24/12/2013

മതാതീത ആത്മീയതയും നാരായണഗുരുവും - സ്വാമി മുനിനാരായണ പ്രസാദ്


ഈയിടെ എന്നോട് വന്ദ്യ വയോധികനായ ഒരാൾ ആവശ്യപ്പെട്ടത് ഇങ്ങനെ: നാരായണ ഗുരുവിനെ സംബന്ധിച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നവർ ഈയിടെ ചെയ്യുന്ന സന്ദർഭോചിതമായ ഒരു പ്രയോഗമാണ് 'മതാതീത ആത്മീയത' എന്നത്. ഇതിനെപ്പറ്റി താങ്കളുടെ വിശദീകരണം ഉണ്ടായിരുന്നാൽ നന്നായിരുന്നു.
ഈ കുറിപ്പെഴുതാൻ പ്രേരണ നല്കിയത് ഈ കത്താണ്.

'മതാതീത ആത്മീയത' എന്ന് ഇപ്പോൾ പറഞ്ഞുപോരുന്നതിന് തുല്യമായ ഇംഗ്ളീഷ് പ്രയോഗം "സെക്യുലർ സ്പിരിച്വാലിറ്റി' എന്നാണ്. എന്നാൽ, "സെക്യുലർ' എന്ന ഇംഗ്ളീഷ് വാക്കിന് "മതനിരപേക്ഷത' എന്ന വാക്കാണ് പ്രയോഗിച്ചുപോരാറുള്ളത്. "സെക്യുലറിസം' എന്നത് മതത്തിന്റെ സന്ദർഭത്തിൽ പ്രയോഗിച്ചുപോരുന്ന വാക്കല്ല. രാഷ്‌ട്രീയത്തിന്റെ രംഗത്തിലാണ് ആ വാക്കിന് പ്രസക്തി.

ആദ്ധ്യാത്മികമായതിനെയൊക്കെ നിരാകരിച്ചിട്ട് ലൗകികകാര്യങ്ങൾ മാത്രം കണക്കിലെടുക്കുന്ന സമ്പ്രദായം, മതസംബന്ധിയല്ലാത്തത് എന്നൊക്കെയാണ് "സെക്യുലർ' എന്ന വാക്കിന് അർത്ഥം. സദാചാരകാര്യങ്ങളിൽ മതത്തെ തീരെ അവഗണിക്കുന്ന സമ്പ്രദായം, രാജ്യഭരണകാര്യങ്ങളിൽ മതങ്ങൾക്ക് ഒരു തരത്തിലുള്ള സ്ഥാനവുമുണ്ടായിരിക്കരുത് എന്ന രാഷ്‌ട്രീയ നിലപാട് എന്നൊക്കെയാണ് "സെക്യുലറിസം' എന്ന വാക്കിന് അർത്ഥം. ഇപ്പറഞ്ഞ തരത്തിലുള്ള മതനിരപേക്ഷത തന്നെയാണോ "മതാതീത ആത്മീയത' എന്ന പ്രയോഗം നടത്തുന്നവർ "മതാതീതം' എന്ന വാക്കിന് നല്കുന്നതെന്ന് വ്യക്തമല്ല.

ഒരുപക്ഷേ, നിലവിലുള്ള വ്യവസ്ഥാപിത മതങ്ങളെ കണക്കിലെടുക്കാതെയുള്ള ആത്മീയത എന്നായിരിക്കാം അർത്ഥമാക്കുന്നത്.

നാരായണഗുരുവും മതങ്ങളും

നാരായണഗുരു മതങ്ങളെ തീരെ അവഗണിക്കുകയാണോ ചെയ്തത് എന്നതിൽ സംശയമുണ്ട്. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന മഹദ്വചനത്തിൽ മതങ്ങളെ തള്ളിക്കളയുകയല്ല ഗുരു ചെയ്തതെന്ന് വ്യക്തം.

വിശ്വസിക്കുന്നത് ഏതു മതത്തിലായാലും മനുഷ്യൻ നന്നാവുക എന്നതാണ് മുഖ്യം എന്നായിരുന്നു ഗുരു വിവക്ഷിച്ചത് എന്നുവേണം കരുതാൻ. മതങ്ങളെ അവഗണിക്കുന്നതിനുപകരം എല്ലാ മതങ്ങളിലും ഉള്ള അന്തഃസാരം ഒന്നാണെന്ന് മനുഷ്യൻ മനസ്സിലാക്കണമെന്നും, മനുഷ്യൻ നന്നാകുന്നതാണ് അവയുടെയെല്ലാം ലക്ഷ്യം എന്നും ഗുരു കണ്ടിരുന്നു. അതു ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനുവേണ്ടിയാണല്ലോ ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ഒരു സർവമത സമ്മേളനം 1924ൽ ഗുരു സംഘട‌ിപ്പിച്ചത്. ഏഷ്യാചരിത്രത്തിൽ ആദ്യത്തെ സർവമതസമ്മേളനവും അതായിരുന്നു. മതവിശ്വാസികൾ തമ്മിൽ വേണ്ടത് വാദിക്കാനും ജയിക്കാനും ഉള്ള ശ്രമമല്ല, അറിയാനും അറിയിക്കാനും ഉള്ള തുറന്ന മനസ്സാണ് എന്നും കാണിക്കുന്ന വാക്യമാണല്ലോ സമ്മേളനകവാടത്തിൽ എഴുതിവച്ചിരുന്നതും. മാത്രമല്ല, സമ്മേളനാവസാനം ഗുരു ഒരു സന്ദേശം പൊതുജനങ്ങൾക്കായി നല്കി: "എല്ലാവരും എല്ലാ മതങ്ങളും പഠിക്കണം.' മാത്രമല്ല, ശിവഗിരിമഠത്തിൽ ഒരു മതമഹാപാഠശാല ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നതായും ഗുരു പ്രഖ്യാപിച്ചു. എല്ലാവരും എല്ലാ മതങ്ങളും പഠിക്കണമെന്നുണ്ടെങ്കിൽ, മതങ്ങളെ വിഗണിച്ചുകളയാൻ സാദ്ധ്യമല്ലല്ലോ. മതങ്ങളെ വിഗണിക്കുന്നതിന്റെ സ്ഥാനത്ത് എല്ലാ മതങ്ങളെയും അംഗീകരിക്കുകയാണ് ഗുരു ചെയ്തതെന്നു വേണം കരുതാൻ.
ഇതിനെല്ലാം ഉപരിയുള്ളതാണ് ആത്മോപദേശശതകത്തിൽ 43 മുതൽ 49 വരെയുള്ള പദ്യങ്ങൾ. മനുഷ്യജീവിതത്തിൽ മതബോധത്തെ അനിവാര്യമാക്കിത്തീർക്കുന്ന താത്വികമായ വശമാണ് 43-ാം പദ്യത്തിൽ എടുത്തുകാണിക്കുന്നത്. മതത്തെപ്പറ്റി നേരിട്ടുള്ള പരാമർശം ആ ശ്ളോകത്തിൽ ഇല്ലാത്തതിനാൽ ഇത്തരത്തിലുള്ള അതിന്റെ സാംഗത്യം പലരും കാണാറില്ല എന്നു മാത്രം. പദ്യം 44-ൽ ആണ് "പല മതസാരവും ഏകം' എന്ന സൂക്തം വരുന്നത്. ഏകമായ ഈ പലമതസാരം കണ്ടെത്താൻ മനുഷ്യനോട് ആഹ്വാനം ചെയ്യുകയാണ് ഗുരു ചെയ്യുന്നത്. മാത്രമല്ല, ആ പലമതസാരമായിരിക്കുന്ന "ഒരുമതം' ഏതെന്നു വ്യക്തമായി തന്നെ 49-ാം ശ്ളോകത്തിൽ പറയുന്നുമുണ്ട്. അതിങ്ങനെയാണ് :

അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിരുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമർത്തിടേണം.

"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നു ഗുരു പറഞ്ഞപ്പോൾ അർത്ഥമാക്കിയ "ഒരു മതം' ഏത് എന്നതിൽ പലർക്കും അക്കാലത്തുതന്നെ സംശയമുണ്ടായിരുന്നു. ഏതു മതത്തിലും ഓരോരുത്തരും വിശ്വസിക്കുന്നത് ആത്മസുഖം കൈവരുത്താനുള്ള യത്നത്തിന്റെ ഭാഗമായിട്ടാണ്. ആത്മസുഖത്തിനു വേണ്ടിയുള്ള യത്നം എപ്പോഴും നടക്കുന്നു. അതിന്റെ ഭാഗമായാണ് മനുഷ്യൻ മതങ്ങളിൽ വിശ്വസിക്കുന്നത്. ഇതു തന്നെയാണ് ഗുരുവിന്റെ ഏക മതം.

മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഗുരു മതങ്ങളെ നിരാകരിക്കുകയല്ല ചെയ്തത്. അവയെ താൻ കാണുന്ന ഏക മതത്തിൽ സമന്വയിച്ചു ദർശിക്കുക മാത്രമാണ്. അതിനാൽ ആ നിലപാടിനെ മതാതീതമെന്നോ, മതനിരപേക്ഷമെന്നോ വിശേഷിപ്പിക്കാനാവുമെന്നു തോന്നുന്നില്ല.

ശിവഗിരിമഠത്തിൽ വിശ്രമിക്കുന്ന അവസരങ്ങളിൽ ഗുരുവിന്റെ ആവശ്യപ്രകാരം ക്രിസ്തുമതപണ്ഡിതന്മാരും ഇസ്ളാംമതസ്ഥരും അവിടെ വന്ന് ബൈബിളും ഖുർ-ആനും വായിച്ചു കേൾപ്പിക്കാറുണ്ടായിരുന്നു. അത്തരം സന്ദർഭങ്ങളിൽ ചില ബൈബിൾ വാക്യങ്ങൾക്കും ഖുർ-ആൻ വാക്യങ്ങൾക്കും ഗുരു നല്കിയ അർത്ഥവിശകലനം ആ പണ്ഡിതന്മാരെ അത്ഭുതപ്പെടുത്തിയിട്ടുള്ളതായും കേട്ടിട്ടുണ്ട്. ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത് ഗുരുവിന്റെ ഏകമതം മതനിരപേക്ഷതയോ മതാതീതതയോ ആയിരുന്നില്ല; മറിച്ച് എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതായിരുന്നു എന്നാണ്.

