21/12/2014

Jagadguru Swami Sathyananda Saraswathi

Vigrahe Ramachandrasya Vilayee bhoota chetasaa
Aham Brahm”eti Vedanta Tatva bodha swaroopine
Vibhooti matra daanena Sarvaanugraha daayine
Sree Neelakanta Shishyaaya Sathyanandya Te Namah

BIRTH – 22nd September 1935

MAHASAMADHI – 24th November 2006

His Holiness Jagadguru Swami Satyananda Saraswathy, was born on the 22nd of September, 1935 in Andurkonam, near Thiruvananthapuram(Trivandrum), the capital city of Kerala.

Swamiji was a spiritual child and exceptionally gifted.He was an excellent student, a gifted poet, orator par excellence and a promoter of classical arts.As a school teacher and as a spiritual teacher, Swamiji was a true ‘Gu-Ru’, (Sanskrit: Darkness-Go ). He spiritually and mentally charged people and pushed them from Andhakar (darkness) to Prakasham (light).

Swamiji had His early education in Pothankode primary school, Thonnakkal Eswaravilasam Middle School and Kaniapuram High School. Even at a very young age , He developed a strong spiritual earnest.

* At the age of 8, Swamiji started reciting Sreemad Bhagavatham of Thunchat Ramanujan Ezhuthachan, the father of malayalam literature.

* As a boy aged 9, He had darshan of Lord Krishna and would frequently play with him, the cosmic sustainer, ignoring the childish play of other boys.

* He was inspired by the writings of Swami Vivekananda and Subhash Chandra Bose. When in the fifth standard, an inexhaustible desire to take Sannyaas entered His young mind.

Swamiji did His graduation in Economics and History from Mahatma Gandhi College, Thiruvananthapuram. Later He did BEd from the university college, Kerala. During college days:

* Swamiji actively participated in extra curricular activities. He always topped in academic activities as also in elocutions and essay-writing, etc.

* A symposium on ‘Kumaranashan and his Doctrine of Love’ was organised by Him.

* He was involved in ‘Sarvodaya’ activities at the age of 18. He met Shri Kelappan, the Sarvodaya leader.

* Swamiji was an avid reader of Gandhian literature and participated in the Gramadan, Geevadan programmes. He held responsible positions in ‘Shanti Sena’ at the national level.

* He also render valuable service to the weak and downtrodden sections of society.

By divine means, Swamiji encountered the Avadhoota-sage, Brahmashree Neelakanta Gurupadar (himself an embodiment of the Supreme One and the founder of Sree Rama Dasa Mathom in Chenkottukonam on 4th July, 1962), who made Swamiji His chosen disciple.

During the 3 years of close association with Gurupadar, Swamiji attained spiritual and intellectual bliss.The Guru-Shishya relationship they had was a living example of ‘Guru Geeta’ and re- enaction of the blissful love between Sree Rama and Lord Anjaneya.

Swamiji did MA in Philosophy but did not appear for the examination as per the desire of His Guru.

Gurupadar, who (having the Siddhi of Ichha-Mrityu) postponed His Samadhi for 32 years waiting for His disciple to come, finally attained Nirvikalpa Samadhi on 26th May, 1965 after anointing Swamiji as Mathadhipati.

At age 30 Swamiji, as humble as humbleness itself and as spritually powerful as Lord Hanuman Himself, took on the great tasks Gurupadar gave Him,which were:-

* Uniting the whole world on spiritual lines.

* Strengthening the backbone of the beaten and battered Hindu Society.

* Evolving a socio-cultural financial system based on Sanatana Dharma.

* Evolving a system of education that combines the values of traditional Indian culture and modern science and technology.

* Correct interpretation and popularisation of the historical and cultural heritage of India.

* Co-ordinating the numerous, varied and unassociated Hindu units all over the world.

* Propagating the true scripture of Hindus ie, Veda (Sanskrit: Ved = knowledge) and the Epics(especially Ramayana) and eliminating misinterpretations.

All this was to be done whilst upholding the Sanatana Dharma and walking on Gurupadar’s path which said:-

” World Is One Family ”

Swamiji spent 14 years in the Ashram in extreme penance, strict discipline and selfless service, thus realising the Divine Mother.

He started a revolutionary Divine movement turning the humble Ashrama into an organization of International significance. He did this by:-

1. Founding Sree Rama Dasa Mission (S.R.D.M.) in 1970 to propagate Sanatana Dharma :-

The mission has renovated many temples and organised socio-cultural groups to disseminate His message.

2. Establishing Kutumba Samitis (Hindu family units) from 1980 onwards.

3. In 1981, Swamiji established Sree Rama Dasa Mission Universal Society (S.R.D.M.U.S.) with 3 subdivisions namely:

Women’s Wing- Maithili Mahila Mandal , Children’s Wing- Balaprapancham

Youth Wing- Young Men’s Hindu Association.

4. Organization of Acharya Sameekshas and Jyotiprayanas since 1978.

5. Since 1978, the activities of S.R.D.M. took on the form of a Spiritual resurrection movement.

Amongst numerous pioneering achievements, important were:

* Swamiji organised ‘Acharya Sameeksha’ in 1978 which was attended by sannyasins representing 56 different Hindu institutions.

* As president of the Nilackal Action Committee, Swamiji restored the holy place for Ayyappa devotees and amicably settled the dispute between Hindu and Christian religious groups.

* In April 1983, in response to the desecration by communal miscreants of an ancient and sacred temple at Palukachimala Hill, Swamiji organized a convention of Hindu Sannyasins and subsequently a procession of sannyasins was conducted for the first time in the history of free India, from Palukachimala in north Kerala to Kannyakumari, (the southern-most tip of the Indian mainland) in the form of a “Jyoti-Prayana” . Over 800 meetings were held on the way criticising the iconoclastic tendencies of vested interests. The event kindled the enthusiasm of all sections of the Hindu community. Sannyasins representing 28 Hindu religious organisations accompanied Swamiji in the Jyoti-Prayana !

* In 1993, He organized a conference of Hindu spritual leaders from South India to foster unity among various schools and traditions and inspire sannyasins to take up a leading role in the rejuvenation of society.

* The proposed Harivaraasanam project at Sabrimala, of which Swamiji was the progenitor.

* Setting up of PUNNYABHOOMI INTERNATIONAL SANATHANA DAILY (a world Hindu newspaper, combining Daily news and spiritual articles)

* Swamiji setup the Kerala Devaswom Board in an effort to unite the various temple organizations in Kerala.

* Swamiji started the Hindu Aikya Vedi (Hindu Unity Forum), was the First Chairman of the same, and was in the forefront to thwart attempts to subvert the administration of Hindu temples by unscrupulous politicians.

* He was executive member of Kendriya Marg Darshak Mandal and Rama Janmabhoomi Nyas Manch (organization for reconstruction of Sree Rama Mandir at Ayodhya).

6. THE GREATEST ARCHANA IN WORLD HISTORY- 100 CRORE Chants – SHATAKOTI Archana:

In the year 2000, with the urgent need for World peace, Swamiji organized and carried out the unparalleled Shatakoti Archana (1 Billion Chants of Divine Mother’s Name – ‘Lalitha Sahasranaam Archana’), in which thousands of people devotedly chanted and prayed. 501 lamps (deepas) lighted from all of India’s well known temples were transported without being extinguished from all corners of the country, and people chanted whilst seated before these lamps. It was also the first time in India’s history that an entire train was chartered to ferry people from Maharashtra to Kerala to chant the Lord’s name! It also commemorated the centenary of Gurupadar’s birth (23rd December, 1900).

7. In the same year Swamiji together with Narayan Maharaj of Maharashtra carried out DWI-SHATAKOTI ARCHANA (2 Billion Chants, 1 billion each of Lord Shiva and Lord Dattatreya) at Sri Kshetra Narayanpur, near Pune.

8. Swamiji delivered the keynote address at the World Hindu Conference in August 2000, at Port of Spain, Trinidad and Tobago.He led the Indian delegates in the sessions on Elimination of Poverty at the Millennium World Peace Summit of Religious and Spiritual Leaders at the U.N. in August 2000.

9. With an aim to integrate future generations of Hindus living abroad with their culture, Swamiji inspired the formation of ‘ Kerala Hindus of North America ‘ and provided Divine patronage.

He inaugurated the 1st, 2nd and 3rd biennial National Conventions- at Dallas (2001), Houston (2003) and Chicago (2005).

He also inaugurated the Bengali Hindus Conference (America), and encouraged the various region-based organisations to work unitedly.

10. Swamiji never believed in the publicity and commercialization of spirituality that is occuring today.

With a unique Divine purpose and minimal fanfare, Swamiji conducted tours all over India and countries like USA, Canada, Singapore, Switzerland, Malaysia, Trinidad and Tobago, Guyana and Surinam to spread His Guru’s message of Universal Brotherhood.

11. Swamiji also ensured uninterrupted continuation of Gurupadar’s tradition of Parayanam (recitation) of entire Adhyatma Ramayana daily at the temple at Chenkottukonam for more than 8 decades and it still continues to this day.

12. In 1989, He started the glorious, spiritual and beautiful Sree Ramanavami Rathyatra covering the southern States of India annually since then.

13. Sree Rama Navami Hindu Maha Sammelan (over 12 days) at Trivandrum is carried out every year since 1991, which is a congregation of eminent scholars, pundits, orators and saints.

14. Swamiji founded Manishi Herbal Research Foundation for excellence in Ayurvedic Research and production. Swamiji Himself prescribed the formulations of many previously unknown and potent medicines, which are available through the Mission.

15. Swamiji started spiritual work in Mumbai in 1981:

* S.R.D.M.U.S. MEDICAL MISSION was started by Swamiji so that doctors and researchers from all medical spheres (allopathic, ayurvedic, homeopathic, etc.) can provide relief to numerous suffering people in a charitable manner, organising free clinics, mobile dispensaries, and with plans for a super-speciality hospital. The mission carried out extensive work in Mumbai.

* RAMAGIRI ASHRAM AND THE VIRAAT-SWAROOPI HANUMAN PROJECT:

Swamiji envisaged the construction of a massive monument, i.e. A 521 foot Murti of Lord Hanuman covered by Panchaloha (5 metals), in Ramagiri, Maharashtra. This is predicted to become a world Hindu Centre with a massive hall for mass prayers, a Ramayana theme park, and holistic health centre, so that all people visiting may be reminded of our glorious cultural heritage, feel peaceful and be prayerful.The Ashram in Ramagiri is the only place to keep a lamp burning uninterrupted 24 hours a day, the jyoti (flame) being taken from Swamiji’s Samadhi in Kerala.

JYOTIKSHETRAM

A massive scientifically built spiritual nucleus already exists in the Ashram premises at Trivandrum in the form of a 108 foot high temple in the area where the Shatakoti Archana was performed. This was named “Jyotikshetra” by Swamiji as thousands of people were witness to a Divine Light in the sky at the culmination of the Shatakoti Archana in the year 2000. The temple was entirely designed by Swamiji and is a unique architectural achievement.

Poojya Swamiji attained Mahasamadhi on the 24th of November, 2006. The centre of this temple now houses Swamiji’s Samadhi.

15/12/2014

പതിനെട്ട് മഹാപുരാണങ്ങള്‍

പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്.

ബ്രഹ്മപുരാണം
വിഷ്ണുപുരാണം
ശിവപുരാണം
ഭാഗവതപുരാണം
പദ്മപുരാണം
നാരദപുരാണം
മാർക്കണ്ഡേയപുരാണം
ഭവിഷ്യപുരാണം
ലിംഗപുരാണം
വരാഹപുരാണം
ബ്രഹ്മവൈവർത്തപുരാണം
സ്കന്ദപുരാണം
വാമനപുരാണം
മത്സ്യപുരാണം
കൂർമ്മപുരാണം
ഗരുഡപുരാണം
ബ്രഹ്മാണ്ഡപുരാണം
അഗ്നിപുരാണം


ബ്രഹ്മാവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ

ബ്രഹ്മപുരാണം, ബ്രഹ്മാണ്ഡപുരാണം, ബ്രഹ്മവൈവർത്തപുരാണം, മാർക്കണ്ഡേയപുരാണം, ഭവിഷ്യപുരാണം, വാമനപുരാണം.


വിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ

വിഷ്ണുപുരാണം, ഭാഗവതപുരാണം, ഗരുഡപുരാണം, പത്മപുരാണം, വരാഹപുരാണം, നാരദീയപുരാണം.


ശിവനെ സംബന്ധിക്കുന്ന പുരാണങ്ങൾ

വായുപുരാണം, ലിംഗപുരാണം, സ്കന്ദപുരാണം, അഗ്നിപുരാണം, മത്സ്യപുരാണം, കൂർമ്മപുരാണം.

ഉപപുരാണങ്ങൾ

സനൽക്കുമാരം, നാരസിംഹം, നാരദീയം, ശിവം, ദുർവ്വസസ്സ്, കാപിലം, മാനവം, ഉശനസ്സ്, വാരുണം, കാളികം, സാംബം, സൌരം, ആദിത്യം, മാഹേശ്വരം, ദേവിഭാഗവതം, വാസിഷ്ഠം, വിഷ്ണുധർമ്മോത്തരം, നീലമറപുരാണം.

13/12/2014

മുരുകനും വള്ളിയും ദേവയാനിയും

തമിഴ്‌നാട്ടില്‍ ചിന്നവീട് എന്നൊരു സമ്പ്രദായമുണ്ട്...ഒരു ഭാര്യ നിലവിലുള്ളപ്പോള്‍ മറ്റൊരു ചെറുപ്പക്കാരിയെക്കൂടി ഭാര്യയാക്കിവെക്കുക. ചിന്നവീട് എന്നത് യഥാര്‍ത്ഥത്തില്‍ പെരിയവീട് തന്നെയാണ്...

രാമനാഥപുരത്തെ മുരുകന്‍ മുനിസ്വാമിയെ അവിടുത്തുകാര്‍ക്കെല്ലാം പരിചയമുണ്ട്. അയാള്‍ക്ക്‌ രണ്ടു പോണ്ടാട്ടിമാരുണ്ട്. മുരുകന്റെ ഭക്തനാണ് മുനിസ്വാമി. വീട്ടില്‍ മുരുകന്റെ പ്രതിഷ്ടയുണ്ട്. മുരുകനെ രണ്ടു പത്നിമാരുള്ളത് വിവരം അറിയാമല്ലോ. മുരുകന്റെ ഇരുവശങ്ങളിലായി നില്‍ക്കുന്ന ചിത്രങ്ങളും സാദാരണയാണ്. ഇത്രമാത്രം പരസ്യമായി രണ്ടു ഭാര്യമാരുടെ നടുവില്‍ മുരുകന് നില്‍ക്കാമെങ്കില്‍ മുരുകന്‍ മുനിസ്വാമിക്ക് ഒരു ചിന്നവീട് ഉണ്ടാകുന്നതില്‍ തെറ്റുണ്ടോ...?

തെറ്റുണ്ട്.. മനുഷ്യശരീരത്തിനകത്തു നടക്കുന്ന താന്ത്രിക രഹസ്യങ്ങളെയാണ് ഋഷിമാര്‍ കഥാപാത്രങ്ങളാക്കി പറഞ്ഞുവെച്ചത്‌. മുരുകന്‍ നാം തന്നെയാണ്. ഉയര്‍ന്നു നില്‍ക്കുന്നവന്‍ ആണ് മനുഷ്യന്‍..അവന്റെത്‌ ഊര്‍ദ്ധ്വമുഖ വ്യകതിതമായിരിക്കണം... ആളുന്നതിനെയാണ് ആള്‍ എന്ന് വിളിക്കുന്നത്‌... വിളക്കിന്റെ തിരി മുകളിലേക്ക് ആണ് ആളുക. അത് ഒരിക്കലും താഴോട്ട് വരികയില്ല. ഒരു വ്യക്തിയെ ഇങ്ങനെ കുത്തനെ നിര്‍ത്തുന്നത് സുഷുമ്ന എന്ന നാഡിയാണ്.

