29/03/2016

ഗുരുതരമായ ഒരു കുറ്റകൃത്യത്തേക്കുറിച്ചുള്ള മുന്നറിയിപ്പാണിത്

കേരളത്തിലിന്നു നടക്കുന്ന ഗുരുതരമായ ഒരു കുറ്റകൃത്യത്തേക്കുറിച്ചുള്ള മുന്നറിയിപ്പാണിത്. വ്യക്തമായ ചില അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള സംശയങ്ങളും, ഊഹങ്ങളും ഇതിലുൾപ്പെടുമെങ്കിലും ജാഗ്രത പാലിക്കാൻ ഏവരെയും ക്ഷണിക്കുന്നു.

ഈയിടെ (3 ആഴ്ച്ചകൾക്കു മുൻപേ) ഞാൻ ഒരു സിം കാർഡ് വാങ്ങുകയുണ്ടായി. ഫോട്ടോയും, ഒപ്പം അഡ്രസ് പ്രൂഫ് ആയി എന്റെ ഫോട്ടോ പതിച്ച എസ് എസ് എൽ സി ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയുമാണ്‌ കൊടുത്തത്. എന്നാൽ ഒരാഴ്ചയോളമായിട്ടും ആക്ടിവേഷൻ ലഭിക്കാതിരുന്നപ്പോൾ റീടെയിലറുമായി ബന്ധപ്പെട്ടു. അവർ പറഞ്ഞത്, ഞാൻ നൽകിയ അഡ്രസ് പ്രൂഫ് ക്ലിയർ അല്ലെന്നും, അതു കൊണ്ട് അതു റിജക്ട് ചെയ്തു, പകരം മറ്റേതെങ്കിലും അഡ്രസ് പ്രൂഫ് കൊടുക്കണമെന്നുമാണ്‌. എസ് എസ് എൽ സി ബുക്കിന്റെ തന്നെ ഇനിയും വ്യക്തമായ കോപ്പി പോരേ എന്നു ചോദിച്ചപ്പോൾ, അത് ഒരിക്കൽ റിജക്ട് ചെയ്തതു കൊണ്ട് വീണ്ടും അതു തന്നെ കൊടുക്കാൻ പറ്റില്ല വേറേ ഐ ഡി പ്രൂഫ് വേണമെന്നാണ്‌ അവരുടെ ആവശ്യം. എന്നാൽ ഞാൻ വോഡഫോണിന്റെ കസ്റ്റമർ കെയറിൽ വിളിച്ചു ചോദിച്ചപ്പോൾ, അവർ പറഞ്ഞത്, ആദ്യം കൊടുത്ത രേഖ വ്യക്തമല്ലെങ്കിൽ, അതേ രേഖ തന്നെ വ്യക്തമായതു കൊടുത്താൽ മതി, മറ്റൊരു ഐ ഡി യുടെ ആവശ്യമില്ല എന്നാണ്‌.

കൂടുതൽ വ്യക്തതയോടെ എസ് എസ് എൽ സി ബുക്കിന്റെ തന്നെ മറ്റൊരു കോപ്പിയെടുത്ത് നൽകി വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പൊഴും, റിജക്ട് ചെയ്തു ഇനിയും മറ്റൊരു ഐ ഡി പ്രൂഫ് ഒപ്പിട്ടു നൽകാനാണ്‌ ഏജന്റിന്റെ ആവശ്യം!

ഞാൻ പറഞ്ഞു, എനിക്ക് കണക്ഷൻ ആവശ്യമില്ല. ഞാൻ നൽകിയ രേഖകൾ മടക്കി നൽകിയാൽ മതിയാകുമെന്ന്. അപ്പോഴുണ്ട്, ആദ്യമേ കൊടുത്ത രണ്ടു ഡോക്യുമെന്റ്സും നിരസിച്ചു എന്നല്ലാതെ, അവ തിരികെയെത്തിയിട്ടില്ലെന്നും, അത് എവിടെയാണെന്നറിയില്ലെന്നുമാണുത്തരം. ഞാൻ പറഞ്ഞു ശരി, ഞാനിതാ ഇരുപത്തിനാലു മണിക്കൂർ സമയം തരുന്നു. അതിനുള്ളിൽ ഞാൻ നൽകിയ മുഴുവൻ രേഖകളും മടക്കി നൽകാത്ത പക്ഷം ഇരുപത്തിയഞ്ചാം മണിക്കൂറിൽ ഇവിടുത്തെ ലോക്കൽ പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തു കൊണ്ട് ഞാനെന്റെ പണി തുടങ്ങുമെന്ന്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ, “എവിടെയാണെന്ന് അറിയില്ല” എന്നു പറഞ്ഞ മുഴുവൻ രേഖകളും, വോഡഫോണിന്റെ എറണാകുളം ഓഫീസിലാണെന്ന്‌ അവകാശപ്പെട്ട രജിസ്ട്രേഷൻ ഫോം അടക്കം അവരെനിക്കു മടക്കി നൽകി!

ഇത് ആസൂത്രിതമായ ഒരു പദ്ധതിയാണ്‌. സാധാരണഗതിയിൽ, ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകുന്ന ഒരു അഡ്രസ് പ്രൂഫ് നിരാകരിച്ചു എന്നു പറഞ്ഞാൽ നാം സ്വാഭാവികമായും മറ്റൊന്നു നൽകി കണക്ഷൻ സ്വന്തമാക്കാനേ ശ്രമിക്കുള്ളൂ. ആദ്യം കൊടുത്ത രേഖകൾ തിരികെ വാങ്ങാൻ പലരും മിനക്കെടാറില്ല. എന്നാൽ നാം കയ്യൊപ്പിട്ട ഇത്തരം രേഖകൾ എങ്ങോട്ടാണ്‌ പോകുന്നത്? അവ എന്തിനാണ്‌ ഉപയോഗിക്കുന്നത് എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ?

ഇന്നു കേരളത്തിൽ എത്ര ലക്ഷം അന്യസംസ്ഥാനക്കാർ കൃത്യമായ മേൽവിലാസമില്ലാതെ താമസിക്കുന്നുണ്ട്? സർക്കാരിന്റെ കയ്യിലെങ്കിലും കണക്കുണ്ടോ? എന്നാൽ ഇവരെല്ലാവരും സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. മിക്കതും കേരളത്തിലെ കണക്ഷനുകൾ തന്നെ. കേരളത്തിൽ മേൽവിലാസമില്ലാത്തവർക്ക് ഈ കണക്ഷനുകൾ എങ്ങനെ ലഭിക്കുന്നു? എന്താണതിന്റെ മാനദണ്ഡം?

ഇത്തരത്തിൽ, ഒരു കണക്ഷനു വേണ്ടി ഒന്നിലധികം രേഖകൾ വാങ്ങുന്ന ഇടനിലക്കാർ, അധികമായി വാങ്ങിയ രേഖ ഉപയോഗിച്ച് മറ്റു സിം കാർഡുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ന്യായമായും സംശയിക്കാം. ഒരു ഫോട്ടോയിൽ നിന്നും എത്ര കോപ്പി വേണമെങ്കിലും എടുക്കാം. എന്നാൽ കയ്യൊപ്പിട്ട അഡ്രസ് പ്രൂഫ് ലഭിക്കില്ല. അതിനു വേണ്ടിയാണ്‌ വീണ്ടും വീണ്ടും ഇവർ അധിക രേഖകൾ വാങ്ങുന്നത്. ഇത്തരത്തിൽ എടുക്കുന്ന സിം കാർഡുകൾ, സാധാരണ ഗതിയിൽ ഒരു സിം കാർഡിന്‌ 100 രൂപ വിലയുള്ളപ്പോൾ പല മടങ്ങു വിലയ്ക്ക് ആവശ്യക്കാർക്ക് വിൽക്കുകയാകും ഇവരുടെ ലക്ഷ്യം. എന്നാൽ ഈ പ്രവർത്തിയുടെ പ്രത്യാഘാതം വളരെ വലുതാണ്‌.

മതിപ്പു വില നൽകി ഇത്തരം വ്യാജ സിം കാർഡുകൾ സ്വന്തമാക്കുന്നവർ, ഇവിടെ വിലാസമില്ലാത്ത, ജോലി ചെയ്തു ജീവിക്കാൻ വരുന്ന ബംഗാളികളെപ്പോലെ സാധാരണക്കാർ മാത്രമാവില്ല എന്നതാണ്‌ അപകടം.

നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന സിം കാർഡുകൾ, ദേശവിരുദ്ധശക്തികളുടെയോ, തീവ്രവാദികളുടെയോ, കൊടും ക്രിമിനലുകളുടെയോ, കള്ളക്കടത്തുകാരുടെയോ കയ്യിലും എത്തിപ്പെടാം. ആ സിം ഉപയോഗിച്ച് അവർ നടത്തുന്ന സർവ്വ ഇടപാടുകൾക്കും നാം ഉത്തരം നൽകേണ്ട അവസ്ഥയുണ്ടാവാം. ഒരു ക്രൈം നടന്നു കഴിയുമ്പോൾ മാത്രമാവും, നാം ഇതറിയുന്നതു തന്നെ. ഇടനിലക്കാർ ലാഭക്കൊതി മൂത്ത് ചെയ്യുന്ന ഈ പ്രവർത്തിയുടെ വ്യാപ്തി വളരെ വലുതാണ്‌. അതു നമ്മെ കുരുക്കിലാക്കുക മാത്രമല്ല, നാട്ടിലെ ക്രമസമാധാനത്തെ ബാധിക്കുകയും, അവയെ നിയന്ത്രിക്കുന്ന പോലീസ് പോലെയുള്ള സംവിധാനങ്ങൾക്ക് അനൽപ്പമായ തലവേദന സൃഷ്ടിക്കുകയും ചെയ്യും.

കഴിവതും, പുതിയ മൊബൈൽ കണക്ഷനുകൾക്കായി ഏറ്റവും വ്യക്തമായ ഒരേയൊരു അഡ്രസ് പ്രൂഫ് തന്നെ നൽകുക. രണ്ടാമതൊന്ന് ഏജന്റ് ആവശ്യപ്പെട്ടാൽ അതിന്റെ കാര്യകാരണങ്ങൾ തിരക്കാൻ ഉപഭോക്താവിന്‌ അവകാശമുണ്ട്. അവ ബോദ്ധ്യപ്പെട്ടാൽ, ആദ്യം നൽകിയ രേഖ നിർബന്ധമായും തിരികെ വാങ്ങിയ ശേഷം മാത്രം അടുത്തതു നൽകുക. അവരതു തിരികെ നൽകാൻ കൂട്ടാക്കാത്ത പക്ഷം തീർച്ചയായും, രേഖാമൂലം പോലീസിൽ പരാതിപ്പെടുക. ഇതു നാം നമ്മുടെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, രാജ്യത്തെയും, പോലീസിനെയും സഹായിക്കുക കൂടിയാണ്‌ ചെയ്യുന്നത്.

അറിഞ്ഞോ അറിയാതെയോ നമ്മുടെ നാട്ടിൽ ഒരു കുറ്റകൃത്യം നടക്കാൻ നാം കാരണക്കാരാവരുത്. ഈ വിഷയം ഞാൻ വോഡഫോൺ മേലധികാരികളെ ധരിപ്പിച്ചിട്ടുണ്ട്. അവർ, ഇത്തരത്തിൽ വ്യാജ സിം കാർഡുകൾ എടുക്കപ്പെടുന്നതായി അറിയുന്നു എന്നു സമ്മതിക്കുകയും, ഈ വിഷയത്തിൽ ഏതു രീതിയിലുള്ള സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇതു പോലെയുള്ള വിഷയങ്ങളിൽ, രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളും, മാധ്യമങ്ങളും, പൗരന്മാരും ഒരേപോലെ ജാഗരൂകരാകണം. ശ്രദ്ധിക്കുക, ഒരു ചെറിയ കരുതൽ, വലിയ അപകടങ്ങളെ അകറ്റി നിർത്തും...

Courtesy- Ethnic Health Court

watermelon

diet for amithavannam

28/03/2016

പുങ്ങനുർ പശു


തിരുപ്പതി ക്ഷേത്രത്തിൽ ക്ഷീരാഭിഷേകത്തിന് ഉപയോഗിക്കുന്നത് ഈ പശുവിന്റെ പാലാണ്. 
ലഡ്ഡുപ്രസാദ നിർമാണത്തിന് ഉപയോഗിക്കുന്ന 
നെയ്യും ഈ വർഗ്ഗത്തിൽ പെട്ട പശുവിന്റെയാണ്.
ഏകദേശം 200ഓളം പുങ്ങനുർ പശുക്കൾ തിരുപ്പതി ക്ഷേത്രത്തിനു സ്വന്തമായിട്ടുണ്ട്.