ആത്മീയതയും ആദ്ധ്യാത്മികതയും

"മെറ്റീരിയലിസം', "ഐഡിയലിസം' എന്നിങ്ങനെ രണ്ടു തത്വചിന്താപരമായ വാദഗതികൾ പാശ്ചാത്യലോകത്തുണ്ട്. അതിനു സമാനമായി ഭാരതത്തിലുള്ളതാണ് ഭൗതികവാദം, ആത്മീയവാദം എന്നിവ. അടിസ്ഥാനപരമായി നോക്കിയാൽ അദ്വൈതദർശനമോ നാരായണഗുരുദർശനമോ ഇങ്ങനെയൊരു ചിന്താപരമായ വിഭാഗീകരണത്തിനു അവസരം നല്കുന്നില്ല. ഗുരു തന്റെ അദ്വൈതദർശനം തന്റേതായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത് "ആത്മോപദേശശതക'ത്തിലാണ്. ആ കൃതിയിൽ എന്താണ് പഠനവിധേയമാക്കാൻ പോകുന്നത് എന്നു വ്യക്തമാക്കിക്കൊണ്ട് ആ അദ്വൈതസത്യത്തെപ്പറ്റി ഗുരു ആദ്യശ്ളോകത്തിൽത്തന്നെ പറയുന്നത്,

""അറിവിലും ഏറി അറിഞ്ഞിടുന്നവൻ താ-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരു''

എന്നാണ്. അതായത്, സാധാരണമായ അറിവിന്റെ തലത്തിനപ്പുറത്തുള്ളതും, അറിയുന്നവന്റെ ആന്തരികസത്തയെന്ന നിലയിൽ ആത്മീയമായറിയേണ്ടതായും, ബാഹ്യസത്തയെന്ന നിലയിൽ ഭൗതികമായറിയേണ്ടതായും ഒരേസമയം ഉജ്ജ്വലിച്ചുനില്ക്കുന്നതുമായ ഏക സത്യമാണ് അതിൽ പഠനവിഷയമായിത്തീരുന്ന അദ്വയമായ ആത്മാവ്. താത്ത്വികമായി ഇത്തരത്തിൽ ആത്മീയമായതിനെയും ഭൗതികമായതിനെയും അദ്വയമായി കാണുന്നതോടൊപ്പം ഭൗതികമായ കാര്യങ്ങൾക്കും ആത്മീയമായ കാര്യങ്ങൾക്കും ഒരേസമയം സാധാരണമായ മനുഷ്യജീവിതത്തിൽ സ്ഥാനമുണ്ടായിരിക്കണം എന്നാണ് ഗുരു ഉദ്ദേശിച്ചിരുന്നത്.

അതിനാൽ, ഭൗതികവാദത്തിന്റെ പ്രതിയോഗിയെന്ന നിലയിലുള്ള ആത്മീയവാദത്തിന്റെ വക്താവായിരുന്നു ഗുരു എന്നു കരുതുക വയ്യ. ഭൗതികതയ്ക്കും ആത്മീയതയ്ക്കും അതീതവും രണ്ടിനെയും ഉൾക്കൊള്ളുന്നതുമായ അദ്വൈതദർശനമായിരുന്നു ഗുരുവിന്റേത്. അതിലേക്ക് നമ്മെ നയിക്കുന്ന പഠനങ്ങൾക്കും ശാസ്‌ത്രങ്ങൾക്കും ആദ്ധ്യാത്മികം എന്ന പേരാണ് ഭാരതത്തിൽ പണ്ടുമുതലേ പ്രചാരത്തിലുള്ളത്. ഉപനിഷത്തുകൾ, പുരാണങ്ങൾ മുതലായവയെ ആദ്ധ്യാത്മിക ശാസ്‌ത്രങ്ങൾ എന്നാണല്ലോ വിളിച്ചുപോരാറുള്ളത്. അവയെ ആത്മീയശാസ്‌ത്രം എന്ന് വിളിക്കാറേയില്ല.

"ആത്മീയം' എന്ന വാക്ക് "ആദ്ധ്യാത്മികം' എന്ന അർത്ഥത്തിൽ ചിലപ്പോഴൊക്കെ മലയാളത്തിൽ പ്രയോഗിച്ചുപോരാറുണ്ട്. "ആത്മീയം'എന്ന വാക്കിന് "സ്വന്തം', "തനിക്കുള്ളത്,' "തന്നെ സംബന്ധിച്ചത്' എന്നൊക്കെയാണ് ശബ്ദതാരാവലിയിൽ അർത്ഥം പറഞ്ഞുകാണുന്നത്. ഒരു വിശേഷണപദമായി "ആത്മീയ' ശബ്ദം പ്രയോഗിക്കുമ്പോൾ "തന്നെ സംബന്ധിച്ചത്' എന്ന അർത്ഥം കഴിഞ്ഞിട്ട് ആത്മാവിനെ സംബന്ധിച്ച, ആദ്ധ്യാത്മികമായ എന്ന അർത്ഥങ്ങളും രണ്ടാമതായി ശബ്ദതാരാവലിയിൽ കൊടുത്തിട്ടുണ്ട്. അപ്രധാനമായ അർത്ഥം മാത്രമാണത് എന്നത് അതിൽനിന്നു വ്യക്തമാണ്.

സംസ്കൃത സാഹിത്യത്തിൽ എവിടെയും കാണാം, "ആത്മീയം' എന്ന വിശേഷണം "തന്റേത്' എന്ന അർത്ഥത്തിൽ പ്രയോഗിച്ചുപോരുന്നത്. നാരായണഗുരുവിന്റെയും സംസ്കൃതത്തിലുള്ള സ്തോത്രകൃതികളിൽ "ആത്മീയദന്തം' എന്ന ഗണപതിയുടെ കൊമ്പിനെപ്പറ്റിയും, "ആത്മീയസ്തനം' എന്ന് ദേവിയുടെ സ്തനത്തെപ്പറ്റിയും പരാമർശിച്ചിരിക്കുന്നതുകാണാം. മേല്പറഞ്ഞ പ്രയോഗരീതി പരിചയമില്ലാത്തവർക്ക് ആദ്ധ്യാത്മികമായ ദന്തമോ ആദ്ധ്യാത്മികമായ സ്തനമോ ഉണ്ടോ എന്നു സംശയിച്ചേക്കാം. തന്റെ ദന്തം, തന്റെ സ്തനം എന്നൊക്കെയേ അവിടെ അർത്ഥമുള്ളൂ. അതിനാൽ ആദ്ധ്യാത്മികം എന്ന അർത്ഥത്തിൽ "ആത്മീയം' എന്ന വാക്കു പ്രയോഗിക്കാതെ "ആദ്ധ്യാത്മികം' എന്നുതന്നെ പ്രയോഗിക്കുന്നതായിരിക്കും ഉത്തമം.

പരമമായ സത്യത്തെ ബ്രഹ്മം എന്നും ആത്മാവ് എന്നും ഉള്ള രണ്ടു പദങ്ങൾ കൊണ്ടാണല്ലോ സൂചിപ്പിച്ചുപോരുന്നത്. അതിന്റെ സ്വരൂപം കണ്ടെത്തേണ്ടത്, തന്റെ തന്നെ സ്വരൂപം അവരവർ കണ്ടെത്തുന്നതിലൂടെ വേണം എന്നതും സുവിദിതമാണ്. അതു വച്ചുകൊണ്ടാണ് "ആദ്ധ്യാത്മികം' എന്നും "അദ്ധ്യാത്മം' എന്നുമുള്ള വാക്കുകൾ ഉണ്ടായത്. "ആത്മം' എന്ന പദത്തിനോട് "അധി' എന്ന ഉപസർഗ്ഗം ചേർന്നതാണ് "ആദ്ധ്യാത്മം'. "അധി' സൂചിപ്പിക്കുന്നത് "അധിഷ്ഠാനമാക്കുക' എന്നതിനെയാണ്. അതായത്, ആത്മാവിനെ അഥവാ തന്നെത്തന്നെ അധിഷ്ഠാനമാക്കിക്കൊണ്ട് പരമമായ സത്യം കണ്ടെത്തുന്നതിന് ഉപകരിക്കുന്ന വിദ്യയാണ് ആദ്ധ്യാത്മികവിദ്യ. അതിനുള്ള ശാസ്‌ത്രമാണ് ആദ്ധ്യാത്മികശാസ്‌ത്രം. നാരായണഗുരുവിന്റെ എല്ലാ കൃതികളും ആ ഗണത്തിൽപ്പെടുന്നതാണ്. അദ്ധ്യാത്മം എന്ന പദത്തിലെ "ആത്മ' ശബ്ദത്തിന് "ഞാൻ' എന്നും അർത്ഥമുണ്ടല്ലോ. "ആത്മഹത്യ'എന്നാൽ, "ഞാൻ എന്നെത്തന്നെ കൊല്ലുക' എന്നാണല്ലോ. അപ്പോൾ ഞാൻ എന്നെ വാസ്തവികമായി അറിയുന്നതിലൂടെ പരമമായ ആത്മസത്യത്തെ അറിയുന്നതിനുള്ള ശാസ്‌ത്രമാണ് ആദ്ധ്യാത്മികശാസ്‌ത്രം.

വ്യക്തിസത്തയെ സംബന്ധിക്കുന്നത് എന്ന അർത്ഥത്തിൽ "അദ്ധ്യാത്മം' എന്ന വാക്ക് ചില ഉപനിഷത്തുകളിൽ പ്രയോഗിച്ചുകാണാം. അതിന്റെ വിപരീതവശമായി എപ്പോഴും "അധിദൈവതം' എന്നതുകൂടി അവിടെത്തന്നെ ഉണ്ടാവുമെന്നുമാത്രം.

സമഷ്ടിസത്തയെ, അഥവാ ഏതൊന്നിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നോ അതിനെ സമസ്തവിശ്വത്തിന്റെ വശത്തുനിന്നുകൊണ്ട് നോക്കിയാലുള്ളതാണ് അധിദൈവതം. ഉദാഹരണത്തിന് ഭൂമി എന്നതിന്റെ ആദ്ധ്യാത്മവശമാണ് ശരീരം. അതിന്റെതന്നെ അധിദൈവത വശമാണ് ഭ‌ൗതികലോകം, അഥവാ ഭൂഗോളവും മറ്റു ഗോളങ്ങളും ചേർന്നത്. ഈ ദ്വൈതത്തിനുപോലും അവസരമില്ലാത്തതാണ് തികച്ചും തത്ത്വപരമായ ആദ്ധ്യാത്മിക ദർശനം.