സുഷുമ്നനാഡിയാണ് മുരുകന്‍. ഈ നാഡിക്ക് ചുറ്റും ഇഡ, പിംഗള എന്നീ രണ്ടു നാഡികളുണ്ട്. ഒന്ന് ചന്ദ്രനാഡിയാണ്. മറ്റേതു സൂര്യനാഡിയും. സുഷുമ്നയെ ചുറ്റി നില്‍ക്കുന്ന സൂര്യ നാഡിയും ചന്ദ്ര നാഡിയുടെയും പ്രതീകമായിട്ടാണ്‌ പുരാണത്തില്‍ വല്ലിയെയും ദേവയാനിയെയും ചിത്രീകരിച്ചിരിക്കുന്നത്. സൂര്യന്‍ ബുദ്ധിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു...ചന്ദ്രന്‍ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. മനസ്സും ബുദ്ധിയും ഏകീകരിച്ചു പ്രവര്‍ത്തിക്കുമ്പോളാണ് ഉയര്ച്ചയുണ്ടാവുക.

വള്ളിദേവയാനിമാരോടോത്ത് നില്‍ക്കുന്ന മുരുകന്റെ ചിത്രം കാണുമ്പോള്‍ അതിന്റെ ശാസ്ത്രീയമായ അര്‍ത്ഥമെന്നു ചിന്തിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. അവനവന്‍ കാണിക്കുന്ന തോന്ന്യാസങ്ങള്‍ക്ക് ന്യായീകരണമായി പുരാണകഥകളെ ഉദ്ധരിക്കുന്നത് ശരിയല്ല...

സ്വന്തം ബുദ്ധിയെ ഊര്‍ദ്വമുഖമാക്കി മാറ്റാന്‍ മനസ്സിനെയും ബുദ്ധിയും സമതുലിതാവസ്ഥയില്‍ നിര്‍ത്തുക എന്ന തത്വം മുരുകനില്‍നിന്നു പഠിക്കുന്നത്തിനു പകരം ഭാര്യമാര്‍ രണ്ടാകാം എന്ന് മനസിലാക്കിയ മുരുകന്‍ മുനിസ്വാമിമാര്‍ എന്നും സമൂഹത്തിലെ അപഹാസ്യ കഥാപാത്രങ്ങളായിരിക്കും....

മഹര്‍ഷി വേദവ്യാസൻ

പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം. ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി. സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു. ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു. എന്നാൽ ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രൻ‌മാർ പിറക്കുകയും ചെയ്തു. സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു. ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി. വ്യാസനിൽ‌നിന്നും അംബിക, അംബാലിക എന്നിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു. ഇവരിൽ‌നിന്ന് കൗരവരും പാണ്ഡവരും പിറന്നു. ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർ‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. ഭാരതത്തിൽ പരാമർ‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം ഭാരതത്തിൽ പരാമർ‌ശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർ‌ത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർ‌ത്താനിടവരാതെ നിർ‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിയ്ക്കാമെന്നും, അനർ‌ഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിയ്ക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി. ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി. മഹാഭാരതത്തിന്റെ ചെറിയ ഒരു സംഹിതയാണ് ഇത്. കുരുക്ഷേത്രയുദ്ധസമയത്ത് കൗരവപിതാവും ഹസ്തിനപുരിയിലെ രാജാവുമായിരുന്ന ധൃതരാഷ്ട്രർക്ക് യുദ്ധഭൂമിയിലുണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ തേരാളിയായ സഞ്ജയൻ വിവരിയ്ക്കുന്നു. ഇതിന്റെ പ്രാരംഭത്തിൽ അന്നുണ്ടായിരുന്ന വിവിധങ്ങളായ സാമ്രാജ്യങ്ങളെപ്പറ്റിയും അന്യഗ്രഹങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. ഭാരതം എന്ന സാമ്രാജ്യവും സേനാബലവും ഓരോ ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വിധിപോലെ വിവരിയ്ക്കപ്പെടുന്നുണ്ട്. യുദ്ധഭൂമിയിൽ ഓരോ ദിവസവുമുള്ള സേനാവിന്യാസവും യുദ്ധസമ്പ്രദായങ്ങളും വിശദീകരിയ്ക്കുന്നു. ആയതിനാൽ‌തന്നെ ഈ സംഹിത ഭൂമിശാസ്ത്രം, ചരിത്രം, യുദ്ധതന്ത്രങ്ങൾ, മതം എന്നീ സകലമേഖലകളെപ്പറ്റിയും പരാമർശിയ്ക്കുന്നുണ്ട്. തിന്മയുടെ മേൽ നന്മയ്ക്ക് സംഭവിച്ച വിജയം എന്ന ഉദ്ദേശ്യത്തോടെ ആയിരിയ്ക്കണം ജയം എന്ന് വിളിയ്ക്കുന്നത്.തിന്മ എന്നാൽ കൗരവപക്ഷത്തേയും നന്മ എന്നാൽ പാണ്ഡവപക്ഷത്തേയും സൂചിപ്പിയ്ക്കുന്നു.

11/12/2014

AIDS -എയ്ഡ്സ്

ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം.

ലോകത്തെ ഭീതിയിലാഴ്ത്തിയ അതിമാരക രോഗമെന്നു വിശേഷിപ്പിക്കുന്ന AIDS ന്റെ ഉത്ഭവത്തെക്കുറിച്ച് റഷ്യൻ ജീവ ശാസ്ത്രജ്ഞൻ ജേക്കബ് സീഗൾ പുറത്തുവിട്ട വിവരങ്ങൾ ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്.AIDS നിർമ്മിക്കപ്പെട്ടത് അമേരിക്കൻ ലാബോറട്ടറികളിലാണെന്ന് അദ്ദേഹം അടിവരയിട്ടു സമർഥിക്കുന്നു.1986 -ൽ പ്രസിദ്ധീകരിച്ച " AIDS - അമേരിക്കയുടെ സ്വദേശ നിർമ്മിത വിനാശം "എന്ന ലഘു ലേഖയിൽ അദ്ദേഹം പറയുന്നത്, HIV നിർമ്മിക്കപ്പെട്ടിട്ടുള്ളത് നിലവിലുള്ള രണ്ടുതരം വൈറസുകളെ സമന്വയിപ്പിച്ച് കൊണ്ടാണ് എന്നാണ്.അമേരിക്കയുടെ രാസ -ജൈവായുധ പദ്ധതിയുടെ ആസ്ഥാനമായ മേരിലാണ്ടിലെ ഫോർട്ട്‌ ഡട്രിക്കിലെ ലാബിൽ വെച്ചു ഇത് നടന്നിരിക്കാനിടയുണ്ടെന്നാണ് സീഗലിന്റെ നിഗമനം.ഈ വൈറസുകളെ ഹൃസ്വകാലത്തിൽ വിട്ടയക്കാനായി പിടിക്കപ്പെട്ട തടവുപുള്ളികളിൽ 1978 ന്റെ അവസാനത്തോടെ പരീക്ഷിക്കപ്പെട്ടിരിക്കാനിടയുണ്ട്.ആറുമാസം കൊണ്ട് രോഗത്തിന്റെ ലക്ഷണങ്ങൾ യാതൊന്നും പ്രകടമാകാതിരുന്നതിനാൽ പരീക്ഷണങ്ങൾ പരാജയമെന്ന് വിലയിരുത്തുകയും തടവുകാരെ വിട്ടയക്കുകയുമാണുണ്ടായത്.എന്നാൽ എഴുപതുകളുടെ അന്ത്യത്തിൽ സ്വവർഗ്ഗപ്രേമികളായ അവരിൽ ചിലർക്ക് രോഗലക്ഷണങ്ങൾ പ്രകടമായതോടെ അമേരിക്ക AIDS ന്റെ പ്രഥമ ഉറവിട കേന്ദ്രമായിമാറുകയായിരുന്നു എന്നാണു പ്രൊഫസർ സീഗൾ പറയുന്നത്.

കൂടുതൽ അറിയുന്നതിന് താഴെകാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക :

http://www.shout-africa.com/…/opinion-aids-the-greatest-cr…/



10/12/2014

10 Ghastly but Hauntingly Beautiful pictures of the Indian Cannibal cult of Aghoris.

The much criticized and yet intriguing Aghoris are a cannibalistic sect of Hinduism who generally live by the cremation grounds and feed on the corpses brought there for funeral but unconventional cult has usually been misconstrued because their practices are considered too abysmal for the civilized society to digest. Here are a few pictures and lesser known facts about the cult.


They believe that the highest form of discipline is to be free from all worldly disciplines.




They live in isolation as they don’t want to be dependent on society.




As far as cannibalism is concerned, they only eat dead and half-rotted dead bodies to avoid rebirth and attain moksha.




They live in cremation grounds to overpower fear.




They are mostly naked as they want to break the chains of shame.




Marijuana and Liquor helps them in meditating.




They are said to have superhuman powers.




The ash on their bodies comes from the burnt remains of corpses.



They only eat and drink out of bowls made out of human skulls and every Aghori must procure one for himself.




And despite of all that condemnation the Aghoris are an enigmatically intriguing sect which you cannot ignore.

08/12/2014

Idol Worship Prohibited in Vedas

1. An Introduction 

The following are some references from Hindu scriptures. The following are only few references, you may find many more once you go through it. 

Most of the Hindus denies some Purana's (myth) and Ithihasa's(like Ramayana, Mahabharatha) which contains more imaginations. Besides Purana and Ithihasa, the main Hindu scriptures are Bhagawat Gita, Vedas, Upanishads and Manu Xmriti (Manu Smirthi). 

Bhagavad Gita : Most popular and the maximun number of translations available amongst all the religious scriptures of the Hindus. 

Vedas : Amongst all the religious scriptures of the Hindus, the most sacred are the Vedas. Principally there are four Vedas and amongst all the Vedas, the Rigveda is the most sacred and oldest. 

Manu Smirthi : The Holy Book and Hindu Book of Laws 

2. From Vedas 

Prohibition of Idol Worship in Yajurveda 

"There is no image of him. He is unborned and He should be worshipped" (Yajurveda, Chapter 32, Verse 3) 

"god is bodyless and pure" (Yajurveda, Chapter 40, Verse 8) 

"They are entering darkness, those who worship the natural things(like air, water, fire etc.), they are sinking more in darkness who worship created things." (Yajurveda, Chapter 40, Verse 9) 

Monotheism in Rigveda 

"Say this, all one God in many names" (Rigveda, Book 1, Hymn 164, Verse 46) 

"Do not worship anyone besides him alone, praise him alone" (Rigveda, Book 8, Hymn 1, Verse 1) 

"Praise him would matchless and alone" (Rigveda, Book 6, Hymn 45, Verse 16) 

3. From Bhagavad Gita 

"Those whose intelligence has been stolen by material desires, they worship demigods" (Bhagavad Gita, Chapter 7, Verse 20) 

4. From Upanishad 

Prohibition of Idol Worship in Upanishad 

"There is no likeness of him" (Svetasvatara Upanishad, Chapter 4, Verse 19) 

"His form cannot be seen, No one can see him with the eyes" (Svetasvatara Upanishad, Chapter 4, Verse 20) 

Monotheism in Upanishad 

"God is one and only, not a second" (Chandogya Upanishad, Chapter 6, Section 2, Verse 1) 

"Of him (God), there is no parents, no Lord" (Svetasvatara Upanishad, Chapter 6, Verse 9) 

Monotheism in Vedantha 

"There is only one god, Not a second one, not at all, not at all, not in a least bit" (BrahmaSutra) 

5. References 

** Rigveda - English Translation by Satyaprakash Narayan and Satyakam Vidhyarangan 
** Yajurveda - English Translation by Devichand 
** Upanishad - English Translation by S. Radhakrishnan

07/12/2014

ഭോപ്പാൽ ദുരന്തം ? എന്താണ് ആ സത്യം ?

ഭോപ്പാൽ ദുരന്തം ? എന്താണ് ആ സത്യം ? വളരെ ദാരുണമായ ഈ കൂട്ടക്കൊലയ്ക്ക്  ആരായിരുന്നു ഉത്തരവാദി ?

ഇന്നും പല മനസുകളിലും ഉത്തരമില്ലാത്ത ഒരു ചോദ്യ ചിഹ്ന്നമായി അവശേഷിക്കുന്നു ഭോപാൽ !

ഒരു കള്ളക്കളി അരങ്ങേറിയത് പലർക്കും അറിയില്ല. ഇതിന്റെ സത്യാവസ്ഥ ലോകത്തോട്‌ പറയാൻ ശ്രമിച്ച ആ മഹാനെ കാലപുരിയ്ക്ക് അയച്ചത് അതിനു കൂട്ട് നിന്ന ഒരു രാഷ്ട്രീയ പാർട്ടി ആണ്!

ആ സത്യം വെളിപ്പെടുത്തും മുൻപ് ഒന്ന് കൂടി :ഇന്ത്യയിൽ ഒരു കോണ്ഗ്രസ്കാരി ഭരിച്ചിരുന്നു.അവരുടെ മുദ്രാവാക്യം 'കൂടുതൽ അധ്വാനം കുറച്ചു ശബ്ദം' എന്നായിരുന്നു! അതായത് രാഷ്ട്രത്തിനു വേണ്ടി അടിമപ്പണി ചെയ്യുക ശബ്ദിച്ചാൽ കൊലക്കയർ! ഒരു കോണ്ഗ്രസ്കാരൻ ഭരിച്ചിരുന്നു സാക്ഷാൽ ലാൽ ബഹാദൂർ ശാസ്ത്രി! അദ്ദേഹം 'ജയ് ജവാൻ ജയ് കിസാൻ' എന്ന് മുദ്രാവാക്യം മുഴക്കിയപ്പോൾ അതിനെ അനുകൂലിക്കാൻ ഒരൊറ്റ കൊണ്ഗ്രസ്സുകാരും മുന്നോട്ടു വന്നില്ല. (അതായത് ആ ശബ്ദത്തിന്റെ രാജസ്നേഹ തത്വം ആരും പുറത്തു കാട്ടിയില്ല. ആ രാജ്യസ്നേഹിയെ താഷ്കന്ത് കരാറിൽ ഒപ്പ് വച്ച ശേഷം ഹൃദയാഘാതം വന്നു മരണപ്പെട്ടു.

അത് ഒരു കൊലപാതകമായിരുന്നുവെന്നു അന്നത്തെ 3 ആം ക്ലാസ് വിദ്യാർ ഥിക്കുപോലും അറിയാമായിരുന്നു. പാക്കിതാന്റെ നട്ടെല്ലായ ലാഹോർ വരെ പിടിച്ചെടുത്ത ഇന്ത്യൻ സേനയ്ക്ക് കരുത്തേകിയത് ശാസ്ത്രി എന്ന മനുഷ്യസ്നേഹി ആയിരുന്നു. ലാഹോർ വരെ എത്തിയ ഭാരതത്തെ അമേരിക്കയെന്ന കൂട്ടിക്കൊടുപ്പുകാരൻ പിന്തിരിപ്പിക്കുകയായിരുന്നു. സ്നേഹവാക്കുകൾ കൊണ്ട് ചതിയിൽ വീഴ്ത്തി ആ രാജ്യസ്നേഹിയെ കൊലപ്പെടുത്തി അമേരിക്ക വിജയം നേടി.

ഇതേ അവസ്ഥയായിരുന്നു ഭോപാൽ ദുരന്തത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവന്ന രാജീവ്‌ ദീക്ഷിത് എന്ന രാജ്യസ്നേഹിയുടെയും അന്ത്യത്തിന് കാരണമായത്‌. അമേരിക്കയുടെ എക്സ്പിരിമെന്റ് അതായത് ആയുധ പരീക്ഷണമായിരുന്നു 1984 ൽ ഭോപാലിൽ അരങ്ങേറിയത് എന്ന് ശ്രീ രാജീവ് ദീക്ഷിത് സാധാരണക്കാരെ അറിയിച്ചു!. ഈ പരീക്ഷണത്തിന്‌ ശേഷം ഇറാൻ ഇറാക്കിൽ അമേരിക്ക ഇത് ആയുധമാക്കി. അന്ന് ഭോപ്പാലിൽ പതിനായിരങ്ങളെ കൊലചെയ്ത അതെ ആയുധം ഇസ്ലാമിനു നേരെ ഉതിർത്തു വിട്ടു.