18/03/2016

RED ONIONS FOR THE THYROID

DOCTORS CONFIRMED RED ONIONS DO WONDERS FOR THE THYROID

We are all familiar with the fact that onion kills bacteria and germs, cleans the skin and it contains phosphoric acid which is highly beneficial. You must try this homemade remedy to improve thyroid gland function.

Igor Knjazkin, a Russian doctor from St. Petersburg discovered the perfect remedy for thyroid gland in which the most important ingredient is the red onion.

In order to prepare this recipe, cut the red onion in two halves before going to bed. The two halves should be used for massaging your neck with tender, circular movements especially on the area where the thyroid gland is.

Do not wash the neck before going to bed because the onion should act overnight as the onion juice stimulates the thyroid gland.

Courtesy~Ayurtree Herbals

Dialogue Of The DeCaDe......... Mass Dialogue by Zimbabwe President Robert Mugabe !!!

"Racism will never end as long as white cars are still using black tyres. Racism will never end if people still use black to symbolize bad luck and white for peace. Racism will never end if people still wear white clothes to weddings and black clothes to funerals. Racism will never end as long as those who don't pay their bills are blacklisted not whitelisted. Even when playing snooker. You haven't won until you've sunk the black ball, and the white ball must remain on the table. But I don't care, as long as I'm still using white toilet paper to wipe my black butt , I'm fine!".

15/03/2016

Control Your Anger by these 10 Techniques | How to Control Anger | Tips

Controlling anger can be a challenge for all of us. The good news is that there are many techniques you can employ to get a handle on the situation. When anger strikes, consider the following 10 anger management tips.

മൈസൂർ രാജവംശത്തിന്റെ ശാപം: ചരിത്രമോ കെട്ടുകഥയോ...?

തലക്കാട് തരിശു നിലമാവട്ടെ...
മാലംഗി ചക്രവാത ചുഴിയാവട്ടെ....
മൈസൂർ രാജവംശം അവകാശികളില്ലാതെ നശിക്കട്ടെ...

"തലക്കാടിന്റെ ശാപം" "മാലംഗിയുടെ ശാപം '' എന്നൊക്കെ അറിയപ്പെടുന്ന ഈ വാക്കുകൾ 400 വർഷങ്ങൾക്കപ്പുറം എല്ലാം നഷ്ടപ്പെട്ട് മരണത്തിലേക്ക് മറയുന്നതിന് മുമ്പ് ഹതാശയായ ഒരു സത്രീ ഉരുവിട്ട ശാപവാക്കുകളാണ്.

ദസറ ഉത്സവത്തിന്റെ ഒമ്പതാം നാൾ ആയിരങ്ങൾ മൈസൂർ കൊട്ടാരത്തിന് മുന്നിൽ തടിച്ചു കൂടുന്നു. സ്വർണ്ണ സിംഹാസനത്തിൽ ആനപ്പുറത്ത് എഴുന്നള്ളുന്ന ചാമുണ്ഡേശ്വരിയുടെ ദർശനത്തിനായി അവർ ക്ഷമയോടെ കാത്ത് നിൽക്കുന്നു. അതേ സമയം കൊട്ടാരത്തിലെ അടഞ്ഞ് കിടക്കുന്ന വാതിലിനുള്ളിൽ രാജ കുടുംബം രഹസ്യമായി ഒരു മൂർത്തിയെ പ്രീതിപ്പെടുത്തുകയാവും, അവർ ഭയക്കുന്ന ഒരു സ്ത്രീ രൂപത്തെ ... കൊട്ടാരത്തിലെ അകന്ന ഒരു കോണിലുള്ള ഒരു കോവിലിലെത്തുന്ന രാജ ദമ്പതികൾ തങ്ങളുടെ കൈവളകൾ ഊരി അവിടെ കാണുന്ന രൂപത്തിന്റെ കാൽചുവട്ടിൽ സമർപ്പിക്കുന്നു.

അലമേലമ്മ റാണി എന്നാണ് ആ രൂപത്തിന്റെ പേര്. 400 വർഷമായി മൈസൂർ രാജകുടുബം ഇവരുടെ ശാപത്താൽ വേട്ടയാടപ്പെടുന്നു എന്നാണ് ഐതിഹ്യം. പതിനാറാം നൂറ്റാണ്ട് മുതൽ 19 തലമുറകളായി ഒന്നിടവിട്ട തലമുറകൾ സന്താനഭാഗ്യമില്ലാത്തവരാകുന്നു. അവകാശികളെ ദത്തെടുക്കാൻ നിർബന്ധിതരാവുന്നു.

ശരിക്കും അങ്ങനെ ഒരു ശാപമുണ്ടൊ..? ഇതൊക്കെ സത്യമാണ് എന്ന് ഒരു പാടാളുകൾ വിശ്വസിക്കുന്നു. പല വിധ തെളിവുകൾ നിരത്തുകയും ചെയ്യുന്നു. എന്നാൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നാം എങ്ങനെ ശാസ്ത്രീയമോ യുക്തിസഹമോ അല്ലാത്ത ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കും.നിരവധി ചരിത്രകാരൻമാരും പുരാവസ്തു ശാസ്ത്രജ്ഞരും ഭൂമിശാസ്ത്ര വിദഗ്ദരും ഈ വിഷയത്തിൽ അപഗ്രഥനം നടത്തുകയും അവരുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഐതിഹ്യം

1610 കാലഘട്ടം. വിജയനഗര സാമ്രാജ്യത്തിലെ പ്രധാന ആശ്രിതനായിരുന്നു മൈസൂറിലെ രാജാ വാഡയാർ. മൈസൂർ രാജ്യത്തിന്റെ ചുമതല ശ്രീരംഗ പട്ടണം വൈസ്രോയ് ആയിരുന്ന തിരുമല രാജക്കായിരുന്നു. 
1565 ൽ വിജയനഗര സാമ്രാജ്യം തകർന്ന് തുടങ്ങിയതോടെ സ്വതന്ത്ര് രാജ്യമായി മാറാനുള്ള മൈസൂർ രാജാക്കന്മാരുടെ ആഗ്രഹം ശക്തമത്തായി. തിരുമല രാജ രോഗാതുരനയതോടെ അവസരം അടുത്തതായി അവർ മനസിലാക്കി. രോഗം മൂർദ്ധന്യാവസ്ഥയിലെത്തിയപ്പോൾ രാജ്യ കാര്യങ്ങൾ ഭാര്യ അലമേലമ്മ റാണിയെ ഏൽപ്പിച്ച് തിരുമല രാജ തലക്കാട് എന്ന സ്ഥലത്തേക്ക് താമസം മാറി.

തലക്കാട് വെച്ച് തിരുമല രാജ മരണത്തിന് കീഴടങ്ങി. ഭർത്താവിന്റെ ഭൗതീക ശരീരം കാണാനും അനന്തര കർമ്മങ്ങൾക്കുമായി അലമേലമ്മ റാണി അവിടേക്ക് പോകുകയും ഈ അവസരം മുതലെടുത്ത രാജാ വാഡയാർ ശ്രീരംഗപട്ടണം ആക്രമിച്ച് കീഴടക്കുകയും സ്വയം രാജാവായി അവരോധിക്കുകയും ചെയ്തു. തിരിച്ച് ശ്രീരംഗ പട്ടണത്തിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്ന അലമേലമ്മ റാണി തൊട്ടടുത്തുള്ള മാലംഗി എന്ന ഗ്രാമത്തിൽ താമസം തുടർന്നു.

അലമേലമ്മ റാണി ശ്രീരംഗപട്ടണത്തെ രംഗനായക സ്വാമിയുടെ ഭക്തയായിരുന്നു. അലമേലമ്മ റാണിയുടെ ആഭരണങ്ങളായിരുന്നു വിശേഷ ദിനങ്ങളിൽ രംഗനായകി ദേവിയെ അണിയിച്ചിരുന്നത്. അധികാരമേറ്റെടുത്ത ശേഷം ഈ ആഭരണങ്ങൾ തന്റെ കീഴിൽ തന്നെ വരണമെന്ന് ശഠിച്ച വാഡയാർ രാജ തന്റെ പട്ടാളക്കാരെ അതിനായി നിയോഗിച്ചു. വിവരമറിഞ്ഞ റാണി എല്ലാ ആഭരണങ്ങളും ഒരു പെട്ടിക്കകത്താക്കി ഒരു രഹസ്യ വഴിയിലൂടെ രക്ഷപ്പെട്ടു. പിന്തുടർന്നെത്തിയ പട്ടാളക്കാർ കണ്ടത് കാവേരീ നദിയിലെ വെള്ളച്ചാട്ടത്തിന് മുകളിലായുള്ള ഒരു പാറയിൽ നിൽക്കുന്ന റാണിയേയാണ്.

അവർ പട്ടാളക്കാരോട് വിളിച്ച് പറഞ്ഞു. " പോയി നിങ്ങളുടെ അധിപനോട് പറയുക... ജീവിതത്തിൽ ഞങ്ങൾ പരാജിതരായി. പക്ഷേ മരണത്തിൽ ഞങ്ങളെ തോല്പിക്കാനാവില്ല. അഭിമാനം ഞങ്ങൾക്ക് ജീവിതത്തേക്കാൾ വിലപ്പെട്ടതാണ്, അതാണ് നിങ്ങൾ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നത് "

തുടർന്ന് മേൽ പറഞ്ഞ ശാപവചനങ്ങൾ ചൊരിഞ്ഞ ശേഷം അവർ താഴെ കാവേരിയുടെ ഒഴുക്കിൽ തന്നെ കാത്തിരിക്കുന്ന മരണത്തിലേക്ക് എടുത്തു ചാടി.

അനന്തര ഫലങ്ങൾ

ചരിത്രപ്രസിദ്ധമായ തലക്കാട് പട്ടണം പൂർണ്ണമായും മണൽക്കൂനകളാൽ മൂടപ്പെട്ടു, ജനവാസ യോഗ്യമല്ലാതെ ഉപേക്ഷിക്കപ്പെട്ടു. മണൽ കൂനകൾക്കിടയിൽ പല ക്ഷേത്രങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം.

കാവേരീ നദി മാലംഗി ഗ്രാമത്തിനടുത്ത് ശക്തമായ നീർച്ചുഴി ഉണ്ടാക്കുന്നു. ഗ്രാമത്തിന്റെ ഒരു ഭാഗം ഈ ചുഴിയിലകപ്പെട്ട് ഇല്ലാതായിരിക്കുന്നു.

മൈസൂർ രാജവംശത്തിൽ ഒന്നിടവിട്ട തലമുറയിൽ സന്താനഭാഗ്യം ഇല്ലാതായി. അവകാശികളെ ടുക്കേണ്ട അവസ്ഥ വന്നുകൊണ്ടിരിക്കുന്നു. ഇപ്പൊ നിലവിലുള്ള രാജാവും ദത്തിലൂടെ പദവിയിലെത്തിയ ആളാണ്.

പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും യുക്തിവാദികളും പലവിധ വിശദീകരണങ്ങൾ നിരത്തുന്നു. ആദ്യ രണ്ട് ഭാഗങ്ങൾ ഭൂമി ശാസത്രവും പ്രകൃതിയിലെ മാറ്റങ്ങളും ഉപയോഗിച്ച്‌ വിശദീകരിക്കാം.

തലക്കാട് കാവേരീ തീരത്തുള്ള ചരിത്ര പ്രസിദ്ധമായ സ്ഥലമാണ്. 1336 ൽ വിജയനഗര സാമ്രാജ്യത്തിലെ മന്ത്രി മാധവ മന്ത്രി കാവേരിയിൽ തലക്കാടിനു നേരെ മുകളിലായി ഒരു തടയണ നിർമ്മിച്ചതായി പറയുന്നു. തത്ഫലമായി തലക്കാട് ഭാഗത്ത് കാവേരിയിൽ നീരൊഴുക്ക് കുറയുകയും നദീതടത്തിൽ കാലങ്ങളായി അടിഞ്ഞു കൂടിയ മണൽതിട്ടകൾ വെളിപ്പെടുകയും ചെയ്തിരിക്കാം. പ്രദേശത്ത് അനുഭവപ്പെടാറുള്ള ശക്തമായ കാറ്റ് ഈ മണൽ തരികളെ തലക്കാട് ഭാഗത്തേക്ക് പറത്തി അവിടെ നിക്ഷേപിച്ചതാവാം. വർഷത്തിൽ 7 മുതൽ 10 അടി വരെ ഇങ്ങനെ മണൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടാവാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഭൂമി ശാസ്ത്ര പരമായ ചില വ്യതിയാനങ്ങളാൽ മലംഗിയിൽ വെച്ച് കാവേരി നദി വഴി തിരിഞ്ഞ് പോകുന്നതാണ് നീർ ചുഴി രൂപപ്പെടാൻ കാരണമായി പറയുന്നത്. കാവേരീ നദിയിൽ പലയിടത്തായി പെട്ടെന്നുള്ള വളവുകൾ കാണാം. അത്തരമൊരു വളവിന്റെ ഇരുകരകളിലായാണ് തലക്കാടും മലംഗിയും സ്ഥിതി ചെയ്യുന്നത്. മലംഗിയുടെ ഭാഗത്തുണ്ടാവുന്ന ശക്തമായ ഒഴുക്ക് കാരണം മണ്ണിടിച്ചിലുണ്ടാവുന്നു. അങ്ങനെ മാലംഗിയെ സാവകാശം കാവേരി വിഴുങ്ങി കൊണ്ടിരിക്കുന്നു.