ഇതൊക്കെ വച്ചുകൊണ്ട് നോക്കുമ്പോൾ നാരായണഗുരുവിന്റെ സത്യദർശനത്തിന്റെ സ്വഭാവത്തെ ആത്മീയത എന്നു വിളിക്കുന്നതിനേക്കാൾ കൂടുതൽ യുക്തം "ആദ്ധ്യാത്മികത' എന്നു വിളിക്കുന്നതായിരിക്കും എന്നു തോന്നുന്നു.



ശ്രീ നാരായണ ഗുരുദേവന്‍ മാധവനാചാരിയുമായി നടത്തിയ സംഭാഷണം

ഗുരുദേവന്‍; എന്താണ്.. ?

മാധവനാചാരി; സ്വാമിയെ ഒന്ന് കാണാന്‍ വന്നതാണ് ?

ഗുരുദേവന്‍ ; കയ്യില്‍ ഇരിക്കുന്നതെന്തു ?

മാധവനാചാരി; ഇതൊരു മുഴക്കൊലാണ്.

ഗുരുദേവന്‍ ; ആഹാ, ഇതു ഒരു മുഴമാണോ ?.

മാധവനാചാരി ;അല്ല രണ്ടു മുഴം വരും, രണ്ടു മുഴമാണ്.

ഗുരുദേവന്‍; ഓഹോ ,അത് രണ്ടു മുഴക്കൊലാണോ? എന്നിട്ടാണോ നമ്മോടു പറഞ്ഞത് രണ്ടു മുഴക്കോലാണെന്നു ?.

(മാധവനാചാരി മറുപടി പറയാനാവാതെ പരുങ്ങിനില്‍ക്കുന്നു)

ഗുരുദേവന്‍ വീണ്ടും ,അളവ് തുടങ്ങുന്നത് എവിടെ നിന്നാണ് ?

മാധവനാചാരി ; (എന്ത് പറയണമെന്നറിയാതെ കുഴങ്ങി ) ഞങ്ങള്‍ ത്രസരേണു മുതല്‍ക്കാണ് തുടങ്ങുന്നതു....."

ഗുരുദേവന്‍; ഓഹോ, നിങ്ങള്‍ക്ക് പ്രത്യേക കണക്കാണല്ലേ? (ചിരിച്ചു കൊണ്ട്) അളവ് തുടങ്ങുന്നതു അണു മുതല്‍ക്കാണല്ലേ?"

ശ്രീ നാരായണ ഗുരുവിനുകൊടുത്ത കുഞ്ഞു നുള്ളിന്റെ ഓര്‍മ്മയില്‍ നളിനിയമ്മ


ഗുരുദേവന്റെ സഹോദരിമാരില്‍ ഒരാളായ മാതയുടെ മകള്‍ ഭഗവതിയുടെ പുത്രിയാണ്‌ നളിനി. സന്യാസിയായ ഏക സഹോദരനെ കാണാന്‍ മാത ഇടക്കിടെ ശിവഗിരിയില്‍ പോകുമായിരുന്നു. മുത്തശ്ശിയോടൊപ്പം നളിനിയും കൂടെപ്പോകുക പതിവാണ്‌.
ഉച്ചയുറക്കത്തിലായിരിക്കുന്ന ഗുരുവിനെ നളിനി പലപ്പോഴും പിച്ചി ഉണര്‍ത്തുമായിരുന്നു. അതിന്‌ ഒരു കാര്യവുമുണ്ട്‌. അങ്ങനെ ഉണര്‍ന്നുവരുന്ന ഗുരു പുഞ്ചിരിച്ചുകൊണ്ട്‌ അവള്‍ക്ക്‌ കുറേ മുന്തിരിയും കല്‍ക്കണ്ടവും നല്‍കുക പതിവാണ്‌. മുത്തശ്ശിയോടൊപ്പമുള്ള ശിവഗിരിയാത്രക്ക്‌ നളിനിയെ പ്രേരിപ്പിക്കുന്നതും അതുതന്നയാണ്‌. പിന്നീട്‌ പ്രായമേറെയായ നളിനി അക്കാര്യമോര്‍ക്കുമ്പോള്‍ താന്‍ നുള്ളിനോവിച്ചത്‌ ഒരു യുഗപുരുഷനേയാണല്ലോ എന്ന്‌ ഉള്‍ക്കിടിലത്തോടെ ഓര്‍ക്കാറുണ്ട്‌.

അന്ന്‌ ശിവഗിരിയില്‍ വലിയ വികസനമൊന്നും ഇല്ലായിരുന്നു. കാല്‍നടയായി ചെമ്പഴന്തിയില്‍നിന്ന്‌ കഴക്കൂട്ടംവരെ. പിന്നീട്‌ ട്രെയിനില്‍. രണ്ടുമൂന്നു ദിവസം ശിവഗിരിയില്‍ താമസിക്കും. മടങ്ങാന്‍ നേരം സ്വാമി അപ്പൂപ്പനെനോക്കി കൈകൂപ്പി കരയും. അപ്പൂപ്പന്‍ അതുകണ്ട്‌ അനങ്ങാതെയിരിക്കും.

എസ്‌.എന്‍. കോളേജിലെ എന്‍.എസ്‌.എസ്‌. യൂണിറ്റ്‌ നളിനിയമ്മക്ക്‌ ചെമ്പഴന്തിയില്‍ ഒരു വീട്‌ നിര്‍മ്മിച്ച്‌ നല്‍കിയിരുന്നു. അവിടെയായിരുന്നു താമസം.

ചെമ്പഴന്തി മണക്കല്‍ ക്ഷേത്രമുറ്റത്തെ കളിത്തട്ടില്‍ ഗുരു വിശ്രമിക്കുന്ന വേളയില്‍ മാതയും മക്കളും മരുമക്കളും എല്ലാം പോയിരുന്നു. ക്ഷേത്രത്തില്‍നിന്നും കൊണ്ടുവന്ന നിവേദ്യം ഗുരു ഒരു പുലയപ്പയ്യന്‌ കൊടുത്തു. കരിക്കും പാലും മാത്രമേ കഴിച്ചുള്ളൂ. മൃഗബലി പ്രിയയായിരുന്ന മണയ്‌ക്കല്‍ ഭഗവതിയുടെ പ്രതിഷ്‌ഠ അവിടെനിന്നും ഇളക്കിമാറ്റി ശിവനെ പ്രതിഷ്‌ഠിച്ചത്‌ അന്നായിരുന്നു. അര്‍ദ്ധരാത്രിയില്‍ അതുനടക്കുമ്പോള്‍ ആരും അവിടേക്ക്‌ വരരുത്‌ എന്ന്‌ ഗുരു വിലക്കിയിരുന്നതായി നളിനിയമ്മ ഓര്‍ക്കുന്നു. അന്ന്‌ മതിലിനപ്പുറം ഹോമാഗ്നി ഉയരുന്നപോലെ ഒരു ദിവ്യപ്രകാശം കണ്ടതായി പരിസരവാസികള്‍ പറഞ്ഞത്‌ നളിനിയമ്മ ഓര്‍ക്കുന്നു.
ഗുരു മഹാസമാധി പ്രാപിച്ചപ്പോള്‍ നളിനിയമ്മയും പോയിരുന്നു ശിവഗിരിയില്‍. കഴക്കൂട്ടത്തുനിന്നും ട്രെയിന്‍ കിട്ടാതെ പലരും നടന്നാണ്‌ അന്ന്‌ ശിവഗിരിക്ക്‌ പോയത്‌. ഏഴുതിരിയിട്ട വിളക്കിനു മുമ്പില്‍ ധ്യാനത്തിലെന്നപോലെ ഇരിക്കുന്ന സ്വാമി അപ്പൂപ്പനുമുന്നില്‍ കല്‍ക്കണ്ടത്തിനായി നീട്ടിയ നളിനിയുടെ കൈ തേങ്ങലോടെ അമ്മ പിടിച്ചു താഴ്‌ത്തി.

നളിനിയമ്മക്ക്‌ 8 മക്കളാണ്‌. ഭര്‍ത്താവ്‌ കുഞ്ഞന്‍. മക്കള്‍: ലളിത, വാസന്തി, ശാരദ, ഇന്ദിര, മോഹന്‍ദാസ്‌, ഹരിദാസ്‌, അനിത, സനല്‍ കുമാര്‍ എന്നിവരാണ്‌.


(കടപ്പാട്‌: കേരളകൗമുദി ശ്രീനാരായണ ഡയറക്‌ടറി:)

'എന്തിനാണ് ആ പാവത്തിനെ കെട്ടിയിട്ടിരിക്കുന്നത്? അഴിച്ചു വിടണം.' ശ്രീ നാരായണഗുരുസ്വാമി

അഴിഞ്ഞുലഞ്ഞ് മുഖം പാതിമറച്ച് കിടക്കുന്ന മുടിയിഴകൾക്കിടയിലൂടെ തിളയ്ക്കുന്ന കണ്ണുകൾകൊണ്ട് ചുറ്റുപാടുകളെ നോക്കി വികൃതമായി തലയാട്ടുകയാണ് തെയ്യക്കുട്ടി. കൈകാലുകൾ ബന്ധിച്ചനിലയിൽ അവളെ ബന്ധുക്കൾ ചേർന്ന് എടുത്തുകൊണ്ടുവരികയാണ്. ആശ്രമമുറ്റത്തെ ചാരുകസേരയിൽ ശ്രീനാരായണ ഗുരുസ്വാമി ഇരിക്കുന്നു.

ഗുരു : 'എന്താ? എവിടുന്നാ?'

യുവതിയുടെ പിതാവ് മുന്നോട്ടുവന്ന് ഉപചാരക്കൈപിടിച്ച് പറഞ്ഞു.

'ചെറായിയിൽനിന്നാണ് സ്വാമീ. ഇവൾ എന്‍റെ മകൾ. കുറേനാളായി ഇങ്ങനെയായിട്ട്. നിവൃത്തികെട്ടു. ഇനി മന്ത്രവും മരുന്നും ബാക്കിയില്ല. സൂര്യകാലടിമനയിലെ മാന്ത്രികൻ പറഞ്ഞു ഇവൾക്ക് ബാധോപദ്രവമാണെന്ന്. അവർ കയ്യൊഴിഞ്ഞു. ഇനി ഇവിടുന്നല്ലാതെ ഞങ്ങൾക്ക് മറ്റൊരു ആശ്രയമില്ല. രക്ഷിക്കണം...'