ഇന്നും നാം അറിയാതെ ഇത്തം എക്സ്പിരിമെന്റുകൾ ഹിന്ദുസ്ഥാനിൽ നടക്കുന്നു. അത് വെളിച്ചത്ത് കൊണ്ടുവരുന്നവർ ക്യാൻസർ ഹൃദയാഘാതം എന്നിവയാൽ കൊല്ലപ്പെടുന്നു.ഇപോഴത്തെ എക്സ്പിരിമെന്റുകൾ തീർത്തും മെടിസിനുകൾ ആണ് . ഇന്ത്യയിൽ ഷുഗർ ഹൃദയാഘാതം ക്യാൻസർ ഇവയാൽ ദിനംപ്രതി മരണപ്പെടുന്നു . എന്നാൽ എയിഡ്സ് പിടിപെട്ടു എത്ര പേർ മരണപ്പെടുന്നു?

ഉത്തരം ശൂന്യം !

HIV എന്ന വൈറസ്‌ ഉണ്ടെങ്കിലും അത് കോണ്ടം വില്ക്കപ്പെടാനുള്ള ഒരു വിദേശ കപട രോഗം ആണെന്ന് എത്ര പേർക്കറിയാം ?

Courtesy-  ദിനേശ് പള്ളിക്കൽ

04/12/2014

ചില വിരുദ്ധാഹാരങ്ങള്‍

പിയേഴ്സ് സോപ്പ് ഉപയോഗിക്കുന്നവര്‍ ഇതൊന്നു വായിക്കുമല്ലോ....???

പിയേഴ്സ് സോപ്പ് ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട സോപ്പ് ആണ്. അത് ട്രാൻസ്പരന്റ് സോപ്പായതിനാൽ തന്നെ ഉപയോഗികുന്നവന് അത് പരിശുദ്ധമായ ഒരു സോപ്പ് ആണെന്ന് തോന്നൽ ആണ് മനസ്സിലുണ്ടാകുക. പിയേഴ്സ് സോപ്പ് ഒരു കാരണവശാലും ഒരു തരത്തിലുമുള്ള റിയാക്ഷൻ ഉണ്ടാക്കില്ലെന്നാണ്‌ മിക്കവരുടെയും വിശ്വാസം. എന്നാൽ ഇത്രയും നിരുപദ്രവകാരിയായ സോപിന്റെ തനി സ്വഭാവം അറിഞ്ഞാൽ പിന്നെ നിങ്ങൾ പിയേഴ്സ് ഉപയോഗിക്കുകയേ ഇല്ല…ഈ അടുത്ത കാലത്താണ് പിയേഴ്സ് സോപ്പ് പുതിയ രൂപത്തിലും ഭാവത്തിലും ഇറങ്ങിയത്‌. 1789 ൽ നിർമ്മിക്കപ്പെട്ട പിയേഴ്സ് സോപ്പ് ലോകത്തെ ആദ്യ ട്രാൻസ്പരന്റ് സോപ്പ് ആണ്. പണ്ട് വെറും 8 ചേരുവകൾ മാത്രമുണ്ടായിരുന്ന പിയേഴ്സ് സോപ്പ് മാറ്റങ്ങളോടെ പുറത്തിറങ്ങിയപ്പോൾ അത് 23 ചേരുവകൾ ആയി മാറി. അത് നിങ്ങൾ ശ്രദ്ധിച്ചുവോ..?? അതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ എന്താണെന്ന് എപ്പോഴെങ്കിലും വായിച്ചു നോക്കിയിട്ടുണ്ടോ…?? പണക്കാരുടെ സോപ്പ് എന്ന പദവി പിയേഴ്സിന് സ്വന്തമാണ്. എന്നാൽ വിദ്യാസമ്പന്നരായ ഇവർ പോലും ഇത്തരം കാര്യങ്ങൾ വായിച്ചു നോക്കാൻ മുതിരില്ല എന്നത് തന്നെയാണ് നമ്മുടെ നാട്ടിലെ വ്യാപാരികളുടെ വിജയ മന്ത്രം.

സോർബിറ്റോൾ, അക്വാ, സോഡിയം പാമേറ്റ്, സോഡിയം പാം കെർനലേറ്റ്, സോഡിയം റോസിനേറ്റ്, പ്രൊപ്പലൈൽ ഗ്ലൈക്കോൽ, സോഡിയം ലാറിൽ സൽഫാറ്റ്, PEG-4, ആൽക്കഹോൾ, ഗ്ലിസറിൻ , പെർഫ്യൂം, സോഡിയം ക്ലോറൈഡ്, സോഡിയം മെറ്റാ ബൈ സൽഫേറ്റ്, ഏറ്റിഡ്രോണിക്ക് ആസിഡ് , ടെട്ര സോഡിയം EDTA, BHT, Cl 12490, Cl 47005, ബെൻസൈൽ ബെൻസൊഏറ്റ്, ബെൻസൈൽ സാലിസൈലെറ്റ്, സിന്നമൽ, യൂഗേനോൾ, ലിമോനെനെ, ലിനലൂൽ..

ഇതെല്ലാമാണ് പിയേഴ്സ് സോപ്പിൽ അടങ്ങിയിരിക്കുന്ന കൂട്ടുകൾ. പാക്കറ്റിന് പുറത്തുള്ള ലേബലിൽ കമ്പനി തന്നെ എഴുതി വച്ചിട്ടുള്ളതാണ് ഈ കൂട്ടുകൾ. ഇനി ഇവ എന്താണെന്ന് നോക്കാം…

പുതിയ പിയേഴ്സ് സോപ്പിലെ ചേരുവകൾ

സോഡിയം ലാറെൽ സൽഫേറ്റ് ശരീരത്തിനകത്തേക്ക് ആഴ്ന്നിറങ്ങുന്ന സ്വഭാവത്തിലുള്ള രാസവിഷമാണ്. ഒടുവിൽ അത് ചെന്നു കൂടുന്നത് കണ്ണ്, തലച്ചോറ്, ഹൃദയം , കരൾ എന്നീ അവയവങ്ങളിലാണ്. അത് സൂക്ഷമായ അളവിലാണെങ്കിലും ദീർഘ നാളുകൾ കഴിയുന്നതോടെ ഈ അവയവങ്ങളുടെ പ്രവർത്തനങ്ങൽക്കെല്ലാം തകരാറുകൾ ഉണ്ടാകുമെന്ന് ജോർജിയ മെഡിക്കൽ കോളേജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ താക്കീതു നൽകുന്നു. കൊച്ചു കുട്ടികളുടെ കണ്ണിന്റെ വളർച്ച മുരടിപ്പിക്കുന്നുമെന്നും മുതിർന്നവരിൽ തിമിരം ഉണ്ടാക്കുമെന്നും അവർ പറയുന്നുണ്ട്. കണ്ണിലെ ചില പ്രൊറ്റീൻ സെൽസിൽ വ്യതിയാനം ഉണ്ടാക്കാനും ഈ രാസപദാർത്ഥം കാരണമാകും.
പിയേഴ്സ് മാത്രമല്ല ഒട്ടുമിക്ക സോപ്പുകളും ഇതെല്ലാം ചേരുന്നതാണ്. ചിലതാകട്ടെ ഇതിലും ഭീകരമാണ്…

( Courtesy: Nirbhayam )

29/11/2014

ചോര വീണ മണ്ണില്‍ പടര്‍ന്നത് മാറ്റത്തിന്റെ വേരുകള്‍

പഴമയും,പാരമ്പര്യത്തെയുംകുറിച്ച് അഭിമാനംകൊള്ളുന്നവര്‍ക്കുവേണ്ടി malayal.am online magazine വന്ന ഒരു ലേഖനത്തിലെ ചില ഭാഗങ്ങള്‍ താഴെകൊടുക്കുന്നു.

'നമ്പൂതിരിമാരുടെ വക ശ്രീശങ്കരാചാര്യര്‍' എന്ന പത്രം 1917 ഓഗസ്റ്റില്‍ അധികാരികള്‍ക്ക് ഇങ്ങനെയൊരു മുന്നറിയിപ്പു നല്‍കി:

"ഈ മാസം 15൹ പകല്‍ നാലു മണിക്ക് ചെങ്ങന്നൂര്‍ എച്ച്ജി സ്ക്കൂളില്‍ പഠിക്കുന്ന ഏതാനും ഈഴവ വിദ്യാര്‍ത്ഥികള്‍ സ്ക്കൂള്‍ വിട്ടുവരുമ്പോള്‍ തങ്ങള്‍ക്കു പബ്ളിക്ക് റോഡില്‍ക്കൂടി നടക്കാന്‍ അവകാശമുണ്ടെന്നും മറ്റും വീരവാദം പറഞ്ഞുകൊണ്ട് ചെങ്ങന്നൂര്‍ മഹാക്ഷേത്രത്തിന്റെ കിഴക്കുപുറത്തെ മതിലിനരികില്‍ക്കൂടി പോയി ക്ഷേത്രം തീണ്ടി തൊടാന്‍ ഭാവിക്കയും അതിന്നു ചിലര്‍ തടസ്ഥം പറയുകയും ചെയ്തതായി അവിടെ നിന്നും ഒരു ലേഖകന്‍ ഞങ്ങള്‍ക്കെഴുതിയിരിക്കുന്നു. തീണ്ടലുളള ജാതിക്കാര്‍ക്ക് പബ്ളിക് റോഡില്‍ക്കൂടി നടക്കാന്‍ ഗവര്‍മ്മെണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ക്ഷേത്രം തീണ്ടത്തക്കവണ്ണം ക്ഷേത്രത്തോട് സമീപിക്കുന്നതിന് ഗവര്‍മ്മെണ്ടനുവാദമില്ലെന്നുള്ളത് ഈ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിട്ടില്ലായിരിക്കാം. ജാതിഭ്രാന്തു പിടിച്ചു മര്യാദയും വകതിരിവും ഇല്ലാതെ നടക്കുന്ന ഈ കൂട്ടരെ മര്യാദ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നു അധികൃതന്മാരെ അറിയിച്ചു കൊള്ളുന്നു".

'ജാതിഭ്രാന്തി'നു പകരം 'കാമഭ്രാന്ത്' എന്ന് അവസാനവാചകം തിരുത്തിയാല്‍, 'സദാചാര' പൊലീസുകാരെ ന്യായീകരിച്ച് ശോഭാ സുരേന്ദ്രനും എം ടി രമേശും കെ. സുരേന്ദ്രനുമൊക്കെ അവതരിപ്പിക്കുന്ന വാദങ്ങളുടെ തിരക്കഥയാകും. പവിത്രമായി കരുതി പരിപാലിച്ചുപോന്ന ആചാരങ്ങളെ ശീര്‍ഷാസനത്തില്‍ നിര്‍ത്തുന്ന പ്രവര്‍ത്തങ്ങള്‍ക്കെതിരെ മേല്‍പറഞ്ഞ പത്രം പുലര്‍ത്തിയ അസഹിഷ്ണുതയാണ് നാഗ്പൂര്‍ ആചാര്യന്മാരുടെ 'മോഡിഫൈഡ്' ഭൂതഗണങ്ങളും പങ്കുവെയ്ക്കുന്നത്.

കായികശക്തി യഥേഷ്ടം ഉപയോഗിച്ച് ആചാരങ്ങള്‍ അണുവിട തെറ്റാതെ പുലര്‍ത്തിപ്പോന്ന കാലം മാറിയതിന്റെ സൂചനയും മേലുദ്ധരണിയിലുണ്ട്. മര്യാദയും വകതിരിവും പഠിപ്പിക്കാനുളള ചുമതല അധികൃതരെയാണ് ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നത്. അതൊരു സാമൂഹ്യമാറ്റത്തിന്റെ ദൃഷ്ടാന്തമാണ്. ആ മാറ്റം സാധ്യമാക്കിയ ചരിത്രവീഥികളിലൂടെ പുതിയ തലമുറ കണ്ണു തുറന്നു നടക്കണം. അത്യാവശ്യം പരിചയപ്പെട്ടിരിക്കേണ്ട ഒരുപാടു മുഖങ്ങള്‍ ആ വഴിയില്‍ കാണാം. ഉഴുതുമ്മല്‍ കിട്ടന്‍, ഞര്‍ക്കുരു കുട്ടിപ്പണിക്കര്‍ എന്നിവരെ പരിചയപ്പെടുമ്പോള്‍ ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവിനെ മുഖാമുഖം കാണാം. ആരായിരുന്നു അവരെന്നല്ലേ?

നവോത്ഥാന കേരളം - കായികമായ പ്രത്യാക്രമണങ്ങളുടെ സൃഷ്ടി

പശുക്കറവയുടെ ചരിത്രം

തന്റെ ആത്മകഥയില്‍ (എന്റെ സ്മരണകള്‍) കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് ഇങ്ങനെ പറയുന്നു...

"പണ്ടുകാലത്ത് കേരളത്തില്‍ പശുക്കളെ കറന്ന് പാലുപയോഗിക്കാന്‍ സവര്‍ണ ഹിന്ദുക്കള്‍ക്കു മാത്രമേ അര്‍ഹതയുള്ളൂവെന്ന ആചാരവും വിശ്വാസവുമുണ്ടായിരുന്നു... ഈഴവന്‍ കറന്ന പാല്‍, അവര്‍ തൊട്ടതെന്നര്‍ത്ഥം, വഴിപാടിനു മാത്രമല്ല, ബ്രാഹ്മണര്‍ പോലും ഉപയോഗിക്കാന്‍ പാടില്ലായിരുന്നു"
'രണ്ടു സമുദായ പരിഷ്കര്‍ത്താക്കള്‍' എന്ന പുസ്തകത്തില്‍ കെ സി കുട്ടനും ഇക്കാര്യം വിവരിക്കുന്നുണ്ട്.

"പശുക്കളെ ആര്‍ക്കും വളര്‍ത്താം. പക്ഷേ, അതു പ്രസവിച്ചു പോയാല്‍ പിന്നെ ഈഴവര്‍ക്കും മറ്റും കറന്നെടുക്കാന്‍ അവകാശമില്ല. അടുത്തുള്ള നായര്‍ പ്രമാണിയെ ഏല്‍പ്പിച്ചേക്കണം. കറവ തീരുമ്പോള്‍ അറിയിക്കും. അപ്പോള്‍ വീണ്ടും കൊണ്ടു പോന്നേക്കണം. കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഓരോ ഊണു കിട്ടിയെന്നു വരാം. ഇതാണ് പ്രതിഫലം. വിപരീതമായി നിന്നു പോയാല്‍, പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടി അടിക്കും. സ്വന്തമാളുകള്‍ ചെന്ന് വെറ്റില പാക്കു വെച്ച് ക്ഷമാപ്രാര്‍ത്ഥന ചെയ്ത് പശുവിനെ കൊടുത്ത് അയാളെ മരത്തില്‍ നിന്ന് അഴിച്ചു വിടുവിക്കണം"...

ഇതായിരുന്നു 1900കളില്‍ നിലനിന്ന 'സദാചാരം'. അതു നിലിര്‍ത്തിയതോ, കൈയൂക്കിന്റെ പ്രയോഗത്തിലും. നൂറു കണക്കിനുണ്ട് അത്തരം ആചാരങ്ങള്‍. പശുവിനെ വളര്‍ത്തിയാല്‍ മതി, കറക്കരുത് എന്ന ചിട്ട അവര്‍ണന്‍ തെറ്റിച്ചാല്‍ മര്‍ദ്ദനമായിരുന്നു ശിക്ഷ. ഈ 'സദാചാരം' കെട്ടുകെട്ടിക്കാന്‍ രംഗത്തിറങ്ങിയവരില്‍ പ്രമുഖനായിരുന്നു ചേര്‍ത്തലയില്‍ ജീവിച്ചിരുന്ന ഉഴുതുമ്മല്‍ കിട്ടന്‍ എന്ന സാമൂഹ്യപരിഷ്കര്‍ത്താവ്.