മൂന്നാമത്തെ കാര്യമാണ് ഈ ശാപകഥ വിശ്വസിക്കാൻ പലരേയും പ്രേരിപ്പിക്കുന്നത്. എന്തു കൊണ്ട് മൈസൂർ രാജവംശത്തിൽ അവകാശികൾ ഉണ്ടാവുന്നില്ല. അവകാശികളേ ഉണ്ടാവരുതെന്നാണ് റാണിയുടെ ശാപം. പിന്നെ ഒന്നിടവിട്ടുള്ള തലമുറകൾ മാത്രം എന്ത് കൊണ്ട് ബാധിക്കപ്പെടുന്നു. അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹ ബന്ധമായിരിക്കാം ഈ സന്താന രാഹിത്യത്തിന് കാരണമെന്ന് പറയപ്പെടുന്നു. ജനിതക ശാസ്ത്രത്തിൽ ഇതിനെ " inbreeding depression " എന്ന് വിളിക്കുന്നു. 19 രാജാക്കൻമാരിൽ 10 പേർക്കേ അവകാശികളില്ലാതുള്ളൂ എന്നതും ശ്രദ്ധേയമാണ്.

ഇത്തരം വിശദീകരണങ്ങൾക്കെല്ലാം അതീതമായി നാനൂറ് വർഷങ്ങൾക്കിപ്പുറവും ഈ ശാപകഥ യാഥാർത്ഥ്യമാണ് എന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും എന്നതാണ് സത്യം.

കടപ്പാട്: Talk Magaine. Several articles and blogs on the Subject. Friends from Karnataka.

11/03/2016

ഇന്ത്യയിൽ ചെഗുവേര പുനർ ജനിച്ചെന്ന് വിഡിത്തം വിളബുന്ന പ്രിയ സുഹൃത്തുക്കളെ തരത്മ്യം ചെയ്യരുത്‌ 
ഡോക്ടർ ഏണസ്റ്റോ ചെഗുവേരയെ

ആരാണ് ചെഗുവേര.....? 

ഈ ലോകത്ത് കുഷ്ഠ രോഗികളെ യാതൊരു പ്രതിഫലേച്ചയു൦ കൂടാതെ ചികിൽസിച്ച ഒരു വ്യക്തി ആരാണ് എന്ന് ചോദിച്ചാൽ നമ്മുടെ മനസിൽ ആദ്യ൦ ഒാടിയെത്തുക പാവങ്ങളുടെ അമ്മയായ മദർ തെരേസയായിരിക്കു൦......! എന്നാൽ ആ അമ്മയ്ക്കു൦ മുന്പേ ഒരു 20 വയസുകാരൻ രാജ്യങ്ങൾ താണ്ടി കുഷ്ഠ രോഗികളെ സൌജന്യമായി ചികിൽസിച്ചിരുന്നു.. 

ആരായിരിക്കുമത്..? ആ മനുഷ്യൻ മറ്റാരുമല്ല നമ്മളാധരിക്കുന്ന സ:ചെ.... ഡോക്ടർ ഏണസ്റ്റോ ചെ ഗെവാര!!!........ 

ഒരിക്കൽ അ൪ജന്റീനയിൽ ഒരു മെഡിസിൻ വിദ്യാ൪ത്ഥി ഉണ്ടായിരുന്നു നല്ല സാ൦ബത്തിക സുരക്ഷിതത്വ൦ നല്ല ജീവിത സാഹചര്യങ്ങൾ ഫെെനൽ പരീക്ഷയ്ക്ക് മുമ്പ് കൂട്ടുകാരനുമൊത്ത് ഒരു പഴഞ്ജൻ മോട്ടോ൪ സെെക്കിളിൽ ഒരു സാഹസിക യാത്ര പോകാൻ തീരുമാനിച്ചു ആ യാത്ര അതി൪ത്തികൾ താണ്ടി ഒരുപാട് ദൂരം പോയി സന്കൽപ്പങ്ങൾക്കുമപ്പുറ൦ ദുരിതമായ ചില മനുഷ്യ ജീവിതങ്ങൾ അവൻ കണ്ടു.... മനുഷ്യൻ മനുഷ്യനുമേൽ അടിച്ചേൽപിക്കുന്ന. വേ൪തിരിവുകൾ.... മനുഷ്യൻ മനുഷ്യനെ പെെശാചികമായി ചൂഷണം ചെയ്യുന്നത്.... അവൻ അ൪ജന്റീനയിൽ കണ്ട ജീവിതമല്ലായിരുന്നു അത്... കുഷ്ഠ രോഗത്താൽ അവഗണന അനുഭവിക്കുന്ന മ നുഷ്യ൪.... അവന് തിരിച്ചു പോകാമായിരുന്നു ദുരിത ജീവിതം നയിക്കുന്ന ആ പാവങ്ങളോട് മുഖ൦ തിരിക്കാമായിരുന്നു. വേറെ ഏതോ രാജ്യക്കാർ വേറെ ഏതോ വിശ്വാസങ്ങളു൦ ജീവിത സാഹചര്യങ്ങളു൦ സ൦സ്കാരങ്ങളു൦ ഉളളവ൪... പക്ഷെ സ്വന്ത൦ സുഖ സൌകര്യങ്ങളെ ത്യജിച്ച് ആ പാവപ്പെട്ടവരുടെ ദുരിതങ്ങളിലേക്ക് അവൻ എടുത്ത്ചാടി.... ഗാട്ടിമാലയിലു൦ മൊറോക്കോയിലേയു൦ കുഷ്ഠ രോഗികളെ സൌജന്യമായി ചികിത്സിച്ചു മെക്സിക്കോയിൽ ചില്ലറ രാഷ്ട്റീയവുമൊക്കെയായി കഴിയുന്ന കാലത്താണ് ചെ.. ഫിദൽ കാസ്ട്രോയെ കണ്ടുമുട്ടുന്നത്.. അക്കാലത്ത് ക്യൂബയിൽനിന്നു൦ മാറി മെക്സിക്കോയിൽ ഇരുന്നുകൊണ്ട് ഒരു വിപ്ലവ ഗ്രൂപ്പ് ഉണ്ടാക്കി ക്യൂബയെ മോചിപ്പിക്കാനുളള ഒരുക്കങ്ങളിലായിരുന്നു സ ഫിദലു൦ അനുജൻ റൌൾ കാസ്ട്രോവു൦... ചെഗുവേര ഫിദലിൻെറ വിപ്ലവ സ൦ന്ഘത്തിൽ ഡോക്ടറായി ചേ൪ന്നു.. 

ഒരു അ൪ദ്ധ രാത്രി മെക്സിക്കൻ കാലിലൂടെ ഗ്റാന്മ എന്ന ബോട്ടിൽ (ഫിദൽ മത്സ്യ ബന്ധനക്കാരുടെ കയ്യിൽ നിന്നും വില കൊടുത്ത് വാങ്ങിയത്) അവ൪ 80 പോരാളികളുമായി പുറപ്പെട്ടു. ആ പഴഞ്ജൻ ബോട്ടിൽ യാത്ര ചെയ്യാവുന്നത് 12 പേ൪ക്കായിരുന്നു അതിലാണ് 80 പേരെ കുത്തിത്തിരുകി യാത്ര.. ഭീകരമായ കൊടു൦കാറ്റു൦ പേമാരിയു൦ അവരെ ഉലച്ചു ബോട്ട് ആടി ഉലയാൻ തുടങ്ങി..എന്തു ചെയ്യും ചെ ചോദിച്ചു.. വെടിക്കോപ്പുകൾ നിറച്ച പെട്ടികൾ ഒഴികെ ഭക്ഷണസാധനങ്ങൾ നിറച്ച ടിന്നുകൾ വെളളത്തിലേക്കെറിയാൻ ഫിദൽ നി൪ദ്ദേശ൦ നൽകി.. അങ്ങനെ ബോട്ട് മുങ്ങാതെ മുന്നോട്ട് നീങ്ങി ലക്ഷ്യ൦ തെറ്റി മൂന്ന് ദിവസം ബോട്ട് കടലിലലഞ്ഞു. പലരും കടൽ ചൊരുക്ക് പിടിച്ച് മരിച്ചു.. ഒടുവിൽ ഒരു രാത്രി അവശേഷിക്കുന്ന 60 ഒാള൦ പോരാളികളുമായി ആ നൌക ക്യൂബൻ തീരത്തണഞ്ഞു. ലക്ഷ്യ൦ തെറ്റി ഒരു ചതുപ്പിലാണ് അവ൪ ഇറങ്ങിയത് ചതുപ്പിലൂടെ സാധനങ്ങളുമായി മുന്നേറാൻ അവ൪ നന്നേ പാടുപെട്ടു.. എന്നാൽ പൊടുന്നനെ ആകാശത്ത് ബോ൦ബ൪ വിമാനങ്ങൾ പ്രത്യക്ഷപ്പെട്ടു. ഭീകരമായ ബോ൦ബുവ൪ഷ൦ തുടങ്ങി. അപ്റതീക്ഷിതമായ ആ ആക്രമണം കഴിഞ്ഞപ്പോൾ സ൦ഘത്തിൽ ബാക്കിയായത് 20 പേ൪ മാത്റ൦ ബാക്കിയെല്ലാവരു൦ കൊല്ലപ്പെട്ടു. ഫിദലിൻെറ നീക്കം CIA ചോ൪ത്തുകയായിരുന്നു.. അവ൪ അവശേഷിച്ച വിപ്ലവ സ൦ഘവുമായി സീറോ മെസ്ത്റാ പ൪വ്വതങ്ങളിൽ അഭയം തേടി.. അവിടെ ത൦ബടിച്ച് ഫിദലു൦ ചെ യു൦ സ൦ഘത്തിൽ ആൾ ബലം വ൪ദ്ധിപ്പിച്ചു... അങ്ങനെ ക്രൂരനും സ്വേച്ചാധിപതിയുമായ ബാറ്റിസ്സറ്റയുടെ കയ്യിൽ നിന്നും ക്യൂബയെ മോചിപ്പിച്ചു........ ക്യൂബയുടെ ഏറ്റവു൦ മികച്ച ധനകാര്യ മന്ത്രി, നയ തന്ത്റജ്ഞൻ എന്നീ നിലകളിൽ ചെ തിളങ്ങി.. ക്യൂബ അദ്ദേഹത്തിന് പൌരത്വം നൽകി..... അമേരിക്കൻ ആക്റമണങ്ങളെ പ്രധിരോധിക്കാനായി സോവിയറ്റ് യൂണിയനുമായി സുഹൃത്ത് ബന്ധ൦ സ്ഥാപിച്ചു... അങ്ങനെ എല്ലാ൦കൊണ്ടു൦ സുഗപ്റധമായ മെച്ചപ്പെട്ട ഒരു ജീവിതം നയിച്ചു.... 

എന്നാൽ ആ പോരാളിയുടെ മനസ് തടഞ്ഞു നി൪ത്താൻ ഫിദലിനുപോലു൦ കഴിഞ്ഞില്ല.. തന്റെ പോരാട്ട വീര്യം ലോകത്ത് ചൂഷണമനുഭവിക്കുന്ന മനുഷ്യ൪ക്ക് ഇനിയു൦ ആവശ്യമുണ്ടെന്ന് പറഞ്ഞ് വേഷ പ്രച്ചന്നനായി റമോൺ ഗോൺസാൽവസ് എന്ന പേരിൽ ബൊളീവിയയിലെത്തി കൊടു൦ കാടുകളിൽ വിപ്ളവസ൦ഘത്തെ വള൪ത്തി...... പോരാട്ടങ്ങൾക്ക് ഒത്ത നടുവിലും അവൻ സ്നേഹത്തെ കുറിച്ച് മാത്ര൦ പറഞ്ഞു കമ്യൂണിസ൦ അതിരുകളില്ലാതെ സ്നേഹമാണ്.. സ്നേഹമാണ് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.... ഒരു ദിവസം വീഴുമെന്നറിഞ്ഞുകൊണ്ട് തന്നെ യാത്ര തുടര്ന്നു. ഒടുവിൽ അത്തരമൊരു പോ൪മുഖത്തിൽ അവൻ കൊല്ലപ്പെട്ടു..... അവനെ ഒരുപാട് പേ൪ വിഢി എന്നു വിളിച്ചു..... ചുരുട്ട് വലിക്കുന്ന അവന്റെ ചിത്രം ചൂണ്ടിക്കാട്ടി കഞ്ജാവ് വലിക്കാരൻ എന്ന് വിളിക്കാനായിരുന്നു ചില൪ക്കിഷ്ട൦. പക്ഷെ അവന്റെ കഥ അറിയു൦ബോൾ അവൻ കൊളുത്തിയ തിരിയുടെ വെട്ട൦ കാണാൻ കണ്ണുളളവ൪ അവനെ വിളിച്ചു കമ്യൂണിസ്റ്റ്.......... 