ഗുരു അവളെ കരുണാർദ്രമായി നോക്കി. തിളച്ചുതൂവുന്ന മിഴികൾക്ക് ആ നോട്ടം താങ്ങാനായില്ല. അവൾ കൺപോളതാഴ്‌ത്തി.

'എന്തിനാണ് ആ പാവത്തിനെ കെട്ടിയിട്ടിരിക്കുന്നത്? അഴിച്ചു വിടണം.' സ്വാമി മൊഴിഞ്ഞു.

'അയ്യോ സ്വാമീ... അവൾ ഉപദ്രവിക്കും. ഉടുതുണി അഴിച്ചുകളയും. അതാ കെട്ടിയിട്ടിരിക്കുന്നത്.'

'അങ്ങനെ സംഭവിക്കില്ല. അഴിച്ചുവിടൂ.'

അവൾ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു. 

ഗുരു അവളുടെ കണ്ണുകളിൽ നോക്കി. ദൃഷ്ടിക്കുമപ്പുറത്തേക്ക് കാഴ്ചയെ വലിച്ചുകൊണ്ട് ഒരു മാസ്‌മരതരംഗം സഞ്ചരിക്കുന്നതുപോലെയായിരുന്നു അത്. അവൾ ശാന്തമായി ഇരുന്നു. ഗുരുസ്വാമി അവളോട് വാത്‌സല്യത്തോടെ ചോദിച്ചു:

'ഭയമുണ്ടോ?'

'ഉണ്ട് സ്വാമിൻ.'

'എന്തിന് ഭയപ്പെടണം? ഇവിടെ നീയല്ലാതെ മറ്റൊന്നില്ല. ദൈവവും പിശാചും നിന്നിൽ നിന്നന്യമല്ല. നീ എന്തിനെ സ്വീകരിക്കുന്നുവോ അതാണ് നിന്നിൽ നിറഞ്ഞു നിൽക്കുന്നത്. നീ ദൈവത്തെമാത്രം സ്വീകരിക്കുക. ആരും നിന്നെ ഭയപ്പെടുത്തില്ല. രാത്രികാലങ്ങളിൽ ഒറ്റയ്‌ക്ക് നടക്കുമ്പോൾ ഭയംതോന്നിയാൽ പിന്നിൽ ഒരു ചൂരൽ വീശുന്ന ശബ്ദം കേൾക്കും. അത് നാമായിരിക്കും. നീ പിന്തിരിഞ്ഞു നോക്കരുത്. ഭയപ്പെടുകയുമരുത്.'

എല്ലാം കണ്ട് അത്ഭുതാദരങ്ങളോടെ നില്ക്കുന്ന ബന്ധുജനങ്ങളോട് സ്വാമി മൊഴിഞ്ഞു. ഇവൾ ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. കൊണ്ടുപൊയ്‌ക്കൊള്ളൂ. 

അവർ സ്വാമിയെ സാഷ്ടാംഗം നമിച്ച് സന്തോഷത്തോടെ മടങ്ങി. ദൈവത്തെ മാത്രം സ്വീകരിക്കാൻ സ്വാമി മൊഴിഞ്ഞത് തെയ്യക്കുട്ടിയിൽ പരിവർത്തനങ്ങൾ വരുത്തി. അവൾ ദൈവത്തെ സ്വീകരിക്കാനായി മനസ് സ്വതന്ത്രമാക്കി വച്ചു. അതാ അവിടെ പരമാത്മസ്വരൂപനായി വന്ന് നിറഞ്ഞു നില്ക്കുന്നു ശ്രീനാരായണഗുരുസ്വാമി. അവൾ പരംപൊരുളിനെ ഗുരുസ്വരൂപത്തിൽ കണ്ട് ഭജിച്ചു. ധന്യമായിരുന്നു ആ ജീവിതം.

Courtesy  : സജീവ് കൃഷ്ണൻ

ശ്രീനാരായണ ഗുരുവിന്‌ പണിയിച്ച കട്ടില്‍


തണ്ണീര്‍മുക്കത്ത്‌ ഒരു വൈദ്യരുടെ വീട്ടില്‍ ഗുരു ഇടക്കിടക്ക്‌ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. വൈക്കത്ത്‌ എത്തുന്ന ഗുരുവിനെ തന്റെ വീട്ടിലേക്കും ക്ഷണിക്കണമെന്ന്‌ വൈക്കം ചെമ്മനത്തുകര ആലപ്പുറത്ത്‌ അച്യുതന്‍ വൈദ്യര്‍ ആഗ്രഹിച്ചു. തന്റെ ആഗ്രഹം അദ്ദേഹം തണ്ണീര്‍മുക്കത്തെ വൈദ്യരോട്‌ പറഞ്ഞു. ഗുരു വരുമ്പോള്‍ വന്ന്‌ ക്ഷണിക്കാന്‍ അദ്ദേഹവും പറഞ്ഞു. അച്യുതന്‍ വൈദ്യന്‍ ഗുരുവിനായി ഒരു കട്ടിലും കസേരയും പണിതു.

പതിവുപോലെ തണ്ണീര്‍മുക്കത്ത്‌ വൈദ്യരുടെ വീട്ടില്‍ ഗുരുവെത്തി. അന്ന്‌ ആദ്യം ഗുരു എത്തിയത്‌ കണ്ടത്തില്‍ കറുമ്പന്‍ എന്ന ജന്മിയുടെ വീട്ടിലാണ്‌. ഗുരുവിന്‌ കുടിക്കാനുള്ള പാല്‍ കറക്കാന്‍ ജന്മി തന്റെ ഭാര്യയോട്‌ കുളിച്ച്‌ ശുചിയായി വരാന്‍ പറഞ്ഞു. അവര്‍ അങ്ങനെ പാല്‍ കറന്നു. എന്നാല്‍ അത്‌ ഏത്‌ പാത്രത്തില്‌ കാച്ചു എന്നായി ആശങ്ക. അതിന്‌ ഗുരു പരിഹാരവുമുണ്ടാക്കി. മച്ചിന്റെ മുകളില്‍ വൈദ്യരുടെ ഭാര്യ ഒരു പാണ്ടിച്ചട്ടി വാങ്ങിവച്ചിട്ടുണ്ട്‌. അതിലാകാം എന്ന്‌ ഗുരു കല്‌പിച്ചു.

ഭക്ഷിപ്പാന്‍ എന്തുനല്‌കും എന്ന്‌ ശങ്കിച്ച വീട്ടുകാരോട്‌ ഗുരു കല്‌പിച്ചു. ചീരുവിന്റെ കടയില്‍ ആര്‍ക്കും വേണ്ടാതെ ഒരു മരച്ചീനി മാറ്റിയിട്ടിട്ടുണ്ട്‌. അത്‌ പുഴുങ്ങി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

ഗുരുവിനോട്‌ തന്റെ ഭവനം കൂടി സന്ദര്‍ശിക്കണമെന്ന്‌ പറയാന്‍ വന്നുനിന്ന ചെമ്മനത്തുകരയിലെ അച്യുതന്‍ വൈദ്യരുടെ മനസ്സ്‌ അറിഞ്ഞ്‌ ഗുരു എന്താ നമുക്കു പോകാം എന്ന്‌ വൈദ്യരോട്‌ പറഞ്ഞത്‌ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അങ്ങനെ ഗുരു അച്യുതന്‍ വൈദ്യരുടെ ഭവനവും സന്ദര്‍ശിച്ചു. അന്ന്‌ ഗുരു കിടന്ന കട്ടിലും ഇരുന്ന കസേരയും അവര്‍ അമൂല്യനിധിയായി സൂക്ഷിക്കുന്നു.

ആരാണ് യഥാര്‍ത്ഥ സുഹൃത്ത് ?

ആരാണ് യഥാര്‍ത്ഥ സുഹൃത്ത്?. ഒരാളുടെ മനസ്സ് അയാള്‍ പറയാതെ തന്നെ അറിയുന്നവനല്ലേ സുഹൃത്ത്‌. ഒരു യഥാര്‍ത്ഥ സുഹൃത്തും തന്റെ സുഹൃത്തില്‍നിന്നും ആവശ്യങ്ങളും അപേക്ഷകളും പ്രതീക്ഷിച്ചല്ല സ്നേഹിക്കേണ്ടത്. എല്ലാം സ്വയം അറിഞ്ഞു ചെയ്യുന്നവനാണ് സുഹൃത്ത്‌. അല്ലാത്തതോന്നും സൗഹൃദമല്ല. 

എന്തിനോവേണ്ടി ചിലര്‍ സുഹൃത്തുക്കള്‍ ആണെന്ന് അഭിനയിക്കുന്നു.. ആത്മാഭിമാനം ഉള്ളവര്‍ ഒന്നും ചോദിക്കാറില്ല ഒരിക്കലും. ആരെങ്കിലും ചോദിക്കുന്നു എങ്കില്‍ അവര്‍ക്ക് ആത്മാഭിമാനം ഇല്ല എന്ന് കരുതണം. 

പണത്തിന്റെ കാര്യം മാത്രമല്ല ഞാന്‍ പറയുന്നത്. ഒരു സുഹൃത്തിനു എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അവന്‍ നേരിട്ട്ചോദിക്കട്ടെ അപേക്ഷിക്കട്ടെ എന്നിട്ട് ചെയ്യാം എന്ന് കരുതി ഇരിക്കുന്ന സുഹൃത്തുക്കള്‍ യഥാര്‍ത്ഥത്തില്‍ സുഹൃത്ത്‌ ആണോ ?. അവിടെ എന്തോ ഒരു കുറവില്ലേ?.

എന്റെ ജീവിതത്തില്‍ പലര്‍ക്കും ഞാന്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. എനിക്കും ഒരുപാടു സഹായങ്ങള്‍ കിട്ടിയിട്ടുണ്ട്. ചെറുപ്പം മുതലേ എന്റെ കൂടെ കളിച്ചു വളര്‍ന്നു വന്നു ഇന്നും ആത്മാര്‍ഥ സൗഹൃദം തുടരുന്ന പ്രിയ സുഹൃത്തും ഉണ്ട്. പലപ്പോഴും എന്നെ ചോദിക്കാതെ തന്നെ അറിഞ്ഞു സഹായിച്ച എന്റെ പ്രിയ സുഹൃത്ത്‌. അങ്ങനെ പലരും സഹായിച്ചിട്ടുണ്ട്. 