പശുക്കറവയ്ക്ക് അവര്‍ണര്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്കിനെതിരെ ചങ്കൂറ്റവും മെയ്ക്കരുത്തുമുള്ളവരെ അദ്ദേഹം സംഘടിപ്പിച്ചു. ഈഴവനായ അയല്‍ക്കാരന്റെ പശു പ്രസവിച്ചപ്പോള്‍ പാലു കറക്കാന്‍ ധൈര്യം നല്‍കി. പൂവാലിപ്പശുവിന്റെ തീണ്ടിയശുദ്ധമാക്കാത്ത പൈമ്പാലും കാത്തിരുന്ന സവര്‍ണപ്രമാണി കോപാകുലനായതു സ്വാഭാവികം. ഏതാനും ഗുണ്ടകളെയും കൊണ്ട് 'ഗോപാലകനെ' തല്ലാനെത്തിയ പ്രമാണിയെ കാത്തിരുന്നത് പത്തറുപതു മല്ലന്മാരുടെ മറ്റൊരു സംഘം. തല്ലിയാല്‍ തല്ലുന്നവരുടെ എല്ലു നുറുങ്ങുമെന്നു മനസിലാക്കി പിന്‍വാങ്ങിയ ആ സവര്‍ണ പ്രമാണിയുടെ പേര്, ഞര്‍ക്കുരു കുട്ടിപ്പണിക്കര്‍.

പുലയന്മാരുടെ തിരിച്ചടികള്‍

ഇനി ഗോപാലദാസിനെ പരിചയപ്പെടാം. പുലയസ്ത്രീകള്‍ കല്ലുമാല ധരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്ന കാലം. അപരിഷ്കൃതമായ ആചാരമാണിതെന്നും മാല വലിച്ചെറിയണമെന്നും ഉദ്‍ബോധിപ്പിച്ച് പുലയര്‍ക്കിടയില്‍ സാമുദായിക പരിഷ്കരണത്തിനിറങ്ങിയ പുരോഗമനവാദിയായിരുന്നു ഗോപാലദാസ്. അദ്ദേഹത്തിന്റെ ആഹ്വാനങ്ങള്‍ക്ക് ഫലമുണ്ടായി. പുലയസ്ത്രീകള്‍ കല്ലുമാല വലിച്ചെറിയാന്‍ തുടങ്ങി. ഇതിനോട് സവര്‍ണരുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് 'ചങ്ങനാശേരി' എന്ന പുസ്തകത്തില്‍ സി. നാരായണ പിള്ള ഇങ്ങനെ പറയുന്നു:
"പുലയസ്ത്രീകളുടെ നിര്‍ദ്ദോഷമായ ഈ ആഭരണപരിത്യാഗം ആഭിജാത്യമുളള ചില നായര്‍ പ്രമാണിമാരെ ക്ഷോഭിപ്പിച്ചു. അവര്‍ പുലയസ്ത്രീകളെ വീണ്ടും കല്ലുമാലകള്‍ അണിയുവാന്‍ പ്രേരിപ്പിക്കുന്നതിന് എതിര്‍പ്രക്ഷോഭണം തുടങ്ങി. അവിവേകിയായ ഒരു നായര്‍ കല്ലുമാല പ്രക്ഷോഭണം നടന്നുകൊണ്ടിരുന്ന ഒരു പുലയമഹായോഗത്തില്‍ കടന്നു ചെന്ന് അവരുടെ നേതാവിനെ നിര്‍ദ്ദയം പ്രഹരിക്കാന്‍ കൂടി മടി കാണിച്ചില്ല. ഈ സംഭവമാണ് പുലയര്‍ ലഹളയ്ക്കു കാരണമായത്".

മേലാളന്മാരുടെ അസഹിഷ്ണുതയുടെ അര്‍ത്ഥശൂന്യത 'നിര്‍ദ്ദോഷമായ ആഭരണപരിത്യാഗം' എന്ന പ്രയോഗത്തിലൂടെ നാരായണപിള്ള വരച്ചിടുന്നു. നിര്‍ദ്ദോഷമെന്ന് ഒറ്റവാക്കില്‍ വിലയിരുത്താവുന്ന പ്രവര്‍ത്തനങ്ങളെ കൊടിയ അസഹിഷ്ണുതയോടെ ആയുധങ്ങളും കൈക്കരുത്തുമുപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സവര്‍ണഭീകരതയെ ചരിത്രത്തിലുടനീളം നമുക്കു കാണാം. മറൈന്‍ ഡ്രൈവില്‍ കണ്ടതും മറ്റൊന്നല്ല.

ഗോപാലദാസിനെ ആക്രമിക്കണമെന്ന ലക്ഷ്യത്തോടെ യോഗസ്ഥലത്തേയ്ക്ക് അതിക്രമിച്ചു കയറിയ ആയുധധാരികളായ ചട്ടമ്പിമാരെ സംഘടിതരായ പുലയര്‍ തിരിച്ചടിക്കുകയും ചട്ടമ്പിമാരില്‍ ഒരാളിന്റെ വീടിനു തീവെയ്ക്കുകയും ചെയ്ത സംഭവം നസ്രാണി ദീപികയും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

രണ്ടാം പുലയലഹള

നെയ്യാറ്റിന്‍കര ഊരൂട്ടമ്പലത്ത് പെണ്‍പള്ളിക്കൂടത്തില്‍ കുട്ടികളെ ചേര്‍ക്കാനെത്തിയ പുലയരെ നായന്മാര്‍ ചേര്‍ന്നു തല്ലിയതാണ് രണ്ടാം പുലയലഹളയ്ക്കു കാരണമായത്. എസ്എന്‍ഡിപി യോഗത്തിന്റെ മുഖപ്രസിദ്ധീകരണമായ വിവേകോദയം ദ്വൈമാസികയുടെ 1914 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.

"...പുലയര്‍ക്കെതിരെയായി ഇപ്പോള്‍ ലഹള നടത്തുന്ന ആളുകളുടെ താങ്ങായി നില്‍ക്കുന്നത് സ്ഥലത്തെ ചില നായര്‍ ഗൃഹസ്ഥന്മാരാണെന്നും അവരുടെ ചാര്‍ച്ചയും വേഴ്ചയും പ്രേരണയും വര്‍ഗസ്നേഹവും ജാത്യസൂയയും കൊണ്ട് മജിസ്ട്രേറ്റ്, പൊലീസുകാര്‍, മുതലായ എല്ലാ സര്‍ക്കാരുദ്യോഗസ്ഥന്മാരും പുലയര്‍ക്കു വിരോധമായി നീചമായി പ്രവര്‍ത്തിച്ചു വരുന്നതായും പുലയരുടെ നീതിക്കായിട്ടുള്ള നിലവിളി മിക്കവാറും വനരോദനമായിത്തീരുന്നതായും കേള്‍ക്കുന്നതും ശരിയാണെങ്കില്‍ ഈ അരാജകത്വത്തെപ്പറ്റി ഞങ്ങള്‍ ആശങ്കപ്പെടുന്നു. ഗൃഹസ്ഥന്മാരും ഉദ്യോഗസ്ഥന്മാരുമായി സ്ഥലത്തുളള നായന്മാരുടെ പ്രേരണയാലും അവരുടെ പ്രീതിയ്ക്കു വേണ്ടിയും ചുരുക്കം ചില വിവരമില്ലാത്ത ഈഴവരും മുഹമ്മദീയര്‍ മുതലായ പലവര്‍ഗക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേള്‍ക്കുന്നു".

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു സമീപമാണ് എന്ന കാരണം പറഞ്ഞ് ലോവര്‍ സെക്കന്ററി ഗേള്‍സ് സ്ക്കൂളില്‍ ഈഴവപ്പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച കാലമാണിത് എന്നോര്‍ക്കണം. Admission of Ezhava girls into the LSGS Crangannore is out of question എന്നെഴുതിയാണ് അപേക്ഷകള്‍ നിരസിച്ചിരുന്നത്. വിശദീകരണങ്ങള്‍ക്കൊന്നും പഴുതില്ലാത്ത ഉഗ്രശാസനം. ഈ ശാസനയ്ക്ക് ഇരയാണെങ്കിലും പുലയന്റെ കാര്യം വരുമ്പോള്‍ ഈഴവരും സദാചാരപ്പൊലീസാകും. തനിക്കു താഴെയുള്ളവരെ അടിച്ചമര്‍ത്തി ആധിപത്യം സ്ഥാപിക്കാനുള്ള വകുപ്പും ചട്ടവും ജാതിവ്യവസ്ഥയുടെ ആണിക്കല്ലായിരുന്നു.
ക്ഷേത്രത്തില്‍ നിന്നിറങ്ങിവരവെ വഴിയരികില്‍ നിന്ന ഈഴവസ്ത്രീകളെ കല്ലെറിഞ്ഞ് ഓടിച്ച നമ്പൂതിരിയും, ആധാരത്തില്‍ 'താന്‍' എന്നെഴുതിയതില്‍ പ്രകോപിതനായി പാലക്കാട് സബ് കോടതിയില്‍ കേസിനുപോയ ധര്‍മ്മോത്തു പണിക്കരും, തീയനാണെന്നു തെറ്റിദ്ധരിച്ച് ചാവക്കാട്ടെ നായര്‍ കുടുംബത്തിലെ വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ചവരും, കൊടുങ്ങല്ലൂര്‍ കാവിനു സമീപമുള്ള പൊതുവഴിയില്‍ക്കൂടി നടന്ന അയ്യപ്പനുണ്ണിയെ തല്ലിച്ചതച്ച നാരായണക്കൈമളും, ഇടപ്പള്ളിയിലൊരു നായരുടെ ചായക്കടയില്‍ ചെന്ന് ചായ ചോദിച്ച ഈഴവനില്‍ നിന്ന് ഒരു രൂപ പിഴയും ഇടപ്പള്ളി ഗണപതിയ്ക്കുളള വിളക്കിനും അപ്പത്തിനും കൂടി നാലണയും പിടുങ്ങിയ പൊലീസുകാരും "പൂര്‍വാചാരങ്ങളെ ദ്വേഷിക്കാതെ അവരവരുടെ കൃത്യങ്ങളെ ശരിയായി അനുഷ്ഠിക്കുന്നിടത്തോളം ഗുണമായ നില മറ്റൊന്നും തന്നെ ഇല്ലെ"ന്ന് മുഖപ്രസംഗത്തിലൂടെ ഉദ്ഘോഷിച്ച വിദ്യാഭിവര്‍ദ്ധിനിയെന്ന പ്രസിദ്ധീകരണവുമൊക്കെ ചരിത്രത്തിലെ പല വഴികളിലും നിന്ന് സദാചാരപ്പൊലീസു കളിച്ചവരാണ്. ക്ഷേത്രോത്സവത്തിനിടെ തേരിന്റെ കയറില്‍ തൊട്ടെന്നാരോപിച്ച് ഈഴവരെ സംഘം ചേര്‍ന്നു തല്ലിയ കല്‍പ്പാത്തിയിലെ പട്ടന്മാരും കളിച്ചത് അതേ കളി തന്നെ. അവര്‍ണരുടെ ക്ഷേത്രപ്രവേശം എന്ന ആവശ്യത്തെ നല്ലൊരു വിഭാഗം സവര്‍ണരുള്‍പ്പെടെ അനുകൂലിച്ച കാലത്ത് കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ച 'സ്വരാജ്യം' പത്രത്തിന്റെ വെല്ലുവിളി ഇങ്ങനെയായിരുന്നു:

"ഈഴവര്‍ക്കു കൊടുക്കണം; ക്ഷേത്രപ്രവേശനമല്ല. അടികൊടുക്കണം".

ചോര വീണ മണ്ണില്‍ പടര്‍ന്നത് മാറ്റത്തിന്റെ വേരുകള്‍

ഗുരുവായൂര്‍ സത്യഗ്രഹകാലത്ത് പി. കൃഷ്ണപിളളയും എകെജിയും ഈ അടി ഏറ്റുവാങ്ങിയിട്ടുണ്ട്. അയിത്തത്തിനും തീണ്ടലിനുമെതിരെ സമരം ചെയ്യണമെന്ന കെപിസിസി പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരുവായൂര്‍ സത്യഗ്രഹം സംഘടിപ്പിക്കപ്പെട്ടത്. പ്രമേയം അവതരിപ്പിച്ചത് കെ. കേളപ്പന്‍. ഈ പ്രവര്‍ത്തനങ്ങളൊന്നും സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായി കണക്കാക്കാന്‍ പറ്റില്ല എന്നു വാദിച്ച് സമരത്തെ എതിര്‍ക്കാന്‍ കെപിസിസിയിലെ ഒരു വിഭാഗം സവര്‍ണഹിന്ദുക്കള്‍ ശ്രമിച്ചിരുന്നു.

സത്യഗ്രഹികളെ അടിച്ചുകൊല്ലുമെന്ന ഭീഷണിയാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിനെതിരെ അണിനിരന്ന യാഥാസ്ഥികരും മുഴക്കിയത്. മറൈന്‍ഡ്രൈവില്‍ തടിച്ചുകൂടിയ സദാചാരഗുണ്ടകളുടെ പഴയ പതിപ്പ്. സത്യഗ്രഹികളെ തടയാന്‍ അമ്പലത്തിനു ചുറ്റും അവര്‍ മുള്ളുവേലിയും കെട്ടി. ലക്ഷ്യം നേടാതെ സമരം അവസാനിപ്പിക്കേണ്ടിവരുമെന്ന ഘട്ടമെത്തിയപ്പോഴാണ് അമ്പലത്തില്‍ ചാടിക്കയറി പി. കൃഷ്ണപിള്ള ശ്രീകോവിലിനു മുന്നിലെ മണിയടിച്ചത്. അതിക്രൂരമായ മര്‍ദ്ദനമായിരുന്നു മറുപടി. പിന്നീട് എകെജിയ്ക്കും മര്‍ദ്ദനമേറ്റു. അതോടെ ക്ഷേത്രമുറ്റം സംഘര്‍ഷക്കളമായി. മുള്ളുവേലി സമരക്കാര്‍ പിഴുതെറിഞ്ഞു. ഒരു പ്രതിബന്ധവുമില്ലാതെ ആര്‍ക്കും ഗോപുരനടയിലെത്താമെന്ന അവസ്ഥ വന്നതോടെ അധികൃതര്‍ അമ്പലം അടച്ചിട്ടു.

ദുരാചാരങ്ങളെ പ്രവൃത്തികൊണ്ടു നേരിട്ടവരും റാഡിക്കല്‍ എന്നു വിശേഷിപ്പിക്കാവുന്ന സമരമുറകള്‍ സ്വീകരിച്ചവരും അതതുകാലത്തെ സദാചാരഗുണ്ടകളുടെ തല്ല് യഥേഷ്ടം കൊണ്ടിട്ടുണ്ട്. ആരും തല്ലു ഭയന്ന് ഓടിയില്ല. ചെയ്യാന്‍ തീരുമാനിച്ചത് ചെയ്യാതിരുന്നില്ല. മറൈന്‍ ഡ്രൈവില്‍ സമരം ചെയ്യാനെത്തിയവരെ, നവോത്ഥാനപ്പോരാളികളായി അടയാളപ്പെടുത്തുന്നതിനു കാരണവും മറ്റൊന്നല്ല.

മറ്റൊന്നു കൂടി പറയണം. റാഡിക്കല്‍ സമരമുറകളെ ഉള്‍ക്കൊളളാന്‍ വിമുഖത കാട്ടിയ സാമൂഹ്യപരിഷ്കര്‍ത്താക്കളും ചരിത്രത്തിലുണ്ട്. ചെറായി കടപ്പുറത്ത് അയ്യാരു എന്ന പുലയക്കുട്ടി വിളമ്പിയ പായസം കഴിച്ച്, നവോത്ഥാനപ്രക്ഷോഭത്തിന്റെ പുതിയ മുഖം തുറക്കാനൊരുങ്ങിയ കെ. അയ്യപ്പനെ ഉപദേശിക്കാന്‍ "മാറ്റുവിന്‍ ചട്ടങ്ങളെ" എന്ന് പില്‍ക്കാലത്ത് ഗര്‍ജിച്ച സാക്ഷാല്‍ കുമാരനാശാന്‍ തന്നെ രംഗത്തിറങ്ങിയിരുന്നു. "അഭിപ്രായക്കൊടുമുടിയില്‍ കയറിനിന്നുകൊണ്ട് പ്രവൃത്തി ലോകത്തിലേയ്ക്ക് കിഴുക്കാംതൂക്കായി ചാടി ആത്മാശം ചെയ്യരുത്" എന്നായിരുന്നു വിവേകോദയത്തിലെഴുതിയ ലേഖത്തില്‍ അദ്ദേഹം "ചെറുമക്കാരോട് ഉപദേശി"ച്ചത്. ആദരണീയനായ കുമാരനാശാന്റെ ഉപദേശം അര്‍ഹിക്കുന്ന ബഹുമാനത്തോടെ തള്ളിക്കളഞ്ഞ് അയ്യപ്പനും സംഘവും സമരവുമായി മുന്നോട്ടു പോയി.