സ്വന്ത൦ രാജ്യത്തിന്റെ സ്വാതന്ത്റ്യത്തിന് വേണ്ടി പോരാടിയ അനേക൦ ധീരന്മാരെ നമുക്കറിയാ൦... എന്നാൽ അതിരുകൾ നോക്കാതെ രാജ്യ വേ൪തിരിവുകളില്ലാതെ മനുഷ്യരെല്ലാ൦ ഒന്ന് അവന്റെ പ്രശ്നങ്ങളു൦ ഒന്ന് എന്നുകണ്ട് പൊരുതി മരിച്ച ഒരാളെ ഉളളൂ വിപ്ളവകാരികളുടെയു൦ വിപ്ളവകാരിയായ ഡോക്ടർ ഏണസ്റ്റോ ചെ ഗെവാര.......

08/03/2016

Without Promotion Vedic Culture Cannot be Protected By Stephen Knapp

Vedic culture has more to offer the world than many care to admit. It has always served the people as a gift from God, a gift from the great sages and rishis to bring humanity to a higher standard of consciousness and living, and a gift from all those Hindus who gave their lives for its continuation throughout the attacks of the last 1000 years from the invaders of India who tried to exterminate the Vedic tradition. However, many people do not know the profound nature and depth of insights that the Vedic philosophy and tradition has to offer. And no one will know if it is not promoted and taught properly, which seems to be increasingly the case in India. It is not enough to simply do the worship or practice of Vedic Dharma, but a person also needs to know why to do these things. They need to know what’s in it for them, and what they are going to get out of it? This is what needs to be explained. It is like this; even if you are an author of a great book, if no one knows about your book, no one will buy it. It has to be promoted. There is no question of this. 

In the same way, Vedic culture has to be promoted and then taught properly in order for people to realize what it really is and what it actually has to offer. If you think you can merely sit back and do nothing, and people will still be attracted to investigate the Vedic tradition and its philosophy, then you do not understand the reality of the situation. If you think the acharyas and spiritual masters can merely sit on their high seats and everyone will come to see them at their ashramas and that is enough to preserve and protect Vedic Dharma, then you do not understand the reality of the situation. If you think that there is nothing to worry about because Sanatana-dharma is eternal and will always exist somewhere, then you do not understand the reality of this world, nor the teachings of the Bhagavad-gita. When there are far more people in India converting to Christianity and Islam than to Hinduism, this is no time to sit on our laurels and merely watch to see what happens. 

In the West, however, there are still many people who take up Vedic customs, and it continues to grow, but that is primarily because of its promotion, and the freedom that still exists to investigate it deeply. When people see how it can help them reach their true and higher potential, or a deeper level of spirituality and understanding about life, they become interested. They want to know how it can help them. And many are those who look for answers from the Vedic traditions, whether it be through yoga, meditation, Ayurveda, Jyotish, Vastu, or any of the other aspects of Vedic culture. But again, these have to be promoted and taught so people can understand how to proceed and use these for higher benefits. For example, I’ve been a practicing Krishna bhakta or Hindu for 40 years, at least in this lifetime. I keep getting stronger in my convictions everyday. But that is because of my deepening realizations that come with the spiritual development that can be attained along the path of Vedic Dharma. And that comes from practicing it and taking it seriously. Then the proof of its validity becomes self-evident. 

So, for the general masses, we must look to the future to see what Sanatana-dharma can do for society, and how it fits into the lives of others. But we must also see how we must preserve our place in the world, and protect the future of Vedic Dharma. It is one of the few cultures that actually promotes the freedoms of the individual and does not force a dogma on anyone, but offers a person to make their own choice and to take up any portion of it, according to one’s interest and level of awareness. In other words, it does not force a set of rules and then punishments on those who do not follow them. It is not based on the fear that other religions often use to acquire converts and keep everyone in line, and, thus, a part of its congregation. We have discussed this more thoroughly in other articles. However, the world today is extremely competitive, and every political party or institution is often engaged in promoting itself as the best of all others, and then criticizing and demeaning whatever competition it has. And that can be plainly seen in the world of religions as well. But it is not the nature of the Vedic tradition to do that. Nonetheless, if we are not going to be a doormat for everyone else, there are certain things we need to do. First, we need to understand the danger of remaining silent. This is often viewed as apathy by many, which is used to the advantage of those who would rather see an end to Vedic Dharma. If we do not take a stand to defend our culture, then others will certainly use that to gain ground for themselves or whatever institution or religion they represent. Therefore, as I have related in other articles, we must understand the need to protect and even promote the Vedic path. The fact of the matter is that you cannot properly protect and preserve Vedic culture in today’s world without its promotion. 

A FEW WAYS OF PROMOTION

There are many simple and non-imposing ways to do this. It is not like you have to become a salesman, or take to the streets to demonstrate as political activists, or the like. But you can easily do one or a few of several things. 

1. Create a spiritual revolution by widespread distribution of spiritual knowledge. There is no deeper spiritual knowledge than what is offered in the Vedic literature. Thus, the more that people have access to this knowledge, the more they will see the depths of it. Therefore, there is a great need for introductory literature and simple explanations of the lofty philosophy in the Vedic tradition. Such books, along with the likes of Bhagavad-gita and other Vedic texts need to be distributed on a wide-scale basis. People everywhere can take advantage of this and use it in their lives. ISKCON, for example, has shown so many different ways of accomplishing this, which anyone can learn how to do. 

2. Books that enter mainstream markets with an accurate portrayal of Vedic Dharma and the reasons for its traditions are also very important, which is one area that I work in, along with making more kinds of introductory literature. 
3. In this same line of thinking, websites and blogs have been very effective as well. This has also shown that people from many walks of life, even in India, are looking for this knowledge but do not always know where to find it. It has to be more accessible, and websites offer tremendous help in this way. 

4. Radio and television shows are also very effective. I have had friends who have taken it upon themselves to arrange for making radio programs about various aspects of Vedic culture, or who have made television shows for the cable networks, which is much simpler than many people may think. 

5. Courses for schools are also important. And by schools I do not mean necessarily public schools. There are many private or neighborhood weekend schools that are organized by parents who help train their own children as well as the children of their friends and neighbors in the ways of the Vedic customs, legends, histories, and philosophy. I have met with husband and wife teams in India that do this on Sunday mornings for all the children who want to attend their programs, or even here in America where temples offer fun classes for the children to attend and learn all about the Vedic tradition and the moral values that are part of it. 

6. Classes in the temple for adults. Many temples in India do not distribute the Vedic knowledge or teach it. They are mostly open to do the worship and collect donations. But this is not enough to allow people to understand the depth and importance of the philosophy. Therefore, more temples need to create an atmosphere for greater understanding of the traditions they utilize. They need to be centers for higher knowledge and learning, not just a place for rituals that many people do not understand. 

7. College and university student clubs and associations. This is easy to do for most any college or university students. They can get permission of the college to form a club or association based on furthering their understanding of Vedic culture, yoga, etc., and have meetings, activities, book readings, slide shows, guest speakers, dinners, and so on. This helps attract more students and encourages everyone to look at and participate in the Vedic tradition more deeply, and see how it really may be able to assist them in their own progress. 

8. Acharyas and spiritual teachers should get out of the ashramas and tour and do programs, not only in the cities but also in the villages. They need to show how important it is to them that others also have the rights, freedoms and privilege to participate in the Vedic traditions and its philosophy. This can be very important and inspiring for the common masses to see, and it can create lasting impressions in the public that someone cares about their participation in Vedic culture if the Acharyas and spiritual teachers would do this on a regular basis. 

9. Techniques of the Swadhyaya Movement. Beyond merely distributing books, there also needs to be the follow up in ways of engaging people and giving them association for enthusing them to stay together and learn and become active together. The Swadhyaya Movement is an organization that I have admired for a long time now, and who are most successful in this regard. Here is an institution that has been growing intensely for the past 60 years or so, and their techniques of sharing are quite simple but most effective. They mostly do one of two things: first individuals simply invite people they know to come to their meetings in which they learn more about the Bhagavad-gita and the Vedic culture, or they call up people they know and ask to come over for a visit and simply talk and become better friends. Then they may discuss the Bhagavad-gita and invite their new friends to their meetings simply to learn more about their own customs. Then they help serve each other on the basis of the teachings of Lord Krishna. Teaching and inspiring their youth is also very important. They have now developed into an organization of many millions of members worldwide through these simple means. There are many ways that other organizations can do this as well to grow and expand by merely being friends and growing in the Vedic tradition through fellowship. 

10. Being Vedic ambassadors—showing by example & sharing what we know. I have explained more about this in other articles, but the above points can also fit into the idea of merely being a Vedic ambassador and simply showing others how the Vedic tradition and philosophy has helped you, and then share with others your story of how it has done that. This can be done on a personal level or through more technological media, as described above. But it requires very little but a friendly disposition and a little knowledge about your own culture to simply share it with others. 

11. Taking care of others. Simply being nice and known as a Hindu or devotee is also part of being a Vedic ambassador. It lends for a good impression on other people about who and what you are. And often times I have seen that when people know you as a decent and upstanding person who follows a particular culture, they want to know more about it. They may ask questions, and how you respond will make a difference in the impression they have about the culture. This is all part of being a Vedic ambassador and helping promote the qualities that are attained by following the Vedic teachings. 

12. Inviting others to participate in the colorful and joyful Vedic festivals can also be very effective. Everyone loves a good time, and if you invite others to join or participate in such festivals, it can create lasting impressions of good will. And if they are new to Vedic traditions, if you or someone can show them around and explain things to them about the meaning of what is happening, it will only increase their good impressions and what they get out of it. This may also lead to their desire to learn more or increase their participation in the culture. And all you have to do is simply show your friendly personality and be yourself. People need a reason to unite, to feel unified for a cause. Are we going to supply the means and the reason for this? Or are we going to sit back and wonder why someone else should have done this? We have to see the need to do this and then get up and be active in the same way that Lord Krishna encouraged Arjuna to be active to defend Vedic Dharma. There are so many ways to do this, of which the above list is a few. These are but important suggestions on how to easily promote the Vedic Dharma, which is necessary if we expect to protect and preserve it. 

There are, of course, many other things that can be done, many of which I have written about elsewhere. But see which ones pique your interest or fit your character and then move forward with a plan to help out, or team up and help with others who may already have some ideas or are engaged in such ways. This will greatly assist everyone in their own spiritual growth and development, and also help the world attain a higher recognition of who we are and the purpose of life, which we all share. 

If one really understands the meaning of Democracy than they do understand that a government cannot be both Muslim and democratic. A singular religious identity of a government is inherently at odds with democratic values; liberty equality and freedom of religion. It does not matter what religious identity you place in this equation, the outcome is still the same. Hindus are democratic people in reality and Bhaarat is truly democratic country

07/03/2016

ENGLISH MEDICINE or AYURVEDA ?

This message is from a group of Doctors in India:

1) Do not drink APPY FIZZ. It contains Cancer causing agent..
2) Don't eat Mentos before or after drinking Coke or Pepsi because the Person will die immediately as the mixture becomes CYANIDE..
3) Don't eat Kurkure because it contains high amount of Plastic.
If you don't believe burn Kurkure and you can see Plastic melting.!
(News report from"Times of India")
4) Avoid these Tablets, they are very dangerous:
* D-cold
* Vicks Action-500
* Actified
* Coldarin
* Cosome
* Nice
* Nimulid
* Cetrizet-D
They contain Phenyl Propanol-Amide PPA. Which causes Strokes&Are banned in USA...!

Let it reach d 121 crores Indians.

Cancer

പൊലീസിൽനിന്നുള്ള 14 സേവനങ്ങൾ

പൊലീസിൽനിന്നുള്ള 14 സേവനങ്ങൾ ഇന്നു മുതൽ പൗരന്റെ അവകാശമായി മാറും. അപേക്ഷ നൽകി നിശ്ചിതദിവസത്തിനകം സേവനം ലഭിച്ചില്ലെങ്കിൽ അപ്പീൽ അധികാരികൾക്ക് പരാതി നൽകാം. സേവനം നൽകുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർ പിഴ നൽകേണ്ടിവരും.