സാമ്പത്തിക കാര്യങ്ങള്‍ മാത്രം അല്ല. ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളില്‍ ഒരു സുഹൃത്തിന്റെ പ്രശ്നങ്ങള്‍ എല്ലാം അറിഞ്ഞു മനസ്സിലാക്കി ചെയ്യേണ്ട കടമ സുഹൃത്തുക്കള്‍ക്ക് ഉണ്ട് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അവിടെ വിലപെശുന്നവര്‍ അല്ലെങ്കില്‍ അപേക്ഷിക്കുവാന്‍ കാത്തിരിക്കുന്നവന്‍ ആരാണ് സുഹൃത്തോ അതോ ശത്രുവോ?..



20/12/2013

ബ്രാഹ്മണനെ ദ്രോഹിക്കരുത്, ബ്രാഹ്മണന്‍ ദ്രോഹിച്ചാലും പകരം ദ്രോഹിക്കരുത്, ബ്രാഹ്മണനെ ഹിംസിക്കുന്നവന്‍ മഹാപാപിയാണ്. പകരം ദ്രോഹിക്കുന്ന ബ്രാഹ്മണന്‍ അതിലും മഹാപാപിയാകുന്നു. ~ ധർമ്മപദ : പേജു :332



ലോകാ സമസ്താ സുഖിനോ ഭവന്തൂ എന്ന ശാന്തി മന്ത്രത്തെ ശ്രീബുദഭഗവാന്റെ മറവില്‍ അവഹേളിക്കുന്നവരുടെ സമക്ഷ്ത്തിലേക്ക്

(കൂടെ ഭാരതീയ ധർമ്മങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാന്‍ നടക്കുന്ന ആട്ടിന്‍ തൊലിട്ട ചെന്നായ്ക്കളുടെ അറിവിലേക്കും )

"ന ബ്രാഹ്മണസ്സ പഹരേയ്യ നാസ്സ മുഞ്ചെഥ ബ്രാഹ്മണോ


ധീ ബ്രാഹ്മണസ്സ ഹന്താരം തതോ ധീ യസ്സ മുഞ്ചതി"

~ ധർമ്മപദ : പേജു :332 ഏക ബ്രാഹ്മണ വത്തു


ബ്രാഹ്മണനെ ദ്രോഹിക്കരുത്, ബ്രാഹ്മണന്‍ ദ്രോഹിച്ചാലും പകരം ദ്രോഹിക്കരുത്, ബ്രാഹ്മണനെ ഹിംസിക്കുന്നവന്‍ മഹാപാപിയാണ്. പകരം ദ്രോഹിക്കുന്ന ബ്രാഹ്മണന്‍ അതിലും മഹാപാപിയാകുന്നു. ~ ധർമ്മപദ : പേജു :332 ഏക ബ്രാഹ്മണ വത്തു

19/12/2013

വേദപരിചയം - യജുര്‍വേദം.


യജുര്‍വേദത്തിലെ ചില മന്ത്രങ്ങള്‍ മാത്രം പരിചയപ്പെടുത്തുന്നു. എന്ത്കൊണ്ടാണ് ചിലത് മാത്രം എന്നുള്ളത് ഇത് വായിച്ചു കൊണ്ടിരിക്കുമ്പോള്‍  മനസിലാകും.

വേദ കാലഗണന

വേദ കാലഘട്ടത്തെ കുറിച്ച് പല അഭിപ്രായങ്ങളും നില നില്‍ക്കുന്നുണ്ട്. ഭാരതീയ വൈജ്ഞാനിക ശാസ്ത്രഞ്ജന്മാര്‍ അതിനു കുറഞ്ഞത്‌ ആറായിരം വര്‍ഷത്തെ പഴക്കം പറയുമ്പോള്‍, വൈദേശിക വേദ വിമര്‍ശകര്‍ അതിനു വെറും രണ്ടായിരം-രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷത്തെ പഴക്കം മാത്രമേ അമ്ഗീകരിക്കുന്നുള്ളൂ..വേദത്തെ അംഗീകരിക്കാത്ത ഭാരതീയ വിമര്‍ശകരും വൈദേശിക കാലഗനനയെ മാത്രമേ അമ്ഗീകരിക്കുന്നുള്ളൂ, എന്നുള്ളത് ചിന്തക്ക് വക വക്കുന്നു!! എന്നാല്‍ വേദവരികള്‍ വിശകലനം ചെയ്‌താല്‍ നമുക്ക് ലഭിക്കുന്ന കാല ഗണന എന്താണ് ?

ബ്രുഹസ്പതി:പ്രഥമം ജായമാനെ: .....തിശ്യം നക്ഷത്രം അഭിസംബഭൂപ എന്നാ വരി തൈത്തിരീയ ബ്രാഹ്മനത്തിലും, താന്ദ്യഭ്രാഹ്മനത്തിലും ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലും ഉണ്ട്. ഇതിന്റെ അര്‍ത്ഥം:

പൂയം നക്ഷത്രത്തെ ഗ്രഹണം പോലെ മറച്ചതിനു ശേഷം വ്യാഴഗ്രഹം കടന്നു പോകുന്നതിനെ വിവരിക്കുന്ന വരിയാണിത്. ആധുനിക ജ്യോതി ശാസ്ത്ര ഗണിതം ഉപയോഗിച്ച് നോക്കുമ്പോള്‍ വ്യാഴ ഗ്രഹവും പൂയം നക്ഷത്രവും പരസ്പരം മറച്ചത്‌ ഏതാണ്ട്‌ BC 4275 ല്‍ ആയിരുന്നു. അതായത് ഋഗ്വേദ ഋഷി വര്യന്മാര്‍ ഈ പ്രതിഭാസം കണ്ടെത്തിയതിനു ശേഷം എഴുതിയ വരികളില്‍ നിന്ന് തന്നെ വ്യക്തമാകുന്നു ഋഗ്വേദത്തിനു ഏകദേശം 6275 വര്‍ഷത്തില്‍കൂടുതല്‍ പഴക്കമുണ്ടെന്ന്. ഇതില്‍ ഏതാണ്ട് 397265 അക്ഷരങ്ങള്‍ ചേര്‍ത്തു 193816 പദങ്ങളും, അവയെ 10552 ഋക്കുകളിലുമായി 2024 വര്‍ഗങ്ങളില്‍ ഒതുക്കി 64 അദ്ധ്യായങ്ങളിലും ആക്കിയിരിക്കുന്നു. ഇത്രയും സംസ്കൃത പദങ്ങള്‍ ‍ ഋഗ്വേദ രചനാ കാലത്ത് നിലവില്‍ വരണമായിരുന്നു എങ്കില്‍, സംസ്കൃതത്തിന്റെ വളര്‍ച്ചയും വൈദിക ചിന്താ ധാരകളും അതിനെത്ര കാലം മുമ്പുണ്ടായിരുന്നിരിക്കണം. കുറഞ്ഞത്‌ ഒരായിരം വര്‍ഷത്തേക്ക്മാത്രം പുറകോട്ടു പോയാല്‍ പോലും, ഭാരതീയ ചിന്താധാരകള്‍ക്ക് 7000വര്‍ഷത്തിലധികം വര്‍ഷങ്ങളിലെ ചിര പുരാതന തത്വമുണ്ട്!!

ആധുനിക ശാസ്ത്രത്തിനും ഇതിനു വിരുദ്ധമായി ഒന്നും പറയുവാനില്ല തന്നെ. കാര്‍ബണ്‍ dating സാങ്കേതിക വിദ്യകളിലൂടെ മോഹന്‍ ജോ ടാരോ, ഹാരപ്പ, ലോതല്‍, കാളിബഗന്‍ തുടങ്ങി മുപ്പത്തി അഞ്ചില്‍ പരം പ്രദേശങ്ങളില്‍ നിന്നും പുരാ വസ്തു ഗവേഷകര്‍ക്ക് ഇത്രയും തന്നെ പഴക്കം ചെന്ന വസ്തുക്കള്‍ കണ്ടെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഈ രണ്ടു വസ്തുതകളില്‍ നിന്നും ഒരു കാര്യം വളരെ വ്യക്തമാകുന്നു, ഭാരതീയ സംസ്കൃതിയുടെ ചിര പുരാതനത്വം അംഗീകൃതമായ ഒരു ശാസ്ത്ര സത്യമാണ്

എധോ/സ്യേധിഷീമഹി..... ഭൂ സ്വാഹാ:

ഈശ്വരന്‍ ഞങ്ങളുടെ സമ്പത്തിന്റെ പ്രേരകനാണ്. എനിക്ക് തേജസിനാല്‍ജ്വലനമുണ്ടാകട്ടെ. കറങ്ങി കൊണ്ടിരിക്കുന്ന ഈ ഭൂമി അങ്ങാണ് സൃഷ്ടിച്ചത്.ഉഷസിനെയും സൂര്യനെയും സര്വലോക്ഗങ്ങളെയും അങ്ങാണ് സൃഷ്ടിച്ചത്.ഈശ്വര മഹിമ തിരിച്ചറിഞ്ഞു ഞങ്ങള്‍ ഐശ്വര്യമുല്ലവരായി തീരട്ടെ. അങ്ങേപ്രപഞ്ചത്തിന്റെ നാഥനാണ്.