കൈയൂക്കു കൊണ്ട് നിലനിര്‍ത്താന്‍ ശ്രമിച്ച ഒരു ആചാരവും ഇന്ന് പൊതുമണ്ഡലത്തില്‍ പാലിക്കപ്പെടുന്നില്ല. ചരിത്രപുസ്തകങ്ങളിലേയ്ക്കും അപൂര്‍വം ചിലരുടെ മനസുകളിലേയ്ക്കുമായി അവ ഒതുങ്ങിപ്പോയി. പക്ഷേ, ആ കൈയൂക്കിനെ നയിച്ച ആധിപത്യവാഞ്ച പലരിലും ഇന്നും നിലനില്‍ക്കുന്നുണ്ട്

കടപ്പാട് : വിനു പണിക്കർ

28/11/2014

10 QUOTES OF BRUCE LEE

Article cover image“If you love life, don't waste time, for time is what life is made up of.”

“Mistakes are always forgiveable, if one has the courage to admit them.”

“If you spend too much time thinking about a thing, you'll never get it done.”

“Knowledge will give you power, but character respect.”
“Showing off is the fool's idea of glory.”

“I’m not in this world to live up to your expectations and you’re not in this world to live up to mine.”

“Do not pray for an easy life, pray for the strength to endure a difficult one”

“Adapt what is useful, reject what is useless, and add what is specifically your own.”

“A quick temper will make a fool of you soon enough.”

|| MY MOST FAVOURITE ONE||

“I fear not the man who has practised 10,000 kicks once, but I fear the man who has practised one kick 10,000 times.”

If you enjoyed the quotes, USE them in your life. Use them in conversations, use them in presentations, use them in your sales meetings, and you will Rock The Stage.

22/11/2014

മഹാ മൃത്യുഞ്ജയ മന്ത്രം

ഓം ത്രൈയംബകം യജാമഹെ | സുഗന്ധിം പുഷ്ടി വര്‍ദ്ധനം ||
ഉര്‍വാരുകമിവ ബന്ധനാത് | മൃത്യോര്‍ മുക്ഷീയ മാമൃതാത്||

വെള്ളരി വള്ളിയില്‍ നിന്ന് വെള്ളരിക്ക സ്വയം പഴുത്ത് പാകമായ് ഊര്‍ന്നു മാറുന്നതുപോലെ മരണത്തിന്‍റെ പിടിയില്‍നിന്നും  ത്രൈയംബകം എന്നെ മോചിപ്പിക്കണേ. എന്‍റെ മരണം സ്വാഭാവികമുള്ളതാക്കി എന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ, ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ..

ഇവിടെ കൊടുത്തത് പൊതുവേ പറയുന്ന അര്‍ഥമാണ്.

എന്നാല്‍ എനിക്ക് ആലോചിച്ചപ്പോള്‍ തോന്നിയത് മൃത്യു / മരണം എന്നത് അജ്ഞാനം എന്ന അര്‍ഥത്തില്‍ ആണ് ഋഷി ഉപയോഗിച്ചിരിക്കുന്നത് എന്നാണ്. എന്നെ അജ്ഞാനത്തില്‍ നിന്നും ജ്ഞാനത്തിലേക്ക് മോചിപ്പിക്കേണമേ എന്നാണ് ഞാന്‍ ഇതിനു അര്‍ഥം കരുതുന്നത്. ജ്ഞാനിക്ക് കര്‍മ്മ രഹസ്യം അറിയാവുന്നതിനാല്‍ അയാള്‍ക്ക്‌ കര്‍തൃത്വം ഇല്ല. അഥവാ ഉണ്ടെങ്കില്‍ അത് അയാളുടെ മുഴുവനായ സാര്‍വത്രികമായ ലീല മാത്രമാകുന്നു.. അതിനാലാണ് എന്‍റെ കര്‍മ്മങ്ങള്‍ തീര്‍ന്നു കഴിഞ്ഞു എന്ന് പ്രാര്ധിക്കുന്നത്. വേദത്തില്‍ പറയുന്ന മരണം ശരീരത്തിന്‍റെ നാശമാകാന്‍ വഴിയില്ല. അത് അജ്ഞാനത്തിന്റെ അന്ത്യമാകാനേ വഴിയുള്ളൂ..അങ്ങനെ അജ്ഞാനത്തില്‍ (കര്‍മ്മക്കുരുക്കില്‍- Attachment) നിന്നും ജ്ഞാനത്തിലേക്ക് (മോക്ഷം-Freedom-സ്വതന്ത്രത-Detachment) മോചിപ്പിക്കുവാനായി ജിജ്ഞാസു സ്വയം പ്രാര്ധിക്കുന്നു...

ത്രൈയംബകം അര്‍ഥം നോക്കിയാല്‍ കിട്ടുന്നത്..
ത്രൈയംബകം - ചെമ്പ്, ശിവന്റെ വില്ല്, തേങ്ങ.
ത്രൈയംബകന്‍ -ശിവന്‍,
ത്രൈയംബക -മൂന്നുകണ്ണുള്ള , പാര്‍വതി, ദുര്ഗ്ഗ,
ത്രൈയംബകഫലം– തേങ്ങ
ത്രൈ+അംബക: = ത്രൈയംബക:,അംബകം = കണ്ണ് (ത്രൈകണി അംബകാനി യസ്യ സഹ ത്രൈയംബക:,എന്ന് സംസ്കൃതം)
ത്രൈയംബകം ഉള്ളവന്‍ ആരോ അവന്‍ ത്രൈയംബകന്‍ (മുക്കണ്ണന്‍) ത്രൈയംബകന്റെ വില്ലേതോ അത് “ത്രൈയംബകം”

മൃത്യു എന്ന വാക്കിന്റെ അര്‍ഥം നോക്കിയാല്‍ കിട്ടുന്നതോ
മൃത്യു=

നാ. കാമദേവന്‍
നാ. വിഷ്ണു
നാ. ബ്രഹ്മാവ്
നാ. കാളി
നാ. മരണം
നാ. ശനി
നാ. കാലന്‍
നാ. മായം
നാ. യമന്‍റെ നാലു അമാത്യരിലൊരാള്‍ (പ്ര.) ആസന്നമൃത്യു = മരണം അടുത്തവന്‍

കാലന്‍ എന്ന അര്‍ഥം നോക്കിയാല്‍ കാലന്‍ = സമയ ബോധം= Thoughts about time- ആണ്. Time and Space ല്‍ നിന്നുള്ള മോചനം. ജ്ഞാനി സ്ഥലകാലങ്ങള്‍ക്ക് അതീതനാണല്ലോ.

ജ്ഞാന സ്വരൂപമായ മഹാപുരുഷന്‍ തന്‍റെ മൂന്നാം ജ്ഞാനകണ്ണിന്‍റെ വൈഭവത്താല്‍ എന്നെയും ജ്ഞാനി ആക്കണം എന്ന് അപേക്ഷിക്കുന്നു എന്നാണു എനിക്ക് ആലോചിച്ചപ്പോള്‍ കിട്ടിയത്.. അതായത് ജലകണത്തിനു / തിരയ്ക്ക് അത് സമുദ്രമാണെന്നതിരിച്ചറിവ് ഉണ്ടാക്കി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു..... അങ്ങനെ അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ തിരയ്ക്ക് സമുദ്രത്തെ വിട്ടിട്ടു വേറിട്ടൊരു വ്യെക്തിത്വം ഇല്ലാതാകും.. തിരയുടെ കര്‍മ്മം സമുദ്രത്തിന്‍റെ വൈഭവം ആണ് എന്നത് തിരക്ക് ബോധ്യമാകും.. Human Mind Cosmic Mind ആകുന്നതു അങ്ങനെയാണ്...

ആത്മോപദേശ ശതകത്തില്‍ ഗുരു പാടിയ

"വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍
ജലനിധിതന്നിലുയര്‍ന്നിടും തരംഗാ-
വലിയതുപോലെയഭേദമാ‍യ് വരേണം."

"അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍‌ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതു മാത്രമായിടേണം".   എന്നതുപോലെ..

കൂടാതെ ശ്രീ നാരായണ ഗുരു ബ്രഹ്മവിദ്യാ പഞ്ചകത്തില്‍ എഴുതി തന്നനുഗ്രഹിച്ച

"പ്രജ്ഞാനം ത്വഹമസ്മി തത്ത്വമസി തദ്
ബ്രഹ്മായമാത്മേതി സം-
ഗായന്‍ വിപ്ര! ചര പ്രശാന്തമനസാ
ത്വം ബ്രഹ്മബോധോദയാത്
പ്രാരബ്ധം ക്വനു സഞ്ചിതം തവ കിമാ-
ഗാമി ക്വ കര്‍മ്മാപ്യസത്
ത്വയ്യധ്യസ്തമതോऽഖിലം ത്വമസി സ-
ച്ചിന്മാത്രമേകം വിഭുഃ."

എന്ന ശ്ലോകം ചേര്‍ത്തു വച്ച് ഇത് മനനം ചെയ്‌താല്‍ വളരെ  ഉപകാരപ്പെടും..

മഹാ ഗുരുവിനും മന്ത്ര ദൃഷ്ടാവ് കഹോള ഋഷിക്കും പ്രണാമം.

18/11/2014

Psoriasis and Skin Care Mission - Swami Gokuldas

വെള്ളപ്പാണ്ടിനെ തുരത്താന്‍ ആയുര്‍വേദം

ചര്‍മത്തിന്റെ സ്വാഭാവിക നിറം മാറി വെളുത്തപാടുകള്‍ ഉണ്ടാവുന്ന അവസ്ഥയാണ് വെള്ളപ്പാണ്ട്. ചര്‍മ്മത്തിന് നിറം കൊടുക്കുന്ന മെലാനില്‍ നശിക്കുന്നതാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം എന്നാല്‍ ചില പാരമ്പര്യഘടകങ്ങളും ഇതിന് കാരണമായി വരാറുണ്ട്. ചെറിയ വെള്ളപ്പൊട്ടുകളായി തുടങ്ങി വലിയ പാടുകളായി മാറുന്ന രോഗാവസ്ഥയാണിത്.

വെള്ളപ്പാണ്ട് രോഗമെന്നതിനേക്കാള്‍ സൗന്ദര്യ പ്രശ്‌നമാണ്. ആയുര്‍വേദത്തില്‍ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയുണ്ട്. കൃത്യമായ ജീവിതരീതിയും ആഹാരക്രമവും ഔഷധസേവയുമുണ്ടെങ്കില്‍ വെള്ളപ്പാണ്ട് പൂര്‍ണമായും ചികിത്സിച്ചു മാറ്റാം. സംസ്‌കൃതത്തില്‍ ശ്വിത്രം (വെളുത്ത നിറമുള്ളത്), കിലാസം, ദാരുണം, അപരിസ്രാവി, ചാരുണ, അരുണ എന്നിങ്ങനെ അറിയപ്പെടുന്ന വെള്ളപ്പാണ്ട് അപൂര്‍വമായി കണ്ടുവരുന്ന ഒരു ത്വക്ക് രോഗമാണ്.

ആയുര്‍വേദശാസ്ത്രം അനുസരിച്ച് വെള്ളപ്പാണ്ടിന്റെ കാരണങ്ങള്‍

* വിരുദ്ധാഹാര സേവനം (പാലുല്‍പന്നങ്ങള്‍ക്കൊപ്പം മത്ത്സ്യം ഭക്ഷിക്കുക, തേന്‍, നെയ്യ് ഇവ തുല്യ അളവില്‍ ഭക്ഷിക്കുക)
* ശോധന ക്രിയയിലെ അപാകത (വമനം, വിരേചനം, രക്തമോക്ഷണം എന്നീ ക്രിയകളിലുണ്ടാകുന്ന പിഴവുകള്‍)
* വെയിലത്തുനിന്നും വന്നയുടനെ തണുത്ത ഭക്ഷണം കഴിക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക എന്നിവ.
* കഴിച്ച ആഹാരം ദഹിക്കുന്നതിനു മുന്‍പു തന്നെ കൊഴുപ്പും എരിവും നിറഞ്ഞ ഭക്ഷണം കൂടുതലായി ഉപയോഗിക്കുക.
* കൃത്രിമ ആഹാരങ്ങള്‍, പാനീയങ്ങള്‍ എന്നിവയുടെ അമിതോപയോഗം.
* കീടനാശിനികള്‍, കെമിക്കല്‍സ് എന്നിവയുമായുള്ള നിരന്തരസമ്പര്‍ക്കം.
* ഫിരംഗരോഗം കൊണ്ട് ഉണ്ടാകുന്നത്.

ആധുനിക ശാസ്ത്രദൃഷ്ട്യാ ഈ രോഗത്തിന് പ്രധാനകാരണം. ത്വക്കിന് നിറം കൊടുക്കുന്ന മെലാനിന്‍ എന്ന വര്‍ണവസ്തുവിന്റെ അഭാവമാണ്. മെലാനിന്‍ സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുകയും ശരീരത്തില്‍ സ്വമേധയാ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ത്വക്കില്‍ സ്ഥിതി ചെയ്യുന്ന മെലാനോസൈറ്റ് എന്ന പ്രത്യേകതരം കോശങ്ങളാണ് മെലാനിന്‍ എന്ന വര്‍ണ വസ്തു നിര്‍മിക്കുന്നത്.

നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ (ശ്വേത രക്താണുക്കള്‍) മെലാനോസൈറ്റ്‌സിനെ സംരക്ഷിക്കേണ്ടതിനു പകരം അവയെ നശിപ്പിക്കുന്നു. അങ്ങനെ മെലാനോസൈറ്റ്‌സ് ഭാഗികമായോ പരിപൂര്‍ണമായോ പ്രവര്‍ത്തനരഹിതമായി തീരുന്നു. ചുരുക്കത്തില്‍ ശരിയായ രീതിയില്‍ സൂര്യപ്രകാശം ഏല്‍ക്കാതെ വരുമ്പോഴും മെലാനോസൈറ്റ്‌സ് എന്ന കോശങ്ങളുടെ പ്രവര്‍ത്തനരാഹിത്യവും മൂലമാണ് വെള്ളപ്പാണ്ട് ഉണ്ടാകുന്നത്.

നീഗ്രോകള്‍, ഇന്ത്യാക്കാര്‍ തുടങ്ങിയ ചില വര്‍ഗങ്ങളില്‍ മെലാനിന്‍ തരികളുടെ എണ്ണം, വലിപ്പം ഇവ കൂടുതല്‍ കാണപ്പെടുന്നു. ഇക്കാരണത്താല്‍ അവര്‍ നല്ല കറുപ്പ് നിറത്തോട് കൂടിയവരായിരിക്കും. വെള്ളക്കാരില്‍ ഇവ കുറവായതിനാല്‍ അവര്‍ വെള്ളനിറമുള്ളവരായി തീര്‍ന്നിരിക്കുന്നു.

പാരമ്പര്യമായി ഈ രോഗം ഉണ്ടാവാനുള്ള സാധ്യത വിരളമാണെങ്കിലും ഉണ്ടായികൂടെന്നില്ല. ജന്മനാതന്നെ ചിലര്‍ക്ക് ത്വക്കിലും രോമങ്ങളിലും കണ്ണിലും വെളുപ്പു നിറം ഉണ്ടാവാറുണ്ട്. ഇതിനെ ആല്‍ബിനിഡം എന്നു പറയുന്നു. ചിലയിനം റബര്‍ചെരുപ്പുകള്‍, പൊള്ളല്‍, മുറിവുകള്‍ എന്നിവ വെള്ളപ്പാണ്ട് ഉണ്ടാക്കും. ജീവകങ്ങളുടെ അഭാവം മൂലവും ഒരുതരം വെളുപ്പ് ശരീരത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിഫിലിസ് എന്ന രതിജന്യരോഗത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ സിഫിലിറ്റിക് ലൂക്കോഡേര്‍മ എന്ന രോഗം കണ്ടുവരുന്നു.
ലക്ഷണങ്ങള്‍

ചെറിയ വെള്ളപ്പൊട്ടുകളായി തുടങ്ങി വലിയ പാടുകളായി മാറുന്ന രോഗാവസ്ഥയാണിത്. രോഗാവ്യാപ്തിയെ അടിസ്ഥാനമാക്കി ശരീരത്തിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്നവ, ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും ഉണ്ടാകുന്നവ, ശരീരമാസകലം വ്യാപിക്കുന്നവ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം.