അവശ്യ സേവനങ്ങൾ ഇവയാണ്
മൈക്ക് പ്രവർത്തിപ്പിക്കാനുള്ള അനുവാദം
ഘോഷയാത്രയ്ക്കുള്ള അനുമതി
പാസ്‌പോർട്ട് അന്വേഷണം
പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളുടെ അന്വേഷണം പരാതി സ്വീകരിച്ചുകൊണ്ട് രസീത് നൽകൽ
പ്രഥമവിവര റിപ്പോർട്ടിന്റെ പകർപ്പ്
പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ്
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സംബന്ധിച്ച ലൈസൻസ്
ജോലി സംബന്ധമായ വെരിഫിക്കേഷൻ
വിദേശികളുടെ രജിസ്‌ട്രേഷൻ
കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മടക്കിവിട്ടുകൊടുക്കുന്നത് സംബന്ധിച്ച്
സമൻസുകൾ നൽകുന്നതും വാറന്റുകൾ നടപ്പിലാക്കുന്നതും സംബന്ധിച്ച്
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതിയിന്മേലുള്ള അന്വേഷണം.
പൊലീസിൽ നിന്ന് ലഭിക്കേണ്ട സേവനം, അപേക്ഷ നൽകേണ്ട ഓഫീസ്, സേവനം നൽകാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ, സേവനം നൽകേണ്ട സമയപരിധി, ആദ്യ അപ്പീൽ അധികാരി, രണ്ടാമത്തെ അപ്പീൽ അധികാരി എന്നീ ക്രമത്തിൽ ഇനി പറയുന്നു.

1) മൈക്ക് പ്രവർത്തിപ്പിക്കാനുള്ള അനുമതി -ജില്ലാ പൊലീസ് ഓഫീസ്/സബ്ഡിവിഷണൽ പൊലീസ് ഓഫീസ്-ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (അഡ്മിനിസ്‌ട്രേഷൻ), ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (അഡ്മിനിസ്‌ട്രേഷൻ), അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ (അഡ്മിനിസ്‌ട്രേഷൻ)/ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, ബന്ധപ്പെട്ട അസിസ്റ്റന്റ് കമ്മിഷണർ-3 ദിവസം-ജില്ലാ പൊലീസ് മേധാവി-റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ്.

2) ഘോഷയാത്രകളുടെ അനുവാദം-ജില്ലാ പൊലീസ് ഓഫീസ്/സബ് ഡിവിഷണൽ പൊലീസ് ഓഫീസുകൾ- ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (അഡ്മിനിസ്‌ട്രേഷൻ), ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (അഡ്മിനിസ്‌ട്രേഷൻ), അസിസ്റ്റന്റ് കമ്മിഷണർ (അഡ്മിനിസ്‌ട്രേഷൻ)/ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്/ബന്ധപ്പെട്ട അസിസ്റ്റന്റ് കമ്മിഷണർ-ജില്ലയ്ക്കകത്താണെങ്കിൽ ഏഴ് ദിവസം-ജില്ലാ പൊലീസ് മേധാവി-റേഞ്ച് ഐ.ജി
3) പാസ്‌പോർട്ട് അന്വേഷണം -സിറ്റികളിലെയും ജില്ലകളിലെയും സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസുകൾ-അസിസ്റ്റന്റ് കമ്മിഷണർ/ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (സിറ്റികളിലെയും ജില്ലകളിലെയും സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസുകൾ), 20 ദിവസം-ജില്ലാ പൊലീസ് മേധാവി-റേഞ്ച് ഐ.ജി.

4) പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളുടെ അന്വേഷണം-പൊലീസ് സ്റ്റേഷനുകൾ-സ്റ്റേഷൻ ഹൗസ് ഓഫീസർ-15 ദിവസം-ബന്ധപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടർ-ബന്ധപ്പെട്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്/അസിസ്റ്റന്റ് കമ്മിഷണർ (വനിതാ സെല്ലുമായി ബന്ധപ്പെട്ട പരാതികൾ (യഥാക്രമം)-സർക്കിൾ ഇൻസ്‌പെക്ടർ, വനിതാ സെൽ-ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്-അസിസ്റ്റന്റ് കമ്മിഷണർ ക്രൈം ഡിറ്റാച്ച്‌മെന്റ്-ജില്ലാ പൊലീസ് മേധാവി).

5) പരാതി സ്വീകരിച്ചതിനുള്ള രസീത് നൽകൽ-പൊലീസ് സ്റ്റേഷനുകൾ-സ്റ്റേഷൻ ഹൗസ് ഓഫീസർ, പരാതി നൽകിയ അതേദിവസം, ബന്ധപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടർ, ബന്ധപ്പെട്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്/അസിസ്റ്റന്റ് കമ്മിഷണർ (വനിതാ സെല്ലുമായി ബന്ധപ്പെട്ട പരാതികൾ (യഥാക്രമം)-സർക്കിൾ ഇൻസ്‌പെക്ടർ വിമൻ സെൽ-ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്-അസിസ്റ്റന്റ് കമ്മിഷണർ ക്രൈം ഡിറ്റാച്ച്‌മെന്റ്-ജില്ലാ പൊലീസ് മേധാവി).

6) പ്രഥമവിവര റിപ്പോർട്ടിന്റെ പകർപ്പ്-പൊലീസ് സ്റ്റേഷൻ-സ്റ്റേഷൻ ഹൗസ് ഓഫീസർ- അപേക്ഷ സമർപ്പിച്ച അതേദിവസം- ബന്ധപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടർ- ബന്ധപ്പെട്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്-അസിസ്റ്റന്റ് കമ്മിഷണർ.

7) പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ്- പൊലീസ് സ്റ്റേഷൻ-സ്റ്റേഷൻ ഹൗസ് ഓഫീസർ-ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച് മൂന്ന് ദിവസത്തിനുശേഷം-ബന്ധപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടർ-ബന്ധപ്പെട്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്-അസിസ്റ്റന്റ് കമ്മിഷണർ.

8) പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്-ജില്ലാ പൊലീസ് ഓഫീസ് (സിറ്റികൾ/ജില്ലകൾ)-ജില്ലാ പൊലീസ് മേധാവി (സിറ്റികൾ/ജില്ലകൾ)-അന്വേഷണ റിപ്പോർട്ട് ബന്ധപ്പെട്ടയാൾക്ക് 15 ദിവസത്തിനുള്ളിൽ അയയ്ക്കണം-റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ് -അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ് സോൺ.

9) ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും ലൈസൻസ്-ജില്ലാ പൊലീസ് ഓഫീസ് (സിറ്റികൾ/ജില്ലകൾ)-ജില്ലാ പൊലീസ് മേധാവി (സിറ്റികൾ/ജില്ലകൾ)-15 ദിവസം-റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ് -അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ് സോൺ.

10) ജോലി സംബന്ധമായ വെരിഫിക്കേഷൻ-ജില്ലകളിലെയും സിറ്റികളിലെയും സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസുകൾ-അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ/ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ജില്ലകളിലെയും സിറ്റികളിലെയും സ്‌പെഷ്യൽ ബ്രാഞ്ച്)-15 ദിവസം-ജില്ലാ പൊലീസ് മേധാവി-റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ്.

11) വിദേശികളുടെ രജിസ്‌ട്രേഷൻ-ജില്ലാ പൊലീസ് ഓഫീസ്-ജില്ലാ പൊലീസ് മേധാവി (സിറ്റികൾ/ജില്ലകൾ)-7 ദിവസം-റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ് -അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ് സോൺ.

12) കസ്റ്റഡിയിലുള്ള വാഹനങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയായശേഷം വിട്ടുകൊടുക്കുന്നത്- പൊലീസ് സ്റ്റേഷൻ-സ്റ്റേഷൻ ഹൗസ് ഓഫീസർ-3 ദിവസം-ബന്ധപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടർ-ബന്ധപ്പെട്ട അസിസ്റ്റന്റ് കമ്മിഷണർ/ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്.

13) സമൻസുകൾ നൽകുന്നതും വാറന്റുകൾ നടപ്പിലാക്കുന്നതും-പൊലീസ് സ്റ്റേഷൻ-സ്റ്റേഷൻ ഹൗസ് ഓഫീസർ-കേസിന്റെ പോസ്റ്റിംഗ് തീയതിക്ക് മുമ്പ്-ബന്ധപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടർ-ബന്ധപ്പെട്ട അസിസ്റ്റന്റ് കമ്മിഷണർ/ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്.

14) പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികളിന്മേലുള്ള അന്വേഷണം-പ്രത്യേക മൊബൈൽ സ്‌ക്വാഡ് യൂണിറ്റുകളും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്/അസിസ്റ്റന്റ് കമ്മിഷണർ ഒഫ് പൊലീസ് , സബ് ഡിവിഷണൽ പൊലീസ് ഓഫീസുകൾ-ബന്ധപ്പെട്ട ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് , അസിസ്റ്റന്റ് കമ്മിഷണർ ഒഫ് പൊലീസ് -ബന്ധപ്പെട്ട ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് /അസിസ്റ്റന്റ് കമ്മിഷണർ/ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് എന്നിവർക്ക് റിപ്പോർട്ട് ലഭിച്ചശേഷം 10 ദിവസം-ജില്ലാ പൊലീസ് മേധാവി-റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ്.

Courtesy - Keralakaumudi

HEALTH TIPS

അമേരിക്കയില്‍ എലിവിഷം കേരളത്തില്‍ കറുവപ്പട്ട

അമേരിക്കയില്‍ എലിവിഷമായി ഉപയോഗിക്കുന്ന കാസിയ ആണ് ഇന്ത്യയില്‍ കറുവപ്പട്ടയായി അവതരിക്കുന്നത്. കാസിയ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത് രണ്ടുതവണ കേന്ദ്രം നിരോധിച്ചെങ്കിലും വാണിജ്യലോബി നിരോധനത്തെ അട്ടിമറിക്കുകയായിരുന്നു.

സ്പൈസസ് ബോര്‍ഡിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഉപയോഗത്തിനായി പ്രതിവര്‍ഷം പന്ത്രണ്ടായിരം മെട്രിക് ടണ്‍ കറുവപ്പട്ടയുടെ ആവശ്യമുണ്ട്. എന്നാല്‍ കുറഞ്ഞ വിലക്ക് കാസിയ ഇറക്കുമതി ചെയ്ത് കറുവപട്ടക്ക് പകരം വിപണിയിലെത്തിക്കുകയാണ്. കരളിനേയും വൃക്കകളേയും ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടും വിപണിയില്‍ നിന്ന് കാസിയയെ നിരോധിക്കാന്‍ ആരോഗ്യവകുപ്പും തയാറാകുന്നില്ല. പാക്കറ്റിലാക്കി എത്തുന്ന മസാലക്കൂട്ടില്‍ കറുവാപ്പട്ടക്ക് പകരം വിഷാംശം അടങ്ങിയ കാസിയ ആണെന്ന് അറിയാതെയാണ് ഉപഭോക്താക്കള്‍ വാങ്ങി ഉപയോഗിക്കുന്നത്.കുമാരിന്‍ എന്ന വിഷാംശമാണ് കാസിയയില്‍ അടങ്ങിയിരിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു.