തെറ്റും കുറ്റവുമില്ലാതെ കുറവുമില്ലാതെ എങ്ങനെ ഒരു സമൂഹത്തിനു നിലനില്‍ക്കാനാകുമെന്ന ചിന്തയാണ് യജുര്‍വേദത്തില്‍ കാണാന്‍ കഴിയുന്നത്‌.പ്രപഞ്ച ശക്തി വിശേഷത്തിന്റെ ആധികാരികതയും ആഴവും ദര്‍ശിക്കാന്‍പഠിപ്പിക്കുകയാണ് യാതാര്തത്തില്‍ യജുര്‍വേദം നിര്‍വഹിക്കുന്ന കടമ. മറ്റുവേദ സംഹിതകളില്‍ നിന്ന് വ്യത്യസ്തമായി യജുര്‍വേദം നമ്മെ പ്രാപഞ്ചികദാര്‍ശനിക തലത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുക ആണ് ചെയ്യുന്നത്. പ്രപഞ്ചസ്രഷ്ടാവും പ്രപഞ്ചത്തെ നിലന്രിത്തുന്ന ശക്തി വിശേഷവുമായ ഈശ്വരനെഋഗേദം അഗ്നി എന്നാണു അഭിസംഭോധന ചെയ്യുന്നത്. എന്നാല്‍ യജുര്‍വേദംആ ഈശ്വരനെ ഊര്ജപതിയെന്നും, അന്നപതിയെന്നും വിളിക്കാന്‍ ആണ്താല്‍പര്യപ്പെടുന്നത്‌.പ്രപഞ്ചം, സമൂഹം, വ്യക്തി എന്നിങ്ങനെ മനുഷ്യനെവികാസഘട്ടങ്ങളിലൂടെ നടത്തിച്ചു അവനെ സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസില്‍ പറക്കാന്‍ യജുര്‍വേദം പ്രേരിപ്പിക്കുന്നു.ജജ്ഞാനുഷ്ടാനത്തോട് അനുബന്ധിച്ചുള്ള യജുര്വേടത്തിനു നൂറ്റിയൊന്ന്ശാഖകള്‍ ആണുള്ളത്. മാത്രമല്ല യജുര്വേടത്തെ ശുക്ല യജുര്‍വേദം എന്നുംകൃഷ്ണ യജുര്‍വേദം എന്നും രണ്ടായി തരാം തിരിച്ചിട്ടുണ്ട്. ലഭ്യമായവിവരങ്ങള്‍ അനുസരിച്ച് നാല്പതു അദ്ധ്യായങ്ങള്‍ ആണ് യജുര്‍വേദസംഹിതയില്‍ ഉള്ളത്.

യജുര്‍വേദം.

ഒന്നാം അദ്ധ്യായം ഒന്നാം ശ്ലോകം

ഓം ഇഷേ ത്വോര്‍ജെ ത്വാ................ പശൂന്‍ പാഹി...

പ്രാണന്‍ ദാനം നല്‍കുന്ന അല്ലയോ പ്രഭോ, അന്നത്തിനും ക്ഷേമത്തിനും ബാലത്തിനുമായി ഞങ്ങള്‍ അങ്ങയെ പ്രണമിക്കുന്നു. നന്മ നിറഞ്ഞ കര്‍മങ്ങള്‍ മാത്രമനുഷ്ടിക്കുന്ന ഹേ യജ്ഞ കര്‍ത്താക്കളെ , എല്ലാത്തിന്റെയും ഇരിപ്പിടവും ജഗത്തിന്റെ നാതനുമായ അദ്ദേഹം ശ്രേഷ്ഠ കര്‍മങ്ങള്‍ അനുഷ്ടിക്കാന്‍ നിങ്ങള്ക്ക് ശക്തി തരട്ടെ.ഈശ്വരാനുഗ്രഹത്താല്‍ ഗോസമൂഹം വര്‍ദ്ധിക്കുകയും ചെയ്യട്ടെ.. നിങ്ങള്‍ രോഗമില്ലാത്തവരും രോഗമില്ലാത്ത ശരീരത്തോട് കൂടിയവരുമാകട്ടെ. നിങ്ങളില്‍ നിന്ന് ഉറച്ച ബലമുള്ളതും ഹിംസയും മോഷണവുമില്ലാത്തതുമായ പുത്തന്‍ തലമുറ പിറക്കട്ടെ. ഈ യജമാനന്റെ വര്‍ദ്ധിതമായ വീര്യത്തെയും ഗോധനത്തെയും സംരക്ഷിച്ചു കൊള്ളണേ ...

ഒന്നാം അദ്ധ്യായം ശ്ലോകം 25

പ്രുത്വി ദേവയജന്യോഷധ്യാസ്തെ ................. ച വയം ദ്വിഷ്മസ്തമാതോ മാ മൌക്

അല്ലയോ ഭൂമിദേവീ, നീ ദിവ്യാരാധനയുടെ മൂല കാരണമാകുന്നു. നിന്നില്‍ പടര്‍ന്നിരിക്കുന്ന മൂലികകള്‍ നശിപ്പിക്കാന്‍ ഞാന്‍ കാരണക്കാരന്‍ ആകാതിരിക്കട്ടെ. നിനക്ക് വേണ്ടി സ്വര്‍ഗത്തില്‍ നിന്ന് മഴാമൃതം വീഴട്ടെ. എല്ലാറ്റിന്റെയും കാരണവും സ്രഷ്ടാവുമായ ഈശ്വരനാല്‍ ഭൂമിയില്‍ തിന്മക്കു ബന്ധനം സംഭവിക്കട്ടെ. ഞങ്ങള്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്നവരെയും ഞങ്ങള്‍ നശിപ്പിക്കാനോരുങ്ങുന്നവരെയും ഭൂമി ദേവി തന്റെ ബന്ധനവലയത്തില്‍ തളക്കട്ടെ.

അദ്ധ്യായം 4 ശ്ലോകം 29

പ്രതി പന്ഥാമപദ്മഹി ...............വിന്ധതെ വസു...

എവിടെയാണ് സമാധാനം ലഭിക്കുന്നത്, അവിടേക്ക്, എവിടെയാണോ അനുഗ്രഹം ലഭിക്കുന്നത് അവിടേക്ക്, എവിടെയാണോ നന്മ നിലനില്‍ക്കുന്നത് അവിടേക്ക് ഞങ്ങള്‍ എത്തപ്പെടട്ടെ. അനന്തമായ ക്ഷേമവും ഐശ്വര്യവും അനുഗ്രഹവും അനുകമ്പയും ഞങ്ങളില്‍ പതിക്കട്ടെ..

അദ്ധ്യായം 4, ശ്ലോകം 28

പരി മാഗ്നെ ദുശ്ചാരിതാദ് ..................... സവായ് ശോദസ്താ മമൃതാങ്ങ്അനു

ആരാധനീയനായ ഈശ്വര, എന്നെ മോശകരമായ അവസ്ഥയില്‍ നിന്ന് മാറ്റി നിര്‍ത്തിയാലും. ധര്‍മത്തിന്റെ വഴിയില്‍ എന്നെ നിലനിര്‍ത്തിയാലും. അനശ്വരരായവരുടെ കൂട്ടത്തില്‍ ഞാനും ചെര്‍ക്കപ്പെടട്ടെ. നന്മയില്‍ അധിഷ്ടിതമായതും ദീര്‍ഘമേറിയതും ആയ ഒരു ജീവിതം എനിക്ക് നല്‍കിയാലും.

പ്ര പര്വതസ്യ വൃഷഭസ്യ......................ക്രാന്തമസി

മഴ നല്‍കുന്ന പാര്‍വതശിഖരങ്ങളില്‍ നിന്ന് നദികള്‍ ഉത്ഭവിക്കുന്നു. അവ മുന്നോട്ടോഴുകുന്നത് സ്വയം സേചനം ചെയ്തു കൊണ്ടാണ്. അന്തരീക്ഷത്തില്‍ കാണപ്പെടുന്ന മേഘ മാര്‍ഗങ്ങളില്‍ ജലകണങ്ങള്‍ ചലിച്ചു കൊണ്ടിരിക്കുന്നു. ജലകണങ്ങള്‍ സൂര്യനില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. നിങ്ങള്‍ (മിത്ര വരുണന്മാര്‍) സൂര്യനും മുകളിലായി കുറുകെ സഞ്ചരിക്കുന്നു.

യദി ദിവാ യദി.............. വിശ്വാന്മുന്ച്ചത്വങ്ങഹസ :

രാത്രിയായാലും പകാലായാലും ഞങ്ങള്‍ ദൌര്‍ബല്യങ്ങള്‍ കാണിക്കുന്നു എങ്കില്‍ ഈശ്വരന്‍ എന്നെ അതില്‍ നിന്ന് മോചിപ്പിക്കട്ടെ..

യദി ജാഗ്രദ്യാദി സ്വപ്ന .............................

ഉറക്കത്തിലും അല്ലാത്തപ്പോഴും ഞങ്ങള്‍ ഏതെങ്കിലും അജ്ഞാന വൃത്തിചെയ്യുന്നു എങ്കില്‍ എന്നെ അതില്‍ നിന്ന് ഈശ്വരന്‍ മോചിപ്പിക്കട്ടെ..

അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 74

സജൂരബ്ദോ അയവോഭി: ............................ഇടയാ ഘ്രുതെന സ്വാഹാ.

അതീവമായ ആനന്ദം നിറച്ചു കൊണ്ടാണ് നാം ജീവിക്കേണ്ടത്. ഉള്ളില്‍ ശാന്തി ഉണ്ടായിരിക്കണം. ..............

അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 75

യാ ഔഷധീം: പൂര്‍വാ ജാതാ ...................... ധാമാനി സപ്ത ച.

മൂന്നു യോഗങ്ങള്‍ക്ക് മുമ്പായി ഈ ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ട ഔഷധവേരുകള്‍ എനിക്ക് കണ്ടു പിടിക്കാനാകട്ടെ. രോഗിയുടെ ശരീരത്തില്‍ നൂട്ടിയെഴു നാഡികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്കറിയാം.

അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 76

ശതം വോ അംബ ധാമാനി........... മി അഗദം കൃത.

നൂറു കൊല്ലക്കാലം ശരീരം രോഗമില്ലാതെ കഴിയട്ടെ. ഔഷധത്തിന്റെ ശക്തി വിശേഷത്താല്‍ ഈ നാഡികള്‍ ആയിരമാണ്. ശരീരത്തെ രോഗത്തില്‍ നിന്ന് രക്ഷിക്കുക.

അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 80

യത്രൌഷധി : സമഗ്മത രാജാന:................... ഭിഷഗ്രക്ഷോഹാമീവചാതന :

എവിടെ ഔഷധ മൂല്യമുണ്ടോ അവിടേക്ക് വിശേഷ പ്രജ്ഞയുള്ളവര്‍ പോയാലും. എങ്ങനെയാണോ ഒരു ഭരണാധിപന്‍ യുദ്ധക്കളത്തിലേക്ക്‌ പോകുന്നത്, ആ വിധം പോയാലും. കഴിവുറ്റ വൈദ്യനിലൂടെ ചികിത്സിക്കുമ്പോള്‍ രോഗങ്ങള്‍ ഓടി മറയുന്നു. ഔഷധങ്ങളിലൂടെ രോഗ ശമാനത്തെ മനസിലാക്കണം.

അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 81

അശ്വാവതീന്ഗ് ............... അരിഷ്ടതാതയെ..