മുഖം (കണ്ണിനും ചുണ്ടുകള്‍ക്കും സമീപം), കൈപ്പത്തി, കാല്‍പാദം, കക്ഷം, ഗുഹ്യഭാഗം എന്നിവിടങ്ങളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. ചിലത് വേഗത്തില്‍ പടരും. ചിലത് വളരെ സാവകാശത്തിലെ പടരുകയുള്ളൂ.

ചികിത്സ

പ്രകടമായ വര്‍ണ്ണ ഭേദത്തെ ഉണ്ടാക്കുന്നതു കൊണ്ട് വെള്ളപ്പാണ്ട് കുഷ്ഠത്തേക്കാള്‍ ബീഭത്സമായി കണക്കാക്കുന്നു. എന്നു മാത്രമല്ല രോഗം തുടങ്ങിയാല്‍ വേഗം തന്നെ അത് ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിച്ചേരുന്നു . അതിനാല്‍ ആരംഭദിശയില്‍ തന്നെ വെള്ളപ്പാണ്ടിന് ചികിത്സ തുടങ്ങേണ്ടത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

വെള്ളപ്പാണ്ടിന്റെ പ്രധാന ചികിത്സ ശോധന കര്‍മ്മമാണ് (വിരേചനം). ഇത് രോഗത്തിന്റെ പ്രാരംഭ കാലത്ത് ചെയ്യുകയും വേണം. കാട്ടത്തിവേര് ഉണ്ടശര്‍ക്കര ചേര്‍ത്ത് കുടിക്കുക.

അതിനുശേഷം ദേഹത്ത് എണ്ണപുരട്ടി വെയില്‍ കൊള്ളുക. വിരേചനമുണ്ടായി കഴിഞ്ഞ് മൂന്നു ദിവസത്തേക്ക് പൊടിയരിക്കഞ്ഞി ആഹാരമായി ഉപയോഗിക്കുക.

വെള്ളപ്പാണ്ട് ഉള്ള രോഗി ധാരാളം വെള്ളം കുടിക്കേണ്ടതാണ്. താഴെ പറയുന്ന ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കുക.

* പ്ലാശിന്റെ ഭസ്മം കലക്കിയ വെള്ളം ശര്‍ക്കരചേര്‍ത്ത് കുടിക്കുക.
* കാട്ടത്തിപ്പട്ടയും താന്നിപ്പട്ടയും ഇട്ടുവച്ച കഷായത്തില്‍ കാര്‍കോകിലരി അരച്ചു കലക്കി കുടിക്കുക.
* കരിങ്ങാലി തൊലിയുടെ നീര് എല്ലാ ദിവസവും രാവിലെ കുടിക്കുക.
* ഒരു രാത്രിമുഴുവന്‍ ചെമ്പ് പാത്രത്തില്‍ വച്ച വെള്ളം കുടിക്കുക.
* പാടക്കിഴങ്ങ് പൊടിച്ച് നെയ്യില്‍ ചേര്‍ത്ത് കഴിക്കുക.
* വരട്ടുമഞ്ഞള്‍ അരച്ച് തുളസി നീരില്‍ ചാലിച്ച് കഴിക്കുക.
* കാര്‍കോകിലരി പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് ദിവസേന ഒരു നെല്ലിക്കാ വലിപ്പത്തില്‍ കഴിക്കുക.

ലേപനം

ഔഷധങ്ങള്‍ യുക്തമായ ദ്രവ്യത്തിലരച്ച് പുരട്ടുന്നതിനാണ് ലേപനം എന്നു പറയുന്നത്. പൗരാണിക കാലം മുതല്‍ തന്നെ വെള്ളപ്പാണ്ടിന് ഉപയോഗിച്ചു വരുന്ന ഔഷധമാണ് കാര്‍കോകിലരി.

* കാര്‍കോകിലരി ചൂര്‍ണ്ണം വെളിച്ചെണ്ണയില്‍ ചാലിച്ച് പുരുട്ടുക.
* മുള്ളങ്കി വിത്ത് വിനാഗിരിയില്‍ അരച്ച് പുരുട്ടുക.
* തുളസിനീരും നാരങ്ങാനീരും ചേര്‍ത്ത് പാണ്ടുള്ള സ്ഥലത്ത് പുരട്ടുക.
* അഞ്ച് ടീസ്പൂണ്‍ മഞ്ഞളും 200 മില്ലി കടുകെണ്ണയും നന്നായി യോജിപ്പിക്കുക. ഇത് പാണ്ടുള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക.
* വരട്ടുമഞ്ഞള്‍ അരച്ച് തുളസിനീര് ചേര്‍ത്ത് പുരട്ടുക.
* 600 ഗ്രാം വെള്ളരിയും വെറ്റിലയും അരച്ച് 40 ദിവസം വെള്ളപ്പാണ്ടില്‍ ലേപനം ചെയ്യുക. ഇതിനൊപ്പം പാവയ്ക്ക കഴിക്കുകയും വേണം.
* പിച്ചകമൊട്ട് ചുട്ടെടുത്ത ഭസ്മം ആനമൂത്രത്തില്‍ ചാലിച്ച് പുരട്ടുക.
* മുള്ളങ്കിക്കുരു, കാര്‍കോകിലരി ഇവ ഗോമൂത്രത്തിലരച്ച് പുരട്ടുക.
* അഞ്ജന കല്ല് വെള്ളത്തില്‍ അരച്ച് പുരട്ടുക.

ഇതിനു പുറമെ ഖദിരാരിഷ്ടം, അവല്‍ ഗുജബിജാദി ചൂര്‍ണം, അമൃത ഭല്ലാതക രസായനം, കാകോദും ബരി കഷായം, അമൃത ഭല്ലാതക കഷായം, ശ്വിത്രാദി വര്‍ത്തി, സോമരാജി തൈലം, ഗോമൂത്രാരിഷ്ടം എന്നിവയും വെള്ളപ്പാണ്ടിന് പ്രയോജനം ചെയ്യുന്ന ആന്തരിക ഔഷധയോഗങ്ങളാണ്.

രോമങ്ങള്‍ വെളുക്കാത്തതും അധികം ചരപ്പില്ലാത്തതും, പല ഭാഗങ്ങളില്‍ നിന്നുത്ഭവിച്ച് പരസ്പരം തൊടാത്തതും പുതിയതും, തീകൊണ്ട് പൊള്ളിയ സ്ഥലത്തുണ്ടായതും അല്ലാത്തതും ത്വക്കിന് കാഠിന്യം കുറഞ്ഞതും മധ്യപ്രായത്തിനു മുന്‍പ് ഉണ്ടാകുന്നതുമായ വെള്ളപ്പാണ്ട് വേഗത്തില്‍ ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതാണ്.
ശ്രദ്ധിക്കേണ്ടവ

പാരമ്പര്യമായി ഈ രോഗമുള്ളവര്‍ ചെറുപ്പത്തില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

* ധാരാളം വെള്ളം കുടിക്കുക (കരിങ്ങാലി, ത്രിഫല, രാമച്ചം എന്നിവയിട്ട് തിളപ്പിച്ച വെള്ളം)
* തൈര്, അയില ഇവ ഒരുമിച്ച് കഴിക്കരുത്.
* ത്വക്ക് രോഗങ്ങള്‍ ഉണ്ടാകുന്നതരം വസ്ത്രങ്ങളും സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളും ഒഴിവാക്കുക.
* അധികസമയം വെയിലത്ത് കളിക്കാതിരിക്കുക, വെയിലത്തുനിന്നും വന്നയുടനെ ഫ്രിഡ്ജില്‍ വച്ചിരിക്കുന്ന വെള്ളം കുടിക്കാതിരിക്കുക.
* പാവയ്ക്ക, മുള്ളങ്കി, കാരറ്റ്, മുളപ്പിച്ച ധാന്യങ്ങള്‍, വെള്ളരിക്ക, നെല്ലിക്ക, പാല്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
* ജീവക അഭാവജന്യ വെളുപ്പ് ഒഴിവാക്കുന്നതിനായി ജീവകങ്ങള്‍ ഉപയോഗിക്കുക.

വെള്ളപ്പാണ്ട് ഒരു മാറാരോഗമല്ല. ആരംഭത്തില്‍ തന്നെ ഇത് കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാന്‍ വളരെ എളുപ്പമാണ്. ആരംഭത്തില്‍ തന്നെ ചികിത്സ തേടിയാല്‍ ഈ അസുഖത്തെ പേടിക്കേണ്ടതേയില്ല.

ആയുര്‍വേദത്തിലൂടെ കിഡ്‌നി സ്റ്റോണ്‍ തടയാം

അസഹനീയമായ വേദന ഉളവാക്കുന്നതും എന്നാല്‍ അല്പ്പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതുമായ ഒരു രോഗമാണ് കിഡ്‌നി സ്റ്റോണ്‍ അഥവാ വൃക്ക അശ്മരി. ഇന്നത്തെ പ്രത്യേക ജീവിത സാഹചര്യത്തില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായതിലും കൂടുതല്‍ ലവണാംശം അടങ്ങിയ ഭക്ഷണമാണ് നാം അകത്താക്കുന്നത്. ഇങ്ങനെ അധികം വരുന്നവ രക്തത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട് മൂത്രത്തിലൂടെ പുറത്തേയ്ക്ക് പോകുന്നു. എന്നാല്‍ ശരീരം പുറന്തള്ളുന്ന ഈ ധാതു അവശിഷ്ടങ്ങള്‍ മൂത്രത്തിലൂടെ പുറത്തു പോകാതെ കിഡ്‌നിയിലും അനുബന്ധ അവയവങ്ങളിലും അടിഞ്ഞു കൂടി പരലുകളായി രൂപാന്തരം പ്രാപിക്കുന്ന അവസ്ഥയാണ് കിഡ്‌നി സ്റ്റോണ്‍ എന്ന് പറയുന്നത്.

കഠിനമായ വയറുവേദന, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക, കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന തോന്നല്‍, പനി, ഓക്കാനം എന്നിവ ഉണ്ടാകുന്നതാണ് ഇതിന്റെ ലക്ഷണങ്ങള്‍

കിഡ്‌നി സ്റ്റോണ്‍ വരാനുള്ള സാദ്ധ്യതകള്‍

1. എന്തെങ്കിലും രോഗങ്ങള്‍ കൊണ്ടോ വെള്ളം കുടിക്കാത്തത് കൊണ്ടോ ശരിയായി മൂത്രം പോകാതിരിക്കുന്ന അവസ്ഥയില്‍ കിഡ്‌നി സ്റ്റോണ്‍ രൂപപ്പെടാം
2. അമിതമായി വിയര്‍ത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നവരില്‍ ഇതിനുള്ള സാധ്യതയുണ്ട്
3. പാരമ്പര്യ ഘടകങ്ങളുടെ സ്വാധീനം
4. ആര്‍ത്തവം നിലച്ച സ്ത്രീകളില്‍ ശരീരോഷ്മാവ് ഉയരുന്നത് കൊണ്ട് സ്റ്റോണ്‍ ഉണ്ടായേക്കാം
5. ഗൗട്ടി ആര്‍ത്രൈറ്റിസ് ഉള്ളവര്‍ക്ക് രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിച്ചു പരലുകള്‍ രൂപപ്പെടാം
6. കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നവരില്‍ ഉണ്ടാകാം
7. തൈറോയിഡ് ഗ്രന്ഥിയുടെ തകരാറു കൊണ്ട് സംഭവിക്കാം.

വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്

1. ധാരാളം വെള്ളം കുടിക്കുക
2. വിരുധാഹാരം പാടില്ല
3. അമ്‌ള രസ പ്രധാനമായ ആഹാരങ്ങള്‍ ഒഴിവാക്കുക
4. മദ്യപാനം, അത്യധ്വാനം എന്നിവ ഒഴിവാക്കുക
5. മൂത്രം , ശുക്ലം എന്നിവ തടഞ്ഞു വയ്ക്കാതിരിക്കുക
6. അതി മിഥുനം ഒഴിവാക്കുക
7. ക്രമരഹിതമായ ഉറക്കം പാടില്ല

കിഡ്‌നി സ്റ്റോണ്‍ ഉള്ളവര്‍ കഴിക്കേണ്ട ഭക്ഷണപാനീയങ്ങള്‍

നാരങ്ങ, കരിക്കിന്‍ വെള്ളം., തണ്ണിമത്തന്‍, ചോളം , ക്യാരറ്റ്, പാവയ്ക്ക, വാഴപ്പഴം , ബാരലി, മുതിര , വെള്ളരിക്ക, ചീര, നെയ്യ് , മോര്, പാല്‍, പഞ്ചസാര, യവം, കുമ്പളങ്ങ, ഗോതമ്പ്, ഇഞ്ചി, പഴകിയ ചെന്നെല്ല്, ഈന്തപ്പഴം.

നിലക്കടല, ബീറ്റ് റൂട്ട്,കറുത്ത മുന്തിരി, കോളിഫ്‌ലവര്‍, ബീന്‍സ്, പാല്‍ക്കട്ടി, മുട്ടയുടെ മഞ്ഞക്കരു എന്നിവ ഒഴിവാക്കേണ്ടതാണ്.

സ്റ്റോണിന് ആയുര്‍വേദ ഒറ്റമൂലികള്‍

1. ഏലത്തരി അരച്ചു ഇളനീരില്‍ ചേര്‍ത്ത് കഴിക്കുക
2. കല്ലുരുക്കി അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുക
3. കല്ലൂര്‍വഞ്ചി, ഞെരിഞ്ഞില്‍, പേരയില, മുതിര എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക
4. മുരിങ്ങവേരിന്റെ തൊലി കഷായമാക്കി ചൂടോടെ സേവിക്കുക

വൃക്ക, മൂത്രസഞ്ചി, മൂത്രക്കുഴല്‍ എന്നിവിടങ്ങളില്‍ കല്ലുകള്‍ രൂപപ്പെടാം. എന്നാല്‍ കൂടുതലും വൃക്കയിലാണ് കാണപ്പെടുക. രോഗത്തിന്റെ പ്രാരംഭ ദശയിലുള്ളതും വലുപ്പം കുറഞ്ഞതുമായ പരലുകള്‍ മരുന്ന് കൊണ്ട് അലിയിപ്പിച്ചു കളയാം. എന്നാല്‍ വലുപ്പമുള്ള കല്ലുകള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വരും എന്ന് ഓര്‍മ്മിക്കുക. അതുകൊണ്ട് കിഡ്‌നി സ്റ്റോണ് അത്ര നിസ്സാരമായി കാണുകയുമരുത്.