കുട്ടികളെയാണ് കാസിയില്‍ അടങ്ങിയിരിക്കുന്ന വിഷാംശം എളുപ്പത്തില്‍ ബാധിക്കുന്നത്. കാസിയയുടെ ദൂഷ്യഫലം വ്യക്തമായതോടെ അമേരിക്ക, യൂറോപ്പ് , ഒാസ്ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളിലെല്ലാം കാസിയയുടെ ഇറക്കുമതി നിരോധിച്ചിരിക്കുകയാണ്. പ്രതിവര്‍ഷം പതിനായിരത്തിലധികം ടണ്‍ കാസിയ ആണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. മരുന്നുകള്‍ക്കു വരെ ഇപ്പോള്‍ കറുവാപ്പട്ടക്ക് പകര്ം കാസിയ ആണ് ഉപയോഗിക്കുന്നത്. സ്പൈസ്സ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ആഭ്യന്തരവകുപ്പ് ഇറക്കുമതി നിരോധിച്ച കാസിയ ആണ് ഇപ്പോഴും വ്യാപകമായി ഇറക്കുമതി ചെയ്യപ്പെടുന്നത്. 
-malayalamanorama

സൂക്ഷിക്കുക, പാരസെറ്റമോള്‍ നിങ്ങളുടെ കരള്‍ തകര്‍ക്കും

ഒരാള്‍ കരള്‍ രോഗം വന്ന്‌ മരിച്ചാല്‍ ഉടന്‍ പരക്കുന്ന കിംവദന്തി എന്തായിരിക്കുമെന്നോ? അയാള്‍ ഒരു മദ്യപാനി ആണെന്നായിരിക്കും. ശരിയാണ്‌, കരള്‍ രോഗത്തിന്‌ മുഖ്യകാരണം മദ്യപാനമാണെന്ന ധാരണ നമ്മുടെ നാട്ടിലുണ്ട്‌. എന്നാല്‍ ജീവിതത്തില്‍ ഒരു തുള്ളി മദ്യം കഴിച്ചിട്ടില്ലാത്തവര്‍ക്കും കരള്‍ രോഗം വരുന്നത്‌ നിത്യ സംഭവമായിട്ടുണ്ട്‌. ഇപ്പോഴിതാ പാരസെറ്റമോള്‍ അടങ്ങിയ ഗുളികകളുടെ കവറില്‍ ഒരു മുന്നറിയിപ്പ്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ഡോക്‌ടര്‍ നിര്‍ദ്ദേശിക്കുന്നതിലധികം ഡോസ്‌ പാരസെറ്റമോള്‍ കഴിച്ചാല്‍, ഗുരുതരമായ കരള്‍ രോഗത്തിനും അലര്‍ജി പ്രശ്‌നങ്ങള്‍ക്കും കാരണമാകുമത്രെ. പാരസെറ്റമോള്‍ ഉള്‍പ്പെടുന്ന പുതിയ മരുന്നുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കേണ്ടതില്ലന്നാണ്‌ ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ വ്യക്‌തമാക്കിയിരിക്കുന്നത്‌. ഒരു ദിവസം 325 എം ജിയില്‍ കൂടുതല്‍ പാരസെറ്റമോള്‍ കഴിക്കുന്നത്‌ അപകടകരമാണെന്നാണ്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌. എന്നാല്‍ കേരളത്തില്‍ 500 എംജി, 600 എംജി പാരസെറ്റമോള്‍ മൂന്നുനേരം കഴിക്കുന്നവരാണ്‌ കൂടുതലും. അതേസമയം പാരസെറ്റമോളില്‍ അടങ്ങിയിരിക്കുന്ന അസെറ്റാമിനോഫിന്‍ ഗുരുതരമായ കരള്‍ രോഗത്തിന്‌ കാരണമാകുമെന്ന മുന്നറിയിപ്പ്‌ അമേരിക്കയില്‍ ഈ വര്‍ഷമാദ്യം തന്നെ നല്‍കിയിട്ടുണ്ട്‌.

അഞ്ചു വര്‍ഷം കൂടുമ്പോഴാണ്‌ മരുന്ന്‌ കമ്പനികള്‍ ലൈസന്‍സ്‌ പുതുക്കുന്നത്‌. എന്നാല്‍ പാരസെറ്റമോള്‍ ഗുരുതരമായ കരള്‍ രോഗത്തിനും അലര്‍ജി പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന മുന്നറിയിപ്പ്‌ നല്‍കണമെന്ന വ്യവസ്ഥയോടെ മാത്രമാണ്‌ ഇപ്പോള്‍ ലൈസന്‍സ്‌ പുതുക്കി നല്‍കുന്നത്‌. പുതിയതായി അപേക്ഷിക്കുന്ന ആര്‍ക്കും ലൈസന്‍സ്‌ നല്‍കേണ്ടതില്ലെന്നും ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. സെന്‍ട്രല്‍ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ ഓര്‍ഗനൈസേഷനാണ്‌ മരുന്ന്‌ കമ്പനികള്‍ക്ക്‌ ലൈസന്‍സ്‌ അനുവദിക്കുന്നത്‌.

ചായക്കകത്തെ വിപത്ത് - ജ്യോതി കോഴിക്കോട്‌

വരു…. മുറ്റത്തുനില്‍ക്കാതെ കോലായയിലേക്കു കയറിവരു……… ഇരിക്കു…… ഇതാ… ഒരു ചായ കുടിക്കു…. ഒരു ചായ കുടിച്ചിട്ടുപോകാം…ത്സത്സ എത്രവട്ടം കേട്ടതാണു നമ്മളീ ചായ സല്‍ക്കാരം! എന്നാലിന്ന് ഈ ചായകോപ്പയില്‍ നിന്നും നമുക്ക് ഒരു വിപ്ലവം ആരംഭിക്കാം. കേരളത്തിനെ മഹാ വനങ്ങളാല്‍ ആച്ഛാദിതമാക്കാന്‍ പര്യാപ്തമായ ഒരു വിപ്ലവം! നോക്കുക എന്താണിത്? തേയിലയിട്ട് തിളപ്പിച്ച് പാലോ പൊടിയോ ചേര്‍ത്ത് നിറം കൊടുത്ത പഞ്ചസാരയോ ശര്‍ക്കരയോ ഇട്ട് മധുരിപ്പിച്ച ഒരു കപ്പ് ചൂടുവെള്ളമാണ് നമ്മുടെ കൈകളിലിരിക്കുന്നത്. അത് സ്‌നേഹം പകരാന്‍, സൗഹൃദം പങ്കുവെയ്ക്കാന്‍, ശരീരത്തിന് ഉന്മേഷമേകാന്‍, ബന്ധങ്ങളെ കുറഞ്ഞചിലവില്‍ ഊട്ടിയുറപ്പിക്കാന്‍ പലര്‍ക്കും ദിവസത്തിന്റെ മാര്‍ജിന്‍രേഖയാകുന്നു. അതില്ലെങ്കില്‍ അടഞ്ഞുപോകുന്നു ദിനചര്യകളെല്ലാം….ചായ ശരീരത്തിന്റെ ഘടികാരമാകുന്നു. തേയില സല്‍ക്കാരം സംസ്‌കാരമാകുന്നു. സാമ്രാജ്യമാകുന്നു. അതില്ലെങ്കില്‍ ഒന്നും (രണ്ടും) നടക്കില്ല! ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ആഗോളപാനീയമാകുന്നു ചായ.

ഒന്നിരുന്നോര്‍ത്താലിത്രമേല്‍ സര്‍വ്വാതിവര്‍ത്തിയായ, മാനവസംസ്‌കാരത്തിന്റെ മാനകമായിരിക്കുന്ന ഈ ലഘുപാനീയത്തിലടങ്ങിയിരിക്കുന്നത് എന്താണ്? എന്തെല്ലാമാണ്? എത്ര സങ്കീര്‍ണ്ണതയാര്‍ന്ന വസ്തുക്കളും ക്രിയകളുമാണ് ഈ ചായക്കപ്പിനുള്ളിലിരിക്കുന്നത്? അതിന്റെ രാസഘടനയെന്താണ്?

വെറും ഒരു കാട്ടുചെടിയുടെ ഇല ഉണക്കിപ്പൊടിച്ചതുമാത്രമല്ല തേയില. ആ ചെടി ജീവത്തായി മലമുകളില്‍ പരന്നു പടര്‍ന്നു പുതച്ചിരിക്കുമ്പോള്‍ രോഗബാധയുണ്ടാകാതിരിക്കാന്‍ തളിച്ച കീടനാശിനികള്‍, വളരുന്നതിനുവേണ്ടി നല്‍കിയ രാസവളങ്ങള്‍, അവയ്ക്കിടയില്‍ പുല്‍ച്ചെടികള്‍ വളരാതിരിക്കാന്‍ തളിച്ച റൗണ്ടപ്പ്‌പോലുള്ള കളനാശിനികള്‍, പാവപ്പെട്ട സ്ത്രീകള്‍ അതുപറിച്ചെടുത്തുകൊണ്ടുവരുമ്പോഴുള്ള ദുരിതങ്ങള്‍, സങ്കടങ്ങള്‍ അതു ഫാക്ടറിയിലെത്തിച്ചശേഷം ഉണക്കുന്നതിനിടയില്‍ പൂപ്പല്‍ തടയാനുള്ള വിഷങ്ങള്‍, പൊടിച്ചുവരുമ്പോള്‍ ഗന്ധത്തിന്, നിറത്തിന് സൂക്ഷിപ്പുകാലത്തിന് എല്ലാം ചേര്‍ക്കപ്പെടുന്ന കൃത്രിമവിഷവസ്തുക്കള്‍, ഒടുവില്‍ നഗരത്തിലെ ക്ലോറിന്‍ ചേര്‍ത്ത് തിളപ്പിച്ച ഓറഞ്ച് നിറമുള്ള ഊഷ്മള വിഷപാനീയമാകുന്നു ചായ!

എല്ലാം ചേര്‍ന്ന് കൊക്കകോളയോളം അനാരോഗ്യകരമായ ഒരു പാനീയമാണ് ഈ ആകര്‍ഷകമായ ചൂടോടെ, ഗന്ധത്തോടെ സൗഹൃദത്തോടെ നമ്മള്‍ക്കു മുമ്പിലിരിക്കുന്നത്. എങ്കിലും ചായയില്ലാതെ നമ്മള്‍ക്കൊരു ദിവസം പുലരുകയില്ല ഈ പ്രിയതരമായ വിഷപാനീയത്തിന്റെ സാമ്പത്തിക വശമെന്താണ്? ഇന്ത്യയിലുള്ള സര്‍വ്വചായക്കടകളുടേയും ചക്രം ചായയാകുന്നു. ചായയില്ലെങ്കില്‍ ചക്രമില്ല; ചന്ദ്രനില്‍ മനുഷ്യരുമില്ല! അങ്ങനെ നോക്കവേ ഇന്ത്യയിലെ ചായയുടെ ചക്രവര്‍ത്തി ടാറ്റ തന്നെയാകുന്നു. കോടികള്‍ മലകയറി നിരന്നുനില്‍ക്കുന്ന ഈ വാണിജ്യ സാമ്രാജ്യം ടാറ്റയെ ഇന്ത്യയുടെ മുതലാളിയാക്കുന്നു. ടാറ്റയുടെ ചായകമ്പനി പൂട്ടിയാല്‍ ഇന്ത്യതട്ടുകടമുതല്‍ താജ്‌വരെ തകര്‍ന്നുവീഴും. ഒരുകാലിച്ചായയെങ്കിലും കുടിച്ചില്ലെങ്കിലെന്തു ജീവിതം? സത്യത്തില്‍ നിങ്ങളൊരു ചായകുടിക്കുമ്പോള്‍ ചിരിക്കുന്നത് ടാറ്റയാകുന്നു. അല്ലെങ്കില്‍ മറ്റേതോ ചായകമ്പനി മുതലാളിയാകുന്നു.

ഇന്ത്യയില്‍ ചായകുടി എന്ന അനാവശ്യ ശീലംവന്നുചേര്‍ന്നത് ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലത്താണ്. ചൈനയിലതു സാധാരണമായിരുന്നെങ്കിലും അത് വ്യവസായമാക്കിയെടുത്തത് ബ്രിട്ടീഷുകാര്‍തന്നെയായിരുന്നു. വിലപിടിച്ച മരങ്ങള്‍ വെട്ടിയെടുക്കുകയും പകരം തേയിലത്തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തുകൊണ്ട് സാമ്രാജ്യത്വം ഏഷ്യമുഴുവനും വെളുപ്പിച്ചതായി സാംസ്‌കാരികാധിനിവേശ ഭൂപടം വായിച്ചാല്‍ കാണാം. കാട് തേവരുടേതായിരുന്ന കാലത്ത്, ആനയ്ക്ക് അറിവില്ലാതിരുന്ന കാലത്ത് സായിപ്പ് ഇന്ത്യയെ ചായകുടിപ്പിക്കാന്‍ പഠിപ്പിച്ചു. ഒരു സംസ്‌കാരം ഭുഖണ്ഡങ്ങളെ കീഴടക്കിയത് വെറും ചായയിലൂടെയാണ്. ചരിത്രം സാംസ്‌കാരിക വിനിമയം നടത്തിയത് ചായക്കച്ചവടത്തിലൂടെയായിരുന്നു. മാനവകുലം വികസിക്കുന്നത് അങ്ങനെയൊക്കെയാണ്. യുദ്ധം മാത്രമല്ല കച്ചവടവും ഒരു ജേതാവിനെയും പരാജിതനെയും സൃഷ്ടിക്കുന്നു, ഒരു ബലിമൃഗത്തെയും.