ഈ രോഗിയുടെ ആരോഗ്യസ്ഥിതിയെ പറ്റി എനിക്ക് അറിയാനാകട്ടെ. ഈ രോഗിക്ക് വേണ്ടി ഞാന്‍ ഗുണകരമായ ഔഷധങ്ങള്‍ പ്രയോഗിക്കുന്നു. ഇവന്റെ രോഗ ശമനത്തിനും ശരീരഗുനത്തിനും വേണ്ടിയാണ് ഞാന്‍ ഔഷധങ്ങള്‍ ഒക്കെയും പ്രയോഗിക്കുന്നത്. ആ വിധമുള്ള ഈ ഔഷധങ്ങള്‍ എനിക്ക് സ്വസ്ഥത നല്‍കട്ടെ..

ഇഷ്കൃതിര്നാമ വോ ...............യടാമയതി നിഷ്ക്രുഥ.....

ഒരു മാതാവ് എങ്ങനെയാണോ ആശ്വാസം നല്‍കുന്നത്, ആ വിധം ഔഷധങ്ങളും ആശ്വാസദായകമാണ്. ഒഴുകി കൊണ്ടിരിക്കുന്ന നദികള്‍ എങ്ങനെയാണോ നന്ദി പ്രകാശിപ്പിക്കുന്നത്, അത് പോലെ ഔഷധങ്ങള്‍ രോഗങ്ങളെ ഇല്ലാതാക്കുന്നത്.

അദ്ധ്യായം 12. ശ്ലോകം 85

യദിമാ വാജയന്നഹമോഷധീര്‍ഹസ്ത ആദധെ .................. ജീവഗൃഭോ യഥാ

ഞാന്‍ ഇതിനെ (ഔഷധത്തെ) ഉള്‍ക്കൊള്ളുംപോള്‍ ജീവനെ പോലും കൊണ്ട് പോകുന്ന യക്ഷ്മാവിനെ പോലുള്ള രോഗങ്ങള്‍ ഓടി മറയുന്നു.

(യക്ഷ്മാവ് ആണ് ഇന്നത്തെ ക്ഷയം എന്ന് പറയപ്പെടുന്നു - രാജ യക്ഷ്മാവ് എയിട്സും.

സാകം യക്ഷ്മ പ്ര പത .............................ഇദം മേ പരവതാ ച:

എന്റെ ഭിഷഗ്വരാ, പോഷണം ചേര്‍ത്ത ഭക്ഷണത്താല്‍ യക്ഷ്മാവ് രോഗത്തെ ഓടിക്കുക. പ്രാണാ യാമാത്താലും ഔഷധത്താലും വേദനയില്‍ നിന്ന് രോഗി കര കയറട്ടെ..

അന്യാ വോ അന്യാമവത്വന്യാന്യസ്യാ .................... ഇദം മി പ്രാവതാ ച:

വിദുഷി ഔഷധ രഹസ്യം അറിയുന്നവളാണ്. എന്റെ വാക്കിനെ ഉള്‍ക്കൊള്ളുക. ഔഷധങ്ങള്‍ ഒക്കെയും പരസ്പരം സഹായിക്കുന്നവയാണ്. നിന്റെ ആചാര്യന്‍ നിനക്ക് സമ്പൂര്‍ണ സംരക്ഷണം നല്‍കട്ടെ..

അദ്ധ്യായം 12. ശ്ലോകം 91

അവപതന്തീരവദന്ദിവ ............... രിശ്യാതി പുരുഷ:

വിവേകികള്‍ ഔഷധങ്ങളെ കുറിച്ച് സംസാരിക്കുന്നു. ആദിത്യനില്‍ നിന്ന് രശ്മികള്‍ പുറപ്പെടുന്ന പോലെ, പരിചിതനായ വൈദ്യനില്‍ നിന്ന് ചികിത്സാ രീതികള്‍ പുറപ്പെടട്ടെ. ഒരിക്കലും തന്നെ അസുഖം മനുഷ്യനെ ബാധിക്കാതിരിക്കട്ടെ.

മാ വോ രിഷത് ഖനിതാ........സര്‍വമസ്ത്വനാതുരം

ഞാന്‍ ശേഖരിച്ചെടുക്കുന്ന ഈ ഔഷധങ്ങള്‍ ഒരിക്കലും നിനക്ക് ഒരുപദ്രവവും ചെയ്യുന്നില്ല. ഞങ്ങളുടെയും നിങ്ങളുടെയും ഇരുകാലികളും നാല്കാലികളും ഈ ഔഷധങ്ങള്‍ ഉപയോഗിച്ച് രോഗങ്ങളില്‍ നിന്ന് മുക്തരാകട്ടെ.

അദ്ധ്യായം 12. ശ്ലോകം 96

ഔഷധായ: സമവദന്ദ .............. രാജന്‍ പാരയമാസി

ഔഷധങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യന്മാര്‍ അവയിലൂടെ നടത്തപ്പെടുന്ന രോഗ നിര്‍മാര്‍ജന ശക്തിയെ കുറിച്ച് ആലോചിക്കുക. ഈ സോമം അതിന്റെ ശീര്‍ഷമാണ്. വേദങ്ങള്‍ മാത്രമല്ല ഉപവേദങ്ങള്‍ കൂടി അറിയുന്ന ഈ വൈദ്യ വിവേകികള്‍ മാനുഷരെ രക്ഷിക്കുന്നത് മരണത്തില്‍ നിന്നാണ്.

വേദങ്ങളും, ഉപവേദങ്ങളും (രചനകളുടെ കാലയളവുകള്‍ )തമ്മില്‍ സഹസ്രാബ്ദങ്ങളുടെ അകലം ഉണ്ടെന്നു വാദിക്കുന്നവര്‍ക്ക് ഒരു മറുപടി ആണ് ഈ ശ്ലോകം.

ഋതാവാനം മഹിഷം .............. ദൈവ്യം മാനുഷാ യുഗാ....

വിദ്വാന്മാര്‍ക്കു എങ്ങനെയാണോ സന്തോഷമുണ്ടാകുന്നത്, അത് പോലെ വന്നെത്താനായി മനുഷ്യരും ശ്രമിക്കുക. മനുഷ്യര്‍ക്കിടയില്‍ ബുദ്ധിമാന്മാര്‍ വര്‍ദ്ധിക്കട്ടെ. മാത്രമല്ല, വിദ്വാന്മാരും ശാസ്ത്ര വിദഗ്ദരും അറിവിന്റെ സാഗരങ്ങളും സത്യവാദികളും ഉണ്ടാകട്ടെ. കഴിഞ്ഞു പോയ കാലഘട്ടങ്ങളിലെ വിദ്വാന്മാരെ മനുഷ്യരായ നിങ്ങള്‍ അറിയുകയും ആദരിക്കുകയും ചെയ്യുക.

വേദ കാലഘട്ടത്തിനു വളരെ മുമ്പ് തന്നെ, ഇവിടെ സത്യവാദം (യുക്തിവാദം?), വിദ്യ അഭ്യസിക്കുന്നവരും വിദ്വാന്മാരും ഉണ്ടായിരുന്നു എന്ന് ഇതില്‍ കാണാം.

നാശയിത്രീ ബലാസസ്യാര്‍ശാസ................. പാകാരോരാസി നാശനീ ...

ഈ ഔഷധങ്ങള്‍ എല്ലാ രോഗങ്ങള്‍ക്കും നാശമുണ്ടാക്കുന്നുവെന്നു വൈദ്യന്മാര്‍ മനസിലാക്കട്ടെ. അര്‍ശസായാലും, ഭാഗികാന്ധതയായാലും ഉദരമുഴകലായാലും അതൊക്കെയും ഏതേത് ഔഷധങ്ങളാല്‍ മാറ്റി എടുക്കാമെന്ന് അറിഞ്ഞാലും!

ത്വം ഗന്ധര്‍വ അഖനം .............. വിദ്വാന്‍ യക്ഷ്മാദമുച്യത

ഈ രോഗിയില്‍ ഗന്ധര്‍വന്മാര്‍ ഔഷധങ്ങള്‍ ഉപയോഗിക്കട്ടെ. യക്ഷ്മാവ് രോഗം ബാധിച്ച ഈ രോഗിയെഇന്ദ്രനും ബ്രുഹസ്പതിയും സോമനും ഔഷധങ്ങളും വൈദ്യന്മാരും ചികിത്സിച്ചു സുഖപ്പെടുത്തട്ടെ.

(താന്‍ പാതി, ദൈവം പാതി..)

സഹസ്വ മേ അരാതീ:........................സഹാമാനാസ്യോഷധെ...

ഈ ഔഷധത്താല്‍ എനിക്ക് വീര്യം ലഭിക്കുന്നു. അസുഖങ്ങളെ എന്നില്‍ നിന്ന് ഓടിച്ചു എനിക്ക് ശക്തി നല്‍കിയാലും. എന്റെ പാപാത്മാക്കളാകുന്ന ശത്രുക്കളെ ഇല്ലാതാക്കിയാലും!

അദ്ധ്യായം 13 . ശ്ലോകം 3

ബ്രഹ്മജ്ഞാനം പ്രഥമം .......................... സതശ്ചാ വി.വാ:

ആരാധന നടത്തേണ്ടത് ഈശ്വരനെ മാത്രമാണ്. ഈശ്വരന്‍ മാത്രമേ അതിനു അര്‍ഹനായിട്ടുള്ളൂ . സൂര്യ ചന്ദ്രന്മാര്‍ പോലും അന്തരീക്ഷത്തില്‍ സഞ്ചരിക്കുന്നത് ഈശ്വരന്റെ ജ്ഞാനത്തിലാണ്.

അദ്ധ്യായം 13 . ശ്ലോകം 4

ഹിരണ്യ ഗര്‍ഭ: സമവര്‍ത്തതാഗ്രെ......................... ദേവായ ഹവിഷ വിധേമ:

ഹിരണ്യ ഗര്‍ഭ രൂപത്തിലുള്ള ഈശ്വരന്‍ ഒന്ന് മാത്രമാണ്. ആദ്യം സ്രഷ്ടാവ് അവന്‍ മാത്രമായിരുന്നു. പ്രകാശ ജാലങ്ങലോക്കെയും സൃഷ്ടിച്ചത് ആ ഈശ്വരനാണ്. സൃഷ്ടിക്കും മുമ്പും അവനായിരുന്നു. ആ ഈശ്വരനാണ് ഭൂമിക്കും സൂര്യനും ലോകത്തിനും ആധാരമായത്‌. അവന്‍ ഏകനും ഇതിന്റെ കാരണവുമാണ്.