ജര്‍മനി കേരളത്തില്‍ ഒരു കാട് വളര്‍ത്തുന്നു - വോള്‍ഫ് ഗാങ്ങ്

വയനാട്ടിലേക്കുള്ള ദീര്‍ഘയാത്ര ഏതാണ്ടു ഗാഢമായ വനപ്രകൃതിയെ കടന്നുപോകുന്നു. വലിയ ഉയര്‍ച്ചകള്‍ തുടങ്ങും മുന്‍പ് ഞങ്ങള്‍ അടിവാരത്തില്‍ അപൂര്‍വ സസ്യജാലങ്ങളുടെ ഒരു ശേഖരം സന്ദര്‍ശിച്ചു. പേരിയയില്‍ താമസമാക്കിയ ജര്‍മന്‍ പ്രകൃതി ഉപാസകനായ വോള്‍ഫ് ഗാങ്ങിന്‍റെ ആശ്രമമാണിത്. കുറെ വര്‍ഷമായി ഈ വന്യതയില്‍ തന്‍റെ ലതാപുഷ്പങ്ങളെ ലാളിച്ചും സ്‌നേഹിച്ചും വോള്‍ഫ് ഗാങ് കഴിഞ്ഞുപോരുന്നു. സസ്യങ്ങളുടെയും ഒൌഷധചെ്ചടികളുടെയും പരിലാളനത്തിനുപുറമെ നഷ്ടപ്പെട്ട ധാന്യവിത്തുകള്‍ ശേഖരിച്ച്, പരിരക്ഷിച്ചു പുനര്‍വ്യാപനം നടത്തുകയാണ് അദ്ദേഹത്തിന്‍റെ മറ്റൊരു പദ്ധതി. വോള്‍ഫ് ഗാങ്ങിന് പേരിയക്കാരിയായ ഭാര്യയുണ്ട്. ആശ്രമപ്രാന്തത്തിലെ തെളിനീര്‍ ചോലയില്‍ ഒരു മുങ്ങിക്കുളി... കൊടിയവേനലില്‍ വലിയ ക്ഷീണശാന്തിയായി...(എന്‍റെ കേരളം_ രവീന്ദ്രന്‍)അന്തരിച്ച സാഹിത്യകാരന്‍ രവീന്ദ്രന്‍റെ യാത്രയായ എന്‍റെ കേരളത്തില്‍ വയനാട്ടിലെ സായ്പിനെക്കുറിച്ചു വായിച്ച്, ചുരം കയറുന്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. വനങ്ങള്‍ നശിച്ചെങ്കിലും വയനാടന്‍ പ്രകൃതിക്ക് ഇപ്പൊഴും കാര്യമായ മാറ്റം വന്നിട്ടില്ല. പ്രഭാതമേറെ കഴിഞ്ഞിട്ടും കോടമഞ്ഞിനുപോലും മടങ്ങാന്‍ മനസ്സുവരുന്നിലെ്ലന്നു തോന്നും. പേരിയ ടൗണിലെത്തുന്പോള്‍ തോന്നില്ല, ഇത്രവലിയൊരു നിധികുംഭം ഒളിപ്പിച്ചുവച്ചാണ് ഈ ചെറുപട്ടണം കഴിയുന്നതെന്ന്. ഇരുപത്തിമൂന്നാം വയസ്സില്‍ ബര്‍ലിന്‍ മതില്‍ കടന്ന് വോള്‍ഫ് ഗാങ്, വയനാടന്‍ ചുരംകയറിയെത്തിയത് ഇവിടത്തെ വനസന്പത്ത് വിദേശത്തേക്കു കടത്താനായിരുന്നില്ല. ഗുരുകുലത്തിലേക്ക് സ്വാഗതം ചെയ്തുള്ള ബോര്‍ഡ് കാണാം. ഒരുനിമിഷം _ ഇവിടെ അനുഭവപ്പെടുന്ന പ്രശാന്തിയും കുളിര്‍മയും സൂക്ഷ്മാല്‍ സൂക്ഷ്മമായ ഒരുതുണ്ടു മഴക്കാടിന്‍റേതാണ്. മഴക്കാട്... കരയിലെ ഏറ്റവും പഴക്കമുള്ള, ഏറ്റവും സന്പന്നമായ, ഏറ്റവും വൈവിധ്യമുള്ള, ഏറ്റവും സങ്കീര്‍ണമായ ജൈവസമൂഹം. ഇതിലെ സസ്യ_ജന്തുജാലങ്ങളെ ആശ്രയിച്ചാണ് ഭൂമിയില്‍ മനുഷ്യന്‍റെ നിലനില്‍പ്പും ക്ഷേമവും. ഈ ചെടികളോടും മൃഗങ്ങളോടും സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ക്കിവിടേക്കു സ്വാഗതം. 

പ്രവേശനകവാടത്തില്‍ തന്നെ ആശ്രമത്തിന്‍റെ നയം വ്യക്തമാക്കിയിട്ടുണ്ട്. ഗുരുകുലം... ശ്രീനാരായണ ഗുരുവിന്‍റെ ആശയത്തില്‍ താല്‍പര്യം തോന്നി നാല്‍പതു വര്‍ഷംമുന്‍പ് വോള്‍ഫ് ഗാങ് സ്ഥാപിച്ചതാണ് ഈ ആശ്രമം. അന്‍പതേക്കര്‍ കാടിനുള്ളില്‍ ചെറുതായ നാലഞ്ച് ഓടുമേഞ്ഞ കെട്ടിടങ്ങള്‍. നാരായണഗുരുവിന്‍റെ ശിഷ്യരായിരുന്ന നടരാജ ഗുരുവിന്‍റെ ശിഷ്യനായാണ് വോള്‍ഫ് ഗാങ് ഇവിടെയെത്തുന്നത്. ഏഴ് ഏക്കറില്‍ തുടങ്ങി ഇപ്പോള്‍ തപോവനം അന്‍പതേക്കറിലേക്കുവളര്‍ന്നു. അന്‍പതേക്കറിലേക്കു വളര്‍ന്നത് ശരിക്കും കാടാണ്. തരിശായി കിടന്നിരുന്ന സ്ഥലത്ത് സ്വാഭാവികവനം വളരാന്‍ അനുവദിക്കുകയാണ് ഇദ്ദേഹം ചെയ്തത്. ബര്‍ലിന്‍ മതില്‍ കടന്ന് പേരിയയില്‍ ജര്‍മനിയിലെ ബര്‍ലിനില്‍ ഡോക്ടറായിരുന്ന കാള്‍ എഡ്‌വര്‍ത്തിന്‍റെ മൂത്ത മകനായിരുന്ന വോള്‍ഫ് ഗാങ്ങിന് സുവോളജി ബിരുദ കോഴ്സിനു പഠിക്കുന്പോഴാണ് ലോകമൊന്നു ചുറ്റിയടിക്കാന്‍ താല്‍പര്യം തോന്നിയത്. ആദ്യം എത്തിയത് ഇന്ത്യയിലായിരുന്നു. ഉത്തരേന്ത്യയില്‍ ഒരുമാസം കഴിഞ്ഞപ്പൊഴേക്കും ഇവിടങ്ങ് ശരിക്കുപിടിച്ചു. ഡല്‍ഹിയിലെ ജീവിതമാണ് ഇന്ത്യ വിട്ടുപോകാതിരിക്കാന്‍ വോള്‍ഫ് ഗാങ്ങിനെ പ്രേരിപ്പിച്ചത്. ഒരുവര്‍ഷത്തെ അവധികഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അച്ഛനോട് ആദ്യം പറഞ്ഞത് ഞാന്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കുകയാണെന്നാണ്. നാലുമക്കളുടെ അച്ഛനായ എഡ്‌വേഡിന് അതുള്‍ക്കൊള്ളാന്‍ പറ്റിയില്ല. അമ്മ ഹിസ്ഗാഥും മകനെ ആവുന്നത്ര പിന്തിരിപ്പിക്കാന്‍ നോക്കി. കാരണം മൂത്തമകനാണ് അറിയാത്തൊരു നാട്ടിലേക്ക് ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചുപോകുന്നത്. പഠനം പൂര്‍ത്തിയാക്കാതെ വോള്‍ഫ് ഗാങ് യാത്രതിരിച്ചു. പോരാന്‍നേരം അച്ഛന്‍ പറഞ്ഞു, പണത്തിനു വേണ്ടി ഇങ്ങോട്ടു വിളിക്കേണ്ടെന്ന്. പക്ഷേ, ഇന്ത്യയില്‍ ജീവിക്കാനുള്ള ഒരു വരുമാനമാര്‍ഗം വോള്‍ഫ് ഗാങ് കണ്ടുവച്ചിരുന്നു.വോള്‍ഫ് ഗാങ്ങിന്‍റെ ബന്ധുവിനു പശ്ചിമ ജര്‍മനിയില്‍ ആര്‍ട് ഗ്യാലറിയുണ്ടായിരുന്നു. കോഫി ഷോപ്പിനോടനുബന്ധിച്ചുള്ള ഈ ഗ്യാലറിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കരകൗശല വസ്തുക്കള്‍ കയറ്റിയയക്കാനുള്ള കരാര്‍ തയാറാക്കിയാണ് വോള്‍ഫ് ഗാങ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. കച്ചവടം പൊടിപൊടിച്ചപ്പോള്‍ ബന്ധു കാലുമാറി. അങ്ങോട്ടയയ്ക്കുന്നതു മാത്രമേയുണ്ടായുള്ളൂ. തിരിച്ച് പണമൊന്നും വരാതായി. അതോടെ കച്ചവടം ഉപേക്ഷിച്ചു. 

കൈയിലുണ്ടായിരുന്ന പണവും കൊണ്ട് ദക്ഷിണേന്ത്യയിലേക്കു തിരിച്ചു. ആദ്യമെത്തിയത് ബാംഗ്ളൂര്‍. ബാംഗ്ളൂരില്‍ നിന്നു പരിചയപ്പെട്ട ഒരാള്‍ വോള്‍ഫ് ഗാങ്ങിനെ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടെ ആനന്ദാശ്രമത്തിലെത്തിച്ചു. അവിടുത്തെ ജീവിതരീതിയോട് ആദ്യം പൊരുത്തപ്പെടാന്‍ പറ്റിയില്ലെങ്കിലും മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്തൊരു ശാന്തി കിട്ടിത്തുടങ്ങി. 

ആശ്രമത്തിലെത്തിയ ഒരു സ്വാമി ശ്രീനാരായണ ഗുരുവിനെക്കുറിച്ചു പറഞ്ഞുകൊടുത്തു. നാരായണഗുരുവിന്‍റെ ശിഷ്യനായ നടരാജഗുരുവിന്‍റെ ശിഷ്യനായിരുന്നു ആ സ്വാമി. അദ്ദേഹത്തോടൊപ്പം വര്‍ക്കലയിലേക്കു പുറപ്പെട്ടു. നടരാജഗുരു ചോദിച്ചു: ‘കൂടെ നില്‍ക്കാന്‍ താല്‍പര്യമുണ്ടോ? അങ്ങനെ ആശ്രമവാസിയായി. നടരാജ ഗുരു ശിഷ്യന്‍മാരെ നാനാഭാഗത്തേക്കും പറഞ്ഞയയ്ക്കുന്ന സമയമായിരുന്നു അത്. വയനാട്ടില്‍ ചുമതല വോള്‍ഫ് ഗാങ്ങിനായിരുന്നു. പേരിയയില്‍ കുടിയേറ്റം നടക്കുന്ന കാലമാണത്. തോര്‍ത്തുമുണ്ടുടുത്ത് കുറെപ്പേര്‍ മണ്‍വെട്ടിയും വെട്ടുകത്തിയുമായി മണ്ണിനോടു മല്ലിടുന്നതാണ് അദ്ദേഹം ഇവിടെ എത്തുമ്പോള്‍ കാണുന്നത്. 

ഗുരുവിന്‍റെ പേരില്‍ ഏഴ് ഏക്കര്‍ സ്ഥലം വാങ്ങി. ആദിവാസികളെ കൂടെക്കൂട്ടി ആശ്രമത്തിന്‍റെ പണി തുടങ്ങി; മണ്‍കട്ടകൊണ്ട്. പുല്ലുമേഞ്ഞ് വീട്. സമീപത്തുള്ളവരെല്ലാം കാടുവെട്ടിത്തെളിച്ചപ്പോള്‍ വോള്‍ഫ് ഗാങ് കാടറിയാതെ അവിടെ താമസിക്കുകയായിരുന്നു. ഉണങ്ങിവീണ മരം കൊണ്ടാണ് എല്ലാമുണ്ടാക്കിയത്. കുടിയേറ്റക്കാര്‍ കപ്പയും പുല്‍ത്തൈലവും വിറ്റുകിട്ടുന്ന പണം കൊണ്ടു ജീവിതം പുഷ്ടിപ്പെടുത്തിയപ്പോള്‍ വോള്‍ഫ് ഗാങ്ങിന്‍റെ ആശ്രമത്തിനു ചുറ്റും കാടു വളരുകയായിരുന്നു. ഇപ്പോള്‍ 50 ഏക്കര്‍ സ്ഥലമാണ് ഗുരുകുലത്തിനുള്ളത്. പ്രകൃതിയുടെ മടിത്തട്ടിലെ ആശ്രമം എന്ന പുരാണസങ്കല്‍പ്പം യാഥാര്‍ഥ്യമായിരിക്കുകയാണ് ഇവിടെ. അന്തേവാസികളായി കുറച്ചു മനുഷ്യര്‍ മാത്രമേയുള്ളൂവെങ്കിലും ആയിരക്കണക്കിനു ജീവികള്‍ വേറെയുണ്ട്. പാമ്പില്‍ രാജവെമ്പാല വരെ ഈ പറമ്പില്‍ ഇഴഞ്ഞുനീങ്ങുന്നത് ഇവിടുള്ളവര്‍ കാണാറുണ്ട്. സ്വാമി തന്നെ പലതവണ കണ്ടിട്ടുണ്ട്. കാടുവളര്‍ന്നതോടെ പക്ഷി, പൂമ്പാറ്റകളുടെ എണ്ണം കൂടി. കാട്ടുമൃഗങ്ങളും ധാരാളം. 

വയനാട്ടിലെ കാടിന്‍റെ വിസ്തൃതി കുറയാന്‍ തുടങ്ങിയതോടെ പലതും തപോവനത്തിലേക്കു കുടിയേറി. കാട്ടില്‍ ഭക്ഷണം കിട്ടാതെയാകുമ്പോള്‍ ആന കൂട്ടത്തോടെയിറങ്ങും. മുന്‍പ് വൈദ്യുതി വേലിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതൊന്നുമില്ല. കൃഷിയെല്ലാം ആന നശിപ്പിക്കുമ്പോഴും സ്വാമി ഒന്നും പറയില്ല. അതുപോലെയാണു കുരങ്ങന്‍മാരും. അപൂര്‍വ സസ്യങ്ങളുടെ തോട്ടത്തിലേക്കു കടക്കുമ്പോള്‍ മാത്രമേ കുരങ്ങിനെ ഓടിക്കുകയുള്ളൂ. വിശക്കുന്നതുകൊണ്ടാണ് അവ ചെടിതിന്നാന്‍ വരുന്നതെന്ന് സ്വാമിക്ക് ഉറപ്പ്. അവധിദിവസമൊഴികെ ആര്‍ക്കും ഇവിടേക്കു കടന്നുവരാം. വിലക്കോ പ്രവേശന ഫീസോ ഇല്ല. കാടിന്‍റെ ശാന്തതയ്ക്കു തടസ്സമുണ്ടാക്കരുതെന്നു മാത്രം. വിനോദ സഞ്ചാരത്തിന് നാട്ടിലെത്തുന്നതു പോലെയുള്ള വേഷത്തിലല്ല വോള്‍ഫ് ഗാങ്ങുള്ളത്. പച്ച തോര്‍ത്തുടുത്ത്, പരുത്തിയുടെ കുപ്പായമിട്ട സാധാരണക്കാരനൊരാള്‍. നാല്‍പതു വര്‍ഷം കൊണ്ട് മലയാളം എഴുതാനും വായിക്കാനും അതിലും ഭംഗിയായി സംസാരിക്കാനും പഠിച്ചിരിക്കുന്നു. വിവാഹംകഴിച്ചത് ഇവിടെ നിന്നു തന്നെയാണ്; ലീലാമ്മ. കോട്ടയംകാരിയാണ്. കുടുംബസമേതം വയനാട്ടില്‍ വന്നു. നല്ലോരു കഥാപ്രസംഗക്കാരിയായിരുന്നു. കഥാപ്രസംഗം പരിശീലിക്കാന്‍ സ്ഥലംതേടിയാണ് ആശ്രമത്തില്‍ വന്നത്. പിന്നെ ഇവിടത്തെ ആളായി. മുപ്പതുവര്‍ഷം മുന്‍പ് ഇദ്ദേഹത്തിന്‍റെ ഭാര്യയുമായി. രണ്ടുമക്കള്‍. സാന്തിയ, അന്ന. സാന്തിയ ബാംഗ്ളൂരില്‍ അധ്യാപകനാണ്. അന്ന സൈക്കോളജി അധ്യാപികയാണ്. ബാംഗ്ളൂരിലാണു ജോലി. ബുദ്ധിവികാസം വരാത്ത കുട്ടികള്‍ക്കായി വയനാട്ടിലെവിടെയെങ്കിലും സ്കൂള്‍ തുടങ്ങണമെന്ന ആഗ്രഹത്തിലാണവര്‍. 