ചായ ഒരു സൂചകമാണ്, മാനകമാണ്. ചായകുടിക്കുന്നത് വളരെ സ്വാഭാവികമെന്നുതോന്നിക്കുന്ന ഒരു സാമൂഹിക ശീലമായിരിക്കുന്നു. ഒരു ചായകുടിക്കുന്നത് അത്ര നിാരമായ ഒരപരാധമല്ല. ചായ ആരോഗ്യപരമായി ആവശ്യമോ സുരക്ഷിതമോ ആയ ഒരു ലഘുപാനീയമല്ല. സമോവറിലെ ലോഹക്കറ ചുവയ്ക്കുന്ന വാട്ടവെള്ളത്തിന് ഗന്ധവും വര്‍ണ്ണവും പകര്‍ന്ന് കാശു പിടുന്നുന്ന സൂത്രം മാത്രമല്ല ചായ. അത് മാനവചരിത്രത്തിന് വരുത്തിയ മാറ്റങ്ങളേക്കാള്‍ ഭീകരമാണ് തേയിലകൃഷിയുടെ ഫലമായുള്ള പാരിസ്ഥിതികാഘാതം. ഗണിതസമവാക്യങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍ നമ്മള്‍ ഒരു ചായകുടിക്കുമ്പോള്‍ അതിനായി എവിടെയോ ഒരു മരം വെട്ടിമാറ്റിയിട്ടുണ്ട്. ഒരു സമൂഹം ചായകുടിക്കുമ്പോള്‍ ഒരു മലനിരയിലെ കാടുതന്നെ ബലിയാടാകുന്നു. ബലാല്‍സംഗം ചെയ്യപ്പെടുന്നു. കാടിനുപിറകേ പുഴയും ബലിയാടാകുന്നു. പുഴയ്ക്കുപിറകെ സ്വച്ഛമായൊരു ആവസവ്യവസ്ഥയും അനന്തകോടി ജീവധാരകളും അപ്രത്യക്ഷമാകുന്നു, കാട്ടുമാനിന്റെ കടുവയുടെ കാലടിപ്പാടുകള്‍ കാണാതാവുന്നു. കാനനശൈലങ്ങള്‍ നഗ്നമാക്കപ്പെടുകയാണ്. ഇത്തിരി കാശിന്, ചൂടിന്, രുചിക്ക് ഉയിരുള്ളൊരു കാടിനെ, ഉര്‍വ്വരമാത്യത്വത്തെ, കാടുകയറി കൃഷിചെയ്യുന്ന വ്യവസായത്തിലേക്ക് ഏകവിളയുടെ ക്രൗര്യത്തിലേക്ക് തരം താഴ്ത്തി ചവിട്ടിമെതിച്ച് തകര്‍ത്തു കടന്നുപോകുകയാണ്, ഒരു മത്തഗജത്തെപ്പോലെ നമ്മുടെ കിഡ്‌നികളിലും ഭൂമിയുടെ കിഡ്‌നികളിലും വിഷം കലര്‍ത്തുകയാണ്.

കാടുവെട്ടി തീയിട്ട് തേയിലനട്ട് മൂന്നാറും നീലഗിരിയും ഡാര്‍ജിലിംഗും അടക്കി വാണ് ധനികരായി സായിപ്പന്‍മാര്‍ കടന്നുപോയി. കറുമ്പന്മാരുടെ മണ്ണിനും വന്ന ജൈവിക ആഘാതങ്ങള്‍ അവര്‍ കണ്ടതേയില്ല. കഴുത്തില്‍ വാലുമുളച്ചത് ഗംഭീരമായി എന്നുകരുതി നമ്മളും പിറകേ നടക്കുന്നു. മന്ദബുദ്ധികളെപ്പോലെ. ശരീരത്തിന്റെ ശുദ്ധ സംവേദനങ്ങളെ നിഷേധിച്ച് ഉത്തേജകങ്ങള്‍ തേടി ലഹരിക്കടിമയാകുകയാണ് വടക്ക് നീലഗിരിമുതല്‍ തെക്ക് പൊന്‍മുടിവരെ കാണാവുന്ന വെട്ടിയൊതുക്കിയ ചായത്തോട്ടങ്ങള്‍ നയനമനോഹരം തന്നെ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കാണുന്നത് നഷ്ടവനങ്ങളുടെ ഒരു നേര്‍ത്ത അടരുമാത്രമാണ്. ഒരു ജൈവ വ്യൂഹത്തിന്റെ വിലാപമാണ്, പുല്‍മേടുകളുടെ ബലിത്തറയാണ്. വിഷലിപ്തമനുകളുടെ കണ്‍മറമാത്രമാണ്. ഈ പച്ചയില്‍ ഒരുപാടു ചോരക്കഥകള്‍ മൂടിവെച്ചിട്ടുണ്ട്. കഴിഞ്ഞ തലമുറ ചെയ്തു എന്നതിനാല്‍ മാത്രം അവ പരിസ്ഥിതിക്കു സ്വീകാര്യമാകുന്നില്ല. തേയിലത്തോട്ടങ്ങള്‍ ലാഭം തരുന്ന വ്യവസായമാകിലും കുളിരു പെയ്യുന്ന വനങ്ങളുടെ ബലിസാര്‍ത്ഥകമാകുന്നില്ല. പര്‍വ്വത ശിരുകളെ മഴക്കാടുകളെ സജൈവമായിരുന്ന പുല്‍മേടുകളെ തനിയേ വിടുക, അവ ജീവന്റെ ക്ഷേത്രമാണ്. പാദസ്പര്‍ശത്താല്‍ സര്‍വ്വതും കരിച്ചുകളയുന്ന മനുഷ്യര്‍ അവിടെ കയറിവരാതിരിക്കുക. വ്യഭിചരിക്കാത്തൊരു വിശുദ്ധ ജീവാലയമായി സര്‍വ്വജീവനുമഭയാരണ്യകങ്ങളായി സഹ്യാദ്രി ശൈലങ്ങള്‍ താഴ് വരകള്‍ക്കു കാവല്‍ നില്‍ക്കട്ടെ, തുണയേകട്ടെ!

വായനക്കാര്‍ക്കുവേണ്ടി പ്രതിവിധിയും എഴുതേണ്ടിവരുന്നു. സ്വന്തം ശരീരത്തേയും കാടുകളേയും ആരോഗ്യവത്തായി നിലനിര്‍ത്താന്‍ ചായകുടി ഉപേക്ഷിക്കുക. പകരം ജാപ്പിയോ തുളസിച്ചായയോ, കേരളത്തില്‍ പച്ചവെള്ളം കുടിക്കാവുന്ന ഇടത്താണു വാസമെങ്കില്‍ അതുതന്നെ അമൃതം! പോരാ ചായ കുടിച്ചാലേ മതിയാകൂ എന്നാകില്‍ ഒരു ചായച്ചെടിതന്നെ മുറ്റത്തു നട്ടുവളര്‍ത്തുക. കറിവേപ്പില പോലെ എവിടേയും വളര്‍ത്താവുന്നൊരു ചെറിയമരം മാത്രമാണ് തേയില. ദൗര്‍ദാഗ്യവശാല്‍ അതിന്റെ കുത്തക തോട്ടങ്ങള്‍ക്കുമാത്രമായി എന്നതു നാം കാണാതെ പോകുന്നു. കാപ്പിച്ചെടിയുടെ കാര്യവും ഏതാണ്ടിതുതന്നെയാണ്. ഒരു മിക്‌സിയുണ്ടെങ്കില്‍ മുറ്റത്തൊരു കാപ്പിമരമുണ്ടെങ്കില്‍ മറികടക്കാവുന്നതേയുള്ളു ഈ ആര്‍ജ്ജിത ദുശ്ശീലങ്ങളെല്ലാം.

സായിപ്പും, കണ്ണന്‍ദേവനും, ടാറ്റയും മാത്രമല്ല കാടുവെട്ടി തേയില നട്ട കൊള്ളക്കാര്‍, താഴെ സമതലത്തിലിരുന്ന് ഒരാവശ്യവുമില്ലാതെ ചായയും കുടിച്ച് ഉത്തേജനം പോരാഞ്ഞ് ബീഡിയും വലിച്ച്, ലഹരിപോരാഞ്ഞ് മദ്യവും കഴിച്ച് നടക്കുന്ന നമ്മളും ഈ കേസില്‍ ഒന്നാം പ്രതിയാണ്. മൂന്നാറില്‍ കുടിയിറക്കേണ്ടത് ദുരമൂത്ത മനുഷ്യരെ മാത്രമല്ല ടാറ്റയെകൂടിയുമാണ്. ഡാമുകളേക്കാളധികം കാടും മരവും നശിപ്പിച്ചത് തേയില വ്യവസായമാണ്. ആയതിനാല്‍ ഒരു ചായക്കോപ്പയ്ക്കു ചുറ്റുമിരുന്ന് കാടുവെട്ടരുത്, കയ്യേറരുത് എന്നൊക്കെ പറയാന്‍ സമതല വാസികളായ നമ്മള്‍ക്ക് ധാര്‍മ്മികാവകാശമില്ല. ഇനിയെങ്കിലും ഒരിക്കലെങ്കിലും ചായകുടിക്കാതിരിക്കുക. ശരീരത്തിന്റെ ശുദ്ധസംവേദനം ആസ്വദിക്കുക. ലഹരിയിലാറാടാതെ ചിന്തിക്കുക. നേര്‍ക്കണ്ണിനാല്‍ കാണുക. അവിടെയാണ് നമ്മളിലെ വിപ്ലവം തുടങ്ങുന്നത്. നമ്മള്‍ മയക്കം വിട്ടുണരുന്നത്. ചായ നല്‍കുന്നത് കൃത്രിമ ഉണര്‍വ്വാകുന്നു. ഒരു മരം വളരട്ടെ, ഒരു കാടുതന്നെ വളരട്ടെ, ഒരു പുഴ ഒഴുകട്ടെ, വിവിധതരം ജീവികള്‍ അധിവസിക്കട്ടെ.
- ജ്യോതി കോഴിക്കോട്‌
- http://naturalhygiene.in/

Diabetics Medicine is Poison

Basmati Rice - Fake / Original

Dr. Rahul V Nair

Don't Drink.

Bottled water in your car is very dangerous

This is an article that should be shared to anyone important in your life !

Bottled water in your car is very dangerous. People should not drink bottled water that has been left in a car. The heat reacts with the chemicals in the plastic of the bottle which releases dioxin into the water. Dioxin is a toxin increasingly found in breast cancer tissue. So please be careful and do not drink bottled water that has been left in a car.


Use a stainless steel canteen or a glass bottle instead of plastic.

This information is also being circulated at Walter Reed Army Medical Center … No plastic containers in microwaves. No plastic water bottles in freezers. No plastic wrap in microwaves.

Dioxin chemical causes cancer, especially breast cancer. Dioxins are highly poisonous to cells in our bodies. Don’t freeze plastic bottles with water in them as this releases dioxins from the plastic. Recently the Wellness Program Manager at Castle Hospital , was on a TV program to explain
this health hazard.

We should not be heating food in the microwave using plastic containers…..
This especially applies to foods that contain fat. The combination of fat, high heat and plastic releases dioxin into the food.

Instead use glass, such as Pyrex or ceramiccontainers for heating food… You get the same result, but without the dioxin.. So, such things as TV dinners, instant soups, etc., should be removed from
their containers and heated in something else.

Paper isn’t bad but you don’t know what is in the paper. It’s safer to use tempered glass, such as Pyrex, etc.

A while ago some of the fast food restaurants moved away from the styrene foam containers to paper. The dioxin problem is one of the reasons….

Plastic wrap, such as Cling film, is just as dangerous when placed over foods to be cooked in the microwave. As the food is nuked, the high heat causes poisonous toxins to actually melt out of the plastic wrap and drip into the food. Cover food with a paper towel instead

Courtesy -  Useful info

അമോണിയ കലർന്ന ഐസ് ശീതളപാനീയങ്ങൾ

ദാഹവും ചൂടുമേറുമ്പോൾ സർവതുംമറന്ന് ശീതളപാനീയങ്ങളിൽ അഭയം തേടുന്നവർക്ക് ഡോക്ടർമാരുടെ 'ജാഗ്രതാനിർദേശം'! പാനീയത്തിന് ശീതളിമ പകരാൻ ഉപയോഗിക്കുന്ന ഐസിൽ നിന്ന് ഗുരുതരമായരോഗങ്ങൾക്കുവരെ സാദ്ധ്യതയുണ്ടെന്നാണ് നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.
മത്സ്യങ്ങൾ കേടാവാതിരിക്കാൻ ഉപയോഗിക്കുന്ന അമോണിയ കലർന്ന ഐസ് ശീതളപാനീയങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗമാണ് കണ്ടെത്തിയത്. രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങൾ ഇത്തരം ഐസ് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവും. മുൻപ് പാനീയങ്ങൾ തണുപ്പിക്കുന്നതിന് ശുദ്ധമായ ഐസ് ഫാക്ടറികളിൽ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതിന് ചെലവ് കൂടുതലായതിനാൽ ഭൂരിഭാഗം ഫാക്ടറികളിലും ഈ ഐസിന്റെ ഉൽപാദനം നിർത്തുകയായിരുന്നു. ഇതോടെ പല ശീതളപാനീയ കടകളിലും മത്സ്യസംസ്‌കരണ മേഖലയിൽ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ഐസ് ഉപയോഗിക്കാൻ തുടങ്ങി. ബോർവെല്ലിൽ നിന്നെടുക്കുന്ന ജലം ശുദ്ധീകരിക്കാതെയാണ് ഇവ നിർമിക്കുന്നത്.
വർഷങ്ങൾക്കുമുമ്പ് ഇത്തരം ഐസുകൾ ശീതീകരണത്തിന് ഉപയോഗിക്കുന്ന കടകൾക്കെതിരെ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചിരുന്നു. എന്നാൽ പരിശോധന അയഞ്ഞതോടെ ഗുണനിലവാരമില്ലാത്ത ഐസ് ശീതള പാനീയ കടകളിൽ വീണ്ടും എത്തിത്തുടങ്ങി. അമോണിയ കലർന്ന ഐസ് ഉപയോഗിക്കുന്ന കടകൾക്കെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സാനിട്ടേഷൻ ആക്ട് പ്രകാരം കേസെടുക്കുമെന്നും പിഴയോ ക്രിമിനൽ നടപടിയോ സ്വീകരിക്കുമെന്നും ഫുഡ് സേഫ്റ്റി വിഭാഗം അറിയിച്ചു. ഡിസംബർ ഒന്നുമുതൽ പരിശോധന കർശനമാക്കാനാണ് തീരുമാനം.

