃപത്വദാഭ്യാം നതലോകപങ്കതേ: നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ്

My namaskars to those divine padukas of my Guru, which shine like a
precious stone adorning the crown of a king. They stand out like a
beautiful damsel in a river infested with crocodiles, and which raises
the devotees to the state of sovereign emperors.

പാപാന്ധകാരാര്ക പരമ്പരാഭ്യാം താപത്രയാഹീന്ദ്ര ഖഗേശ്ര്വരാഭ്യാമ് 
ജാഡ്യാബ്ധി സംശോഷണ വാഡവാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ്
I again and again prostrate to those holy Sandals of my Guru, which
are comparable to the effulgent Sun which effaces the endless darness
of sins, which are like an eagle for the snake like pains of Samsara,
and which are like a conflagration of fire whose heat dries away the
ocean of ignorance.

ശമാദിഷട്ക പ്രദവൈഭവാഭ്യാം സമാധിദാന വ്രതദീക്ഷിതാഭ്യാമ്
രമാധവാന്ധ്രിസ്ഥിരഭക്തിദാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ്

My prostrations to those Padukas of my guru which endows us with
the glorious six qualities beginning with Shama, which have as though
taken a vow to bless the intiated ones with the ability to go into the
state of Samadhi, and which blesses the devotees with permanent
devotion for the feet of Lord Vishnu – the all-pervasive God.

സ്വാര്ചാപരാണാമ് അഖിലേഷ്ടദാഭ്യാം സ്വാഹാസഹായാക്ഷധുരന്ധരാഭ്യാമ് 
സ്വാന്താച്ഛഭാവപ്രദപൂജനാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ്

I again and again prostrate to those Padukas of my Poojya Gurudev,
which help fulfill all the wishes of those devoted disciples who are
ever-available & dedicated for Sewa, and which awakens the sincere
aspirants to the divine state of self-realisation.

കാമാദിസര്പ വ്രജഗാരുഡാഭ്യാം വിവേകവൈരാഗ്യ നിധിപ്രദാഭ്യാമ് 
ബോധപ്രദാഭ്യാം ദൃതമോക്ഷദാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ്

My prostrations to those holy Padukas of my Guru, which are like an
eagle for all the serpants of desires, which bless us with the valuable
treasure of discrimination, renunciation, & knowledge, and which
blesses us with instant liberation from the shackles of the life.

10/05/2014

Mr. Raju Narayanaswamy

First Rank in State in Secondary School Examination
First Rank in University in Plus Two
First Rank in IIT Entrance Examination
First Rank in All India IIT Computer Science
First Rank in IAS Entrance Examination
First Rank in IAS Training Institute

On passing out from IIT Chennai Mr. Narayanaswamy was offered scholarship by the prestigious Massachusetts Institute of Technology , USA .. He who came from a middle class family believed that he had a moral obligation to give something in return for the lakhs of rupees the government spent on him as an IIT student. He had the intelligence and conviction to realize that this money came also from the poorest of the poor - who pay up the excise duty on textiles when they buy cloth, who pay up customs, excise and sales tax on diesel when they travel in a bus, and in numerous other ways indirectly pay the government. So he decided to join IAS hoping he could do something for the people of this country. How many young men have the will power to resist such an offer from USA ? Narayanaswamy did never look at IAS as a black money spinner as his later life bears testimony to this fact.

After a decade of meritorious service in IAS, today, Narayanaswamy is being forced out of the IAS profession. Do you know why?

A real estate agent wanted to fill up a paddy field which is banned under law. An application came up before Narayanaswamy who was sub collector the, for an exemption from this rule for this plot of land. Upon visiting the site he found that the complaint from 60 poor families that they will face water logging due to the waste water from a nearby Government Medical College if this paddy field was filled up was correct. Narayanswamy came under intense political pressure but he did what was right - refused permission for filling up the paddy field. That was his first confrontation with politicians.

Soon after his marriage his father-in-law closed down a public road to build compound wall for his plot of land. People approached Narayanaswamy with complaint.

When talking with his own father-in-law did not help, he removed the obstructing wall with police help. The result, his marriage broke up.

As district Collector he raided the house of a liquor baron who had defaulted Rupees 11 crores payment to government and carried out revenue recovery. A Minister directly telephoned him and ordered to return the forfeited articles to the house of the liquor baron. Narayanswamy politely replied that it is difficult. The minister replied that Narayanaswamy will suffer.

In his district it was a practice to collect crores of rupees for earthen bunds meant for poor farmers, but which were never constructed. A bill for rupees 8 crores came up before Narayanaswamy. He inspected the bund. He found it very weak and said that he will pass the bill after the rainy season to ensure that the bund served the purpose. As expected the earthen bund was too weak to stand the rain and it disappeared in the rain. But he created a lot of enemies for saving 8 crores public money. The net result of all such unholy activities was that he was asked to go on leave by the government. Later such an illustrious officer was posted as "State Co-Ordinator, Quality Improvement Programme for Schools". This is what the politician will do to a honest officer with backbone - post him in the most powerless position to teach him a lesson. Since he found that nothing can be achieved for the people if he continued with the State Service he opted for central service. But that too was denied on some technical ground.

What will you do when you have a brilliant computer career anywhere in the world you choose with the backing of several advanced technical papers too published in international journals to your credit?

When you are powerless to do anything for the people, why should you waste your life as the Co-Ordinator for a Schools Programme?

Mr. Narayanaswamy is on the verge of leaving IAS to go to Paris to take up a well paid United Nations assignment. The politicians can laugh thinking another obstacle has been removed. But it is the helpless people of this country who will lose - not Narayanaswamy. But you have the power to support capable and honest bureaucra ts like Narayaswamy, G.R.Khairnar and Alphons Kannamthanam who have suffered a lot under self seeking politicians who rule us. You have even the power to replace such politicians with these kind of people dedicated to the country. The question is will you do the little you can do NOW? At least a vote or word in support of such personalities?