ശ്രീനാരായണ ഗുരുവിന്‍റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വിശ്വാസം മാത്രമേ ഇവിടെയുള്ളൂ. 30 വര്‍ഷം മുന്‍പ് അദ്ദേഹം ഇന്ത്യന്‍ പൗരത്വമെടുത്തു. എല്ലാ മാസവും ശ്രീനാരായണഗുരുവിന്‍റെ അര്‍ച്ചനയുണ്ടാകും. അതിനായി മറ്റ് ആശ്രമത്തില്‍ നിന്നുള്ളവരും വരും. കുറച്ചു മുന്‍പ് ഗുരു മുനി നാരായണ പ്രസാദ് ഇവിടെ വന്നു തങ്ങിയിരുന്നു. കുറെ ദിവസങ്ങള്‍ക്കുശേഷമാണു പോയത്. വയനാടന്‍ കാടുകളില്‍ പോലും അപ്രത്യക്ഷമായ ആയിരക്കണക്കിന് ഔഷധസസ്യങ്ങള്‍ നല്ല പച്ചപ്പോടെയാണ് ഇവിടെ വളരുന്നത്. എല്ലാറ്റിനു മുകളിലും പേരും ശാസ്ത്രീയ നാമവുമുണ്ട്. സുവോളജിയും ബോട്ടണിയും പഠിക്കുന്ന ഒട്ടേറെ വിദ്യാര്‍ഥികള്‍ എന്നും ഇവിടെ വരാറുണ്ട്. ചിലര്‍ ഏറെനാള്‍ തങ്ങിയ ശേഷമേ മടങ്ങൂ. അതിഥിയായി എത്തുന്നവര്‍ക്കു താമസിക്കാന്‍ ചെറുവീട് മൂന്നെണ്ണമുണ്ട്. ഒന്നിന്‍റെ പണി പൂര്‍ത്തിയാകുന്നേയുള്ളൂ. നടരാജഗുരുവിന്‍റെ ശിഷ്യന്‍മാര്‍ ഇടയ്ക്കു താമസിക്കാന്‍ വരും. സന്നദ്ധ സേവനത്തിനാണ് അവരിവിടെ വരുന്നത്. പ്രകൃതിയെ അറിയാന്‍ ഒരു കോഴ്സ് തുടങ്ങാനുള്ള ഒരുക്കത്തിലാണു ഗുരുകുലം. കോഴ്സിനു ചേരുന്നവര്‍ സ്വന്തമായി ആശ്രമം നിര്‍മിച്ച്, ഭക്ഷണമെല്ലാം പാചകംചെയ്തു താമസിക്കേണ്ടി വരും. ഭൂമിയെക്കുറിച്ചു പഠിക്കുകയെന്ന കോഴ്സില്‍ പ്രകൃതിയുമായി ബന്ധപ്പെട്ട എല്ലാം ഉണ്ടാകും. അടുത്ത വര്‍ഷത്തോടെ കോഴ്സ് തുടങ്ങാന്‍ സാധിക്കുമെന്നാണ് സ്വാമിയുടെ പ്രതീക്ഷ. 

എന്തിനീ ഉദ്യാനം ഓരോ സെക്കന്‍ഡിലും മൂന്നേക്കര്‍ മഴക്കാട് മനുഷ്യന്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നുമിനിറ്റ് കടന്നുപോകുമ്പോള്‍ ഒരു സസ്യമോ മൃഗമോ എന്നെന്നേക്കുമായി അപ്രത്യക്ഷമാകുന്നു. പശ്ചിമഘട്ടത്തിലെ മഴക്കാടുകളിലെ അപൂര്‍വ സസ്യങ്ങളില്‍ കുറച്ചെങ്കിലും ഭാവി തലമുറയ്ക്കായി നിലനിര്‍ത്താനുള്ള ഒരെളിയ ശ്രമമാണ് ഈ സസ്യോദ്യാനം. വിദേശത്തു നിന്നു വന്ന് സ്വദേശിയായ ഒരാള്‍ക്ക് ഈ സത്യം മനസ്സിലായിട്ടും നാം അതിന്‍റെ ഗൗരവം അറിയുന്നുണ്ടോ? ഒരുമരം വെട്ടാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നെങ്കില്‍, അതിനു മുന്‍പ് ഇവിടെ വരണം. എന്നിട്ടു തീരുമാനിക്കൂ... ആ മരം വേരോടെ പിഴുതെറിയണോ എന്ന്.

16/11/2014

പ്രിഥ്വിരാജ് ചൗഹാന്‍

അഫ്ഗാനിസ്ഥാനില്‍ 'മുഹമ്മദ് ഗോറി' എന്ന സുല്‍ത്താന്റെ ശവ കുടീരമുണ്ട്. അത് സന്ദര്‍ശിക്കാന്‍ വരുന്ന അഫ്ഗാന്‍കാര്‍ സന്ദര്‍ശനത്തിന് മുന്‍പായി ചെയു‌ന്ന ഒരു കാര്യമുണ്ട്. ഗോറിയുടെ ശവ കുടീരത്തിന് താഴെയായുള്ള മറ്റൊരു വ്യക്തിയുടെ മൃതി കുടീരത്തില്‍ ദേഷ്യത്തോടെ കാലുകള്‍ കൊണ്ട് അമര്‍ത്തി ചവിട്ടുക എന്ന കാര്യം. ആ മൃതി മണ്ഡപത്തെ എങ്ങനെയെല്ലാം അവഹേളിക്കാമോ അതിനാവുന്നതെല്ലാം അവര്‍ ചെയ്യുന്നു.

എ.ഡി. 1192 വരെ, തന്‍റെ മരണം വരെ, ഡല്‍ഹിയുടെ സിംഹാസനത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും നിരന്തരമുണ്ടായ വൈദേശിക ആക്രമണങ്ങളില്‍ നിന്ന് കാത്തു സൂക്ഷിച്ച പ്രിഥ്വിരാജ് ചൗഹാന്റെ ഭൌതികാവഷിഷ്ടങ്ങളുടെ നേര്‍ക്കാണ് അഫ്ഗാന്‍കാര്‍ തങ്ങളുടെ അവജ്ഞതയുടെ വിഷം തുപ്പുന്നത്.

ഞാന്‍ പഠിച്ച ചരിത്രം എന്നോട് പറഞ്ഞത് പ്രിഥ്വിരാജ് ചൗഹാന്‍ സ്വന്തം കൈ രേഖ പോലെ കാത്തു സൂക്ഷിച്ച ഹിന്ദുസ്ഥാനത്തിന്റെ സാമ്രാജ്യത്തിലേക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഹമ്മദ് ഗോറി രണ്ടു വട്ടം പട നയിച്ചെത്തി എന്നാണ്.

എ.ഡി. 1191 -ല്‍ നടന്ന ആദ്യത്തെ യുദ്ധത്തില്‍ ഗോറിയുടെ സൈന്ന്യം ഭാരതത്തിന്റെ രജപുത്രന്മാരോട് ദയനീയമായി പരാജയപ്പെട്ടു. അമ്പേ പരാജയപ്പെട്ട മുഹമ്മദ് ഗോറിയെ അഫ്ഗാനിസ്ഥാനിലെ മലനിരകളില്‍ എവിടെയെങ്കിലും പോയി അഭയം പ്രാപിച്ചു കൊള്ളുവാന്‍ പറഞ്ഞ് പ്രിഥ്വിരാജ് ചൗഹാന്‍ വെറുതെ വിട്ടു. ഭിക്ഷയായി ലഭിച്ച ജീവും കൊണ്ട് ഗോറി മരുഭൂമികളിലെക്കു പലായനം ചെയ്തു.....

ഇനി, ഇന്ത്യയുടെ ചരിത്രം എഴുതിയ ബ്രിടീഷുകാരും, മിഷനറിമാരും, മതേതരക്കാരും, മാര്‍ക്സിസ്റ്റ്കാരും പറയാതെ വച്ച കഥ...
അതിനു ശേഷം 15 വട്ടം കൂടി ഗോറി ഭാരതത്തെ ആക്രമിച്ചു. എല്ലാറ്റിലും രജപുത്ര സൈന്ന്യം ഗോറിയെ പരാജയപ്പെടുത്തുകയും ചെയ്തു. 17-ആം വട്ടം ഗോറി വിജയം കണ്ടു. അതും ചതിവിലൂടെ. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ മാത്രം യുദ്ധം ചെയ്യുന്ന ഹിന്ദു സംസ്ക്കാരം അറിവുണ്ടായിരുന്ന ഗോറി ഉദയത്തിനു മുന്‍പേ പ്രിഥ്വിരാജിന്‍റെ സൈന്യത്തെ കടന്നാക്രമിച്ചു. സുശക്തമായിരുന്ന ഹിന്ദുസ്താനതിന്ടെ സാമ്രാജ്യത്തിലേക്ക് അങ്ങനെ ആദ്യമായി, ചതിവിലൂടെ ഇസ്ലാമിക അധിനിവേശത്തിന്റെ വാതില്‍ തുറക്കപ്പെട്ടു.....

ദേഹമാസകലം ചങ്ങലകള്‍ കൊണ്ട് വരിഞ്ഞു മുറുക്കി തന്‍റെ മുന്നില്‍ യുദ്ധ തടവുകാരനായി നിര്‍ത്തപ്പെട്ട പ്രിഥ്വിരാജ് ചൗഹാന്റെ മുമ്പില്‍ മുഹമ്മദ് ഗോറി വിജയിയുടെ ചിരിയോടെ നിന്നു.
16 വട്ടം തന്‍റെ വാളിന്‍തുമ്പത്ത് നിന്നു കനിവിന്റെ ഭിക്ഷ നല്‍കി വിട്ടയച്ച ഗോറിയുടെ മുന്‍പില്‍ ഉയര്‍ത്തിപ്പിടിച്ച ശിരസോടെ, രജപുത്രന്റെ രക്തം ഞരമ്പിലോടുന്ന ധീരനായ പ്രിഥ്വിരാജ് ചൌഹാനും നിന്നു. തടവുകാരനോട് ശിരസ്സ്‌ താഴ്ത്തി പിടിക്കാന്‍ ഗോറി ആക്രോശിച്ചു. ആത്മാഭിമാനത്തിന്റെ ആള്‍രൂപമായ പ്രിഥ്വിരാജ് ചൗഹാന്‍ തന്‍റെ തീഷ്ണമായ ദൃഷ്ടി ഗോരിയില്‍ നിന്നു പിന്‍വലിച്ചതെയില്ല....

അഗ്നി കൊണ്ട് ചുട്ടു പഴുപ്പിച്ച ഒരു ഇരുമ്പ് ദണ്ട് കുത്തിയിറക്കി പ്രിഥ്വിരാജിന്‍റെ കാഴ്ച കവര്‍ന്നെടുത്തു കൊണ്ടാണ് 16 വട്ടം തന്നെ കൊല്ലാതെ വിട്ടയച്ച ധീരനായ ശത്രുവിനോട് ഗോറി പകവീട്ടിയത്.

അതിനു ശേഷമുള്ള കഥ ഒരുപാടു വട്ടം നമ്മള്‍ കേട്ട് പരിച്ചയിച്ചതാണ്...
ചന്ദ് ബര്‍ദായ് എന്ന പ്രിഥ്വിരാജിന്‍റെ സുഹൃത്ത്‌ അദേഹത്തെ കാണാന്‍ എത്തിയപ്പോള്‍, കണ്ണ് കാണാതെ ശബ്ദം കൊണ്ട് മാത്രം ലക്‌ഷ്യം ഭേദിക്കുന്ന ആയോധന വിദ്യ പ്രിത്വിരാജിനു അറിയാമെന്ന് ചന്ദ് ബര്‍ദായ് ഗോറിയോട് പറഞ്ഞു. അത് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ച ഗോറി സന്നാഹങ്ങള്‍ എല്ലാം ഒരുക്കി അന്ധനായ പ്രിഥ്വിരാജ് ചൌഹാനെ അവിടേക്ക് കൊണ്ട് വന്നു. ഒരു മണി മുഴങ്ങുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അവിടേക്ക് ലക്‌ഷ്യം വയ്ക്കണമെന്നാണ് പ്രിഥ്വിരാജ് ചൌഹാനെ അറിയിച്ചിരുന്നത്. അത് പ്രകാരം "മണി മുഴക്കുക!!!" എന്ന് മുഹമ്മദ് ഗോറി ഉത്തരവിട്ടപ്പോള്‍ അയാളുടെ ശബ്ദം കേട്ട ദിശയിലേക്ക് തന്നെ പ്രിഥ്വിരാജ് ചൗഹാന്‍ അസ്ത്രമെയ്തു ഗോറിയുടെ ശിരസ്സ്‌ പിളര്‍ന്നു അയാളെ വധിച്ചു. അഫ്ഗാന്‍സൈന്ന്യതാല്‍ തേജോവധം ചെയ്യപ്പെടുന്നതിന് മുന്‍പായി ബര്‍ദായ് യും പ്രിഥ്വിരാജ് ചൌഹാനും പരസ്പരം ഇരുവരുടെയും ജീവനെടുത്തു....

മുഹമ്മദ് ഗോറിയുടെ ഇരിപ്പിടത്തിന്റെ കൃത്യമായ സ്ഥാനം ഒരു കവിതയിലൂടെ ചന്ദ് ബര്‍ദായ് പ്രിഥ്വിരാജ് ചൌഹാന് വെളിവാക്കി കൊടുക്കുകയായിരുന്നു എന്നും ചരിത്രം പറയുന്നു.....

ഏതായാലും, താന്‍ ദയവു നല്‍കി വിട്ടയച്ചിട്ടും ചതിവിലൂടെ തന്നെ കീഴ്പ്പെടുത്തിയ മുഹമ്മദ് ഗോറിക്ക് ഭാരതത്തിന്റെ വീരനായ പുത്രന്‍ അങ്ങനെ മരണ ശിക്ഷ വിധിച്ചു...

പ്രിഥ്വിരാജ് ചൗഹാന്‍ എന്ന ആ വീരനായ യോദ്ധാവ് അങ്ങനെ വീര മൃത്യു വരിക്കുമ്പോള്‍. അദ്ദേഹത്തിന് പ്രായം എത്രയുണ്ടായിരുന്നെന്നോ.....

23 വയസ്സ്....
അതെ... ഭാരത മാതാവിന്റെ ആ ഉജ്വലനായ പുത്രന്‍ ജീവിച്ചത് വെറും 23 വയസ്സ് വരെ മാത്രമാണ്.....

ഹിന്ദുസ്ഥാനത്തിന്‍റെ പശ്ചിമ ദിക്കിനെ അധിനിവേശങ്ങളില്‍ നിന്നു കാത്തു സൂക്ഷിച്ച പ്രിഥ്വിരാജ് ചൗഹാന്‍ എന്ന കരുത്തനായ രജപുത്ര രാജകുമാരന്‍റെ ഓര്‍മ്മകള്‍ അങ്ങനെ ഓരോ ഭാരതീയന്റെ ഉള്ളിലും നിറഞ്ഞു കത്തുന്ന അന്ഗ്നിയായി ഞരമ്പുകളിലെ തുടിപ്പായി നിലനില്‍ക്കട്ടെ.... ഇനിയും ഒരായിരം വര്‍ഷം.......

ഒരായിരം വര്‍ഷം.....
വന്ദേ മാതരം,,

The Meaning of Life !!!

I must share this beautiful message which I wanted everyone to know the meaning of life !!!

A man died...

When he realized it, he saw God coming closer with a suitcase in his hand.

Dialog between God and Dead Man:

God: Alright son, it’s time to go

Man: So soon? I had a lot of plans...

God: I am sorry but, it’s time to go

Man: What do you have in that suitcase?

God: Your belongings

Man: My belongings? You mean my things... Clothes... money...

God: Those things were never yours, they belong to the Earth

Man: Is it my memories?

God: No. They belong to Time

Man: Is it my talent?

God: No. They belong to Circumstance

Man: Is it my friends and family?

God: No son. They belong to the Path you travelled

Man: Is it my wife and children?

God: No. they belong to your Heart

Man: Then it must be my body

God: No No... It belongs to Dust

Man: Then surely it must be my Soul!

God: You are sadly mistaken son. Your Soul belongs to me.

Man with tears in his eyes and full of fear took the suitcase from the God's hand and opened it...

Empty...

With heartbroken and tears down his cheek he asks God...

Man: I never owned anything?

God: That’s Right. You never owned anything.

Man: Then? What was mine?

God: your MOMENTS. 

Every moment you lived was yours.

Life is just a Moment.

Live it...
Love it...
Enjoy it...