ഉദരവ്യവസ്ഥയെ ബാധിക്കും

അമോണിയ കലർന്ന ഐസിന്റെ ഉപയോഗം ഉദര വ്യവസ്ഥയെയും ദഹനത്തെയും ബാധിക്കും. കൂടാതെ ആമാശയത്തിൽ വ്രണങ്ങളും ഉണ്ടാകും. ദഹനക്കേട്, ഛർദി, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്കും സാദ്ധ്യതയുണ്ട്. തുടർച്ചയായി ഇവ ഉള്ളിൽ ചെന്നാൽ രക്തകോശങ്ങളുടെ ഉൽപാദനത്തെ ബാധിക്കാനും അർബുദത്തിനുവരെ വഴിയൊരുക്കാനും സാദ്ധ്യതയുണ്ടെന്ന് ആലപ്പുഴ മെഡി. കോളേജിലെ അഡീഷണൽ പ്രൊഫ. ഡോ.ബി.പത്മകുമാർ പറഞ്ഞു.

തെർമോകോൾ പെട്ടികൾക്കും പിടിവീഴും

കടകളിൽ ഉപയോഗിക്കുന്ന ഐസ് ഏതിനത്തിൽപ്പെട്ടതാണെന്ന് കാഴ്ചയിൽ മനസിലാവില്ലെന്നതിനാലാണ് ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നത്. തെർമോകോൾ ബോക്സിനുള്ളിൽ ഐസ് സൂക്ഷിക്കുന്നതും പുതിയ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. എന്നാൽ ചെറുകിടക്കാരുടെ കടകളിൽ ഇപ്പോഴും 'ഫ്രിഡ്ജ്' ആയി ഉപയോഗിക്കുന്നത് തെർമോകോൾ പെട്ടികളാണ്. ചില കടക്കാർ പെട്ടിയിലെ ഐസ് പൊട്ടിച്ച് പാനീയങ്ങളിൽ ചേർക്കുമ്പോൾ മറ്റുചിലർ കുപ്പികളിലെ പാനീയങ്ങൾ തണുപ്പിക്കുന്നത് പെട്ടിയിലെ ഐസിനിടയിലാണ്. അതുകൊണ്ടുതന്നെ ഇത്തരം കടകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് തെർമോകോൾ പെട്ടികൾ. എന്നാൽ ഡിസംബർ ഒന്നുമുതൽ നടക്കുന്ന പരിശോധനയിൽ തെർമോകോൾ പെട്ടികൾക്കും പിടിവീഴും.

via @ keralakaumudi.

02/03/2016

Swami Nirmalananda Giri - ദാമ്പത്യ വിജ്ഞാനം [1]

സാരാഗടി യുദ്ധം 12 ഡിസംബർ 1897

നിങ്ങൾ ഗ്രീസിലെ സ്പാർട്ടക്കസിനെ പറ്റിയും, അറേബ്യൻ യോധാക്കളെ പറ്റിയും കേട്ടിരിക്കും. Holliwood Movie 300 അത്തരം യോധാക്കളെ പറ്റിയുള്ള ചിത്രം ആണല്ലോ. അതും നിങ്ങൾ കണ്ടിരിക്കും.

എന്നാൽ നിങ്ങൾ പഴയ 'സിഖ് ലാൻഡിലെ (പഞ്ചാബ്) സാരാഗടി യുദ്ധത്തെ കുറിച്ചു കേട്ടാൽ മുകളിൽ പറഞ്ഞ ഗ്രീക്കും, അറേബ്യയും ഒന്നും അല്ല എന്ന് മനസ്സിലാകും.

1897 ൽ നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ സ്റ്റേറ്റ്ൽ 12000 അഫ്ഘാൻ പോരാളികൾ ആക്രമണം നടത്തി.ഗുലിസ്ഥാനിലെയും, ലൊഖാർ ട്ടിലെയും കോട്ട പിടിക്കാൻ വേണ്ടിയായിരുന്നു ആക്രമണം. 
മഹാരാജ രഞ്ജിത്ത് സിംഗ് പണിതതായിരുന്നു കോട്ടകൾ രണ്ടും. കോട്ടകൾക്ക് സമീപം സാരാഗടിയിൽ 36th സിഖ് രജിമന്റ്ലെ 21 സുരക്ഷാ സൈനികർ നിലയുറപ്പിച്ചിരുന്നു. ഈശ്വർ സിംഗിന്റെ നേതൃത്വത്തിൽ ബാക്കി 20 സൈനികർക്കും അറിയാമായിരുന്നു പതിനായിരത്തിൽ അധികം വരുന്ന അഫ്ഘാനികളെ നേരിട്ടാൽ മരണം തന്നെ എന്ന്. എന്നിട്ടും അവർ ശത്രുക്കളെ നേരിടാൻ തയ്യാറായി.

12 ഡിസംബർ 1897 ലെ ആ യുദ്ധം പിന്നീട് ലോകത്തിൽ നടന്ന 5 അത്ഭുത യുദ്ധങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു.

ഒരു ഭാഗത്ത് 12000 അഫ്ഘാൻ പടയാളികൾ...... ഒരു ഭാഗത്ത് 21 സിഖ് പടയാളികൾ.

അന്ന് നടന്ന അതിഘോരമായ യുദ്ധത്തിൽ 1000-1400 അഫ്ഘാനികൾ മരിച്ചു. അവർക്ക് ഭീമമായ നഷ്ടം സംഭവിച്ചു. സിഖ് യോദ്ധാക്കൾ അവസാന ശ്വാസം വരെ പൊരുതി കോട്ടയെ രക്ഷിച്ചു. അഫ്ഘാനികൾ തോൽവി സമ്മതിച്ചു.

ഈ വാർത്ത യൂറോപ്പിൽ പരന്നു. ബ്രിട്ടൻ പാർലമെന്റ് എഴുന്നെറ്റ് നിന്ന് കയ്യടിച്ച് യോധാക്കളെ ആദരിച്ചു. പിന്നീട് 21 യോദ്ധാക്കൾക്കും ഇന്ത്യൻ ഓഡർ ഓഫ് മെരിറ്റ് നൽകി.അത് ഇപ്പോഴത്തെ കീർത്തി ചക്രക്ക് തുല്യം ആയിരുന്നു. 
UNESCO ഈ യുദ്ധത്തെ മഹത്തായ ആദ്യ 8 യുദ്ധങ്ങളിൽ പെടുത്തിയിട്ടുണ്ട്.

ദുഖകരമായ കാര്യം ഭൂരിഭാഗം ഇന്ത്യക്കാർകും ഇതിനെ കുറിച്ച് അറിയില്ല എന്നതാണ്. യൂറോപ്പിലെ സ്കൂളുകളിൽ ഇതിനെ പറ്റി പഠിപ്പിക്കുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. നമ്മുടെ കുട്ടികൾക്ക് മുഗൽ സാമ്രാജ്യത്തെ പറ്റിയും, ബ്രിട്ടിഷ് കോളനി വാഴ്ചയെ പറ്റിയും ഒക്കെ പഠിപ്പിക്കുമ്പോൾ ഇതൊക്കെ സില്ലബസ്സിൽ ഉൾപ്പെടുത്താൻ പറ്റുന്നുണ്ടാവില്ല. ന്യൂനപക്ഷ സമുദായത്തിന് എതിരെ ചെയ്ത യുദ്ധം ആയത് കൊണ്ടായിരിക്കാം പഠിപ്പിക്കാത്തത്. ബാജി റാവു മറാട്ട സൈനികനെ കുറിച്ചു ഒരു ചുക്കും നമ്മളെ പഠിപ്പിച്ചിട്ടില്ല. 41 യുദ്ധങ്ങൾ ജയിച്ച മഹാനായിരുന്നു അദ്യെഹം. ഒരു യുദ്ധത്തിൽ പോലും തോറ്റിട്ടില്ല. എന്നിട്ട് ഒരു മുസ്ലിം പെണ്ണിനെ സ്നേഹിച്ച കാമുകനാക്കി സിനിമ ഇറക്കിയിരിക്കുന്നു. 40Kg ഭാരം ഉള്ള വാളായിരുന്നു അദ്യെഹത്തിന്റത്.

കടപ്പാട്: Vijeesh Vijayan Kakkanadan

Media will never inform you ??

Nestle company accepts that they add juice extracted from Beef in chocolate Kitkat.
______________________

media never informed you ???
That in a case in Chennai high court Fair & Lovely company accepted that the cream contains the oil from Pig fats !!
______________________
media never informed us that Vicks is banned in how many countries of Europe ! There it has been declared as slow poison ! But in our country we see it's advertising on TV whole day !!
_____________________

media never informed us that Life bouy is neither bath soap nor toilet soap ! But it's
a Cabolic soap used for bathing animals !
Europe uses Life bouy for Dogs ! And in our country millions of humans use it !!
______________________

media never informed us ! ???????????
That Coke, Pepsi is in reality toilet cleaner ! it has been proved that it contains 21 types of different poisons ! And it's sale is banned in the canteen of indian parliament ! But it is sold in whole country !!
____________________
media never informed us ????
That foreign companies selling health tonics like Boost
Complan
Horlics
Maltova
Protin-ex., were tested in Delhi at All India Institute (which houses biggest laboratory in india) and it was found that it is made from the waste left after oil is extracted from Groundnut ! Which is food for animals ! From this waste they make health tonic !!
______________________
media never informed us ??????
When Amitabh Bachhan was operated in hospital for 10 long hours !
Doctor had to cut and remove large intestine !! and doctor had told him that it has rotten due to drinking of soft drinks like Coke, Pepsi ! And then he stopped advertising coke
pepsi !
______________________
Media is faithful to the advertisers.
🔨🔨🔨🔨🔨🔨🔨🔨🔨
Lots of people enjoy Pizzas today. 
Let's have a look over pizza companies

"Pizza Hut
Dominos
KFC
McDonalds
Pizza Corner
Papa John’s Pizza
California Pizza Kitchen
Sal’s Pizza"

These are all american companies,

Note:- to make Pizza tasty...
E-631 flavor Enhancer is added which is made from Pork or Pig meat.

● Attention friends if following codes are mentioned on food packs then you should know what you are unknowingly consuming.

E 322 - Beef
E 422 - Alcohol
E 442 - Alcohol & Chemical
E 471 - Beef & Alcohol 
E 476 - Alcohol
E 481 - mixture of Beef and Pork 
E 627 - Dangerous Chemical
E 472 - mixture of Beef, meat & Pork 
E 631 - Oil extracted from Pig fats.

● Note - you will find these codes mostly in products of foreign companies like :- Chips , Biscuits , Chewing Gums, Toffees, Kurkure and Maggi !

● Don't ignore pay your kind attention atleast for the well being of your kids, if in doubt then search by yourself through your sources if not internet. (Google)

● Look at ingredient on Maggi pack, you will find flavor (E-635 ).

● Also look for following codes on Google :-

E100, E110, E120, E140, E141, E153, E210, E213, E214, E216, E234, E252, E270, E280, E325, E326, E327, E334, E335, E336, E337, E422, E430, E431, E432, E433, E434, E435, E436, E440, E470, E471, E472, E473, E474, E475, E476, E477, E478, E481, E482, E483, E491, E492, E493, E494, E495, E542, E570, E572, E631, E635, E904.

Kindly forward it to your family and friends to spread awareness.👈👈👈👍👍