അദ്ധ്യായം 13 . ശ്ലോകം 6

നമോ/സത് സര്‍പെഭ്യോ ..........................സര്‍പെഭ്യോ നമ:

ഇക്കാണുന്ന അന്തരീക്ഷത്തില്‍ അമിത വേഗത്തോടെ ചുറ്റിക്കൊണ്ടിരിക്കുന്ന ചില കണങ്ങളാണ് ഭൂമിയെ താങ്ങുന്നത്. അത് സംഭവിക്കുന്നത്‌ നിന്റെ ഭ്രമണ വിശേഷത്താലാണ്. അങ്ങനെയുള്ള ആ കണികകള്‍ക്ക് പ്രണാമം!

അദ്ധ്യായം 13. ശ്ലോകം 7

യ ഇഷാവോ യാതുധാനാനാം................സര്പെഭ്യോ നമ:

അന്ന രൂപത്തില്‍ വനത്തില്‍ കാണപ്പെടുന്നത് ജൈവ പ്രകൃതിയെ നിയന്ത്രിക്കുന്നു. അതാണ്‌ ഈ"പ്രകാശവേഗത്തിലുള്ള കണിക"കളാല്‍ നിയന്ത്രിതമാകുന്നത്. അവ അജ്ഞാത വഴികളിലൂടെ ആണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

അദ്ധ്യായം 13. ശ്ലോകം 15

ഭൂവോ യജ്ഞസ്യ................ ചക്യാഷേ ഹവ്യാവാഹം

ഈ ഭൂമിയില്‍ ഭൌതിക കര്‍മങ്ങള്‍ നടക്കട്ടെ. നീതിമാന്മാരും സത് ചിന്ത ഉയര്ന്നവരുമായ ആളുകളുടെ നേത്രുത്വമുണ്ടാകട്ടെ. ഭരിക്കാനായി നല്ലവര്‍ എത്തട്ടെ. വിവേവികളുടെ വാണി നാടിനു സന്തോഷമെകട്ടെ!

ധ്രുവ/സി ധാരുണ//സ്ത്രുതാ ............ പ്രുത്വിം ദൃന്ഗ് ഹ

ഈ സാഗരം സീമയില്ലാതെ പറന്നു കിടക്കുകയാണ്. ഈ ഭൂമിയാകട്ടെ ആ സാഗരത്തെ ഉള്കൊള്ളുകയും ചെയ്യുന്നു. അങ്ങനെയുള്ള ഈ സാഗരത്തെ നീ വേണ്ടും വിധം അറിയുകയും ആദരിക്കുകയും ചെയ്യുക. സ്വര്‍ണനിറമുള്ള ചിരകോട് ചേര്‍ന്ന് പറവയെ പോലെ ഈ ഭൂമിയില്‍ ശാന്തി നിറയട്ടെ.

അദ്ധ്യായം 13 . ശ്ലോകം 25 ,

മധുസ്ച്ച മാധവശ്ച്ച......... ധ്രുവേ സീദതം

ചിത്ര വൈശാഖ മാസങ്ങളും വസന്ത ഋതുക്കളും താപത്തില്‍ നിന്നാണ് പിറവി കൊള്ളുന്നത്‌. അവ അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയിലും ആകാശത്തിലും ഔഷധങ്ങളും ജലങ്ങളും കാണപ്പെടുന്നു. മാത്രമല്ല, ഇത് അഗ്നിയാലും നിറഞ്ഞിരിക്കുന്നു. ഈ മാസങ്ങളില്‍ നിന്ന് സന്തോഷമുണ്ടാകട്ടെ. അവയില്‍ ഔഷധങ്ങളും നിറയട്ടെ. ഹി വിവേകികളെ, ഭൂമിയും ആകാശവും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നത് അഗ്നിയാലാണ്. വസന്ത കാലത്തിലാകട്ടെ പ്രത്യേക ഊര്‍ജം നിറയുന്നു. അതിനെ മറ്റൊരങ്ങിരസാനെന്നു അറിയണം. അങ്ങനെയുള്ളതും അവസാനമില്ലാത്തതും ആയ ആ ഐശ്വര്യത്തെ നിരന്തരം ഉപയോഗിച്ചാലും.

അദ്ധ്യായം 13 . ശ്ലോകം 26 ,

ആഷാടാ/ ..................സാ മാ ജിന്വ..

ആഷാടങ്ങളില്‍ മനസ് സ്വസ്തമായിരിക്കട്ടെ. മനസിന്‌ ഇപ്പോഴും ശാന്തിയും സമാധാനവും ലഭിക്കട്ടെ. മാത്രമല്ല, സഹിഷ്ണുത നിരഞ്ഞതുമാകട്ടെ. അത് മുന്നില്‍ തന്നെ നടക്കേണ്ടതുണ്ട്. ഞാന്‍ എങ്ങനെയാണോ സഹസ്ര വീര്യത്താല്‍ നിനക്ക് ഹവിസ് അര്പിക്കുന്നത്, അത് പോലെ നീ എന്നെ സംരക്ഷിക്കുക.

അദ്ധ്യായം 13 . ശ്ലോകം 27 ,

മധു വാതാ.... സന്ത്വോഷധീ

വസന്ത കാലത്ത് മധുരം നിറഞ്ഞു വ്യാപിക്കട്ടെ. ആ ശക്തി വിശേഷം എല്ലാക്കാലവും നില നില്‍ക്കട്ടെ. ഔഷധങ്ങളില്‍ ചൈതന്യവും ഐശ്വര്യവും തുലുംപട്ടെ..

അദ്ധ്യായം 13 . ശ്ലോകം 28 ,

മധു നകത മുതോഷസോ............................ ദ്യുര്സ്തു നപിത....

വസന്തത്തിന്റെ രാത്രികള്‍ മധു നിറഞ്ഞതാണ്‌. വസന്തത്തിന്റെ ഉഷസുകളും അങ്ങനെ തന്നെ. ഈ അന്തരീക്ഷവും മധു നിറഞ്ഞതാണ്‌. മാത്രമല്ല, ഈ പ്രകാശവും മധു നിറഞ്ഞതാണ്‌. ഇതു ഈശ്വരനാണോ നമ്മെ സംരക്ഷിക്കുന്നത്, ആ ഈശ്വര സംരക്ഷണം നമുക്ക് മധുരമുള്ളതായി മാറട്ടെ..

അദ്ധ്യായം 13 . ശ്ലോകം 29,

മധുമാന്നോ വനസ്പതിര്‍മധുമാന്ഗ് അസ്ത് സൂര്യ: മാധ്വീര്‍ഗാവോ ഭവന്തു ന:

ഹേ വസന്തമേ, വനസ്പതികളില്‍ നിന്ന് നമുക്ക് മധുര പലഹാരങ്ങള്‍ ലഭിക്കട്ടെ. ഗോക്കളില്‍ നിന്ന് മധുരം നിറഞ്ഞ പാലും, ആദിത്യനില്‍ നിന്ന് ഭൌതിക ശക്തിയും ലഭിക്കട്ടെ...

അദ്ധ്യായം 13 . ശ്ലോകം 31,

ത്രീന്‍ത്സമുദ്രാന്‍ ..............യാത്ര പൂര്‍വേ പരെതാ:

ജ്നാനെന്ദ്രിയങ്ങളെ ജ്നാനാഗ്നികള്‍ സംരക്ഷിക്കട്ടെ. മഴയ്ക്ക് കാരണം അഗ്നിയാണ്. സന്തോഷം തുളുമ്പുന്ന ജലത്തെ താങ്ങി നിര്‍ത്തുന്നത് അഗ്നിയാണ്. സന്തോഷം നല്‍കുന്നതും ഭൌമാഗ്രഹങ്ങളെ പുഷ്ടിപ്പെടുത്തുന്നതും മറ്റാരുമല്ല.ആകാശത്തിലും ഭൂത ഭാവി വര്‍ത്തമാനങ്ങളിലും നീ തന്നെയാണ് നിറഞ്ഞിരിക്കുന്നത്‌. സുക്രുതലോകത്തിലൂടെ പൂര്‍വികന്മാര്‍ യാത്ര ചെയ്തത് പോലെ ഞങ്ങള്‍ക്കും സാധിക്കട്ടെ..

അദ്ധ്യായം 13 . ശ്ലോകം 38,

സമ്യക് ശ്രവന്തി സരിതോ....................... വെതസോ മധ്യേ അഗ്നേ:

ജലപ്രവാഹം പോലെ ആണ് വാക്കും പ്രവഹിക്കുന്നത്. ഹൃദയവും മനസും ശുദ്ധമായിരിക്കുന്നിടത് നല്ല വാക്കുണ്ടാകുന്നു. അഗ്നിക്ക് സമീപത്തായി ഗ്ഹൃതധാര നദി പോലെ ഒഴുകുന്നു. മഴ മേഘങ്ങള്‍ക്കിടയില്‍ നിന്ന് വരുന്നത് പോലെ നല്ല വാക്കുകള്‍ പ്രവഹിക്കട്ടെ.

അദ്ധ്യായം 13 . ശ്ലോകം 38,

ആദിത്യം ഗര്‍ഭം പയസാ................... കൃനുഹി ചീയമാന:

ആദിത്യന്‍ ജലത്തിന് കാരണമാകുന്നു. ജലം ആധിത്യനിലാണ് ഗര്ഭാരൂപമായിരിക്കുന്നത്. അങ്ങനെയുള്ള ഹേ ആദിത്യാ, അങ്ങ് വിശ്വത്തിന്റെ രൂപം സ്തുത്യര്‍ഹാനുമാകുന്നു. അങ്ങയുടെ ശക്തി വിശേഷത്താല്‍ ഞങ്ങള്‍ക്ക് രോഗങ്ങളില്ലാത്ത ശരീരമുണ്ടാകട്ടെ. ഇവര്‍ക്ക് കര്‍മം ചെയ്തു നൂറു വര്‍ഷക്കാലം ജീവിക്കാനാകട്ടെ..

അദ്ധ്യായം 13 . ശ്ലോകം 45,

യോ അഗ്നിരഗ്നെരധ്യജായാതെ....................പാറി ദി വൃനക്തു

അഗ്നി ഭൂമിയുടെ അന്തരാളത്തില്‍ പ്രകാശിക്കുന്നു. സൂര്യനില്‍ നിന്ന് അഗ്നി തീവ്രതയോടെ ആണ് പതിക്കുന്നത്. ആ അഗ്നിയെ മുന്‍ നിര്‍ത്തിക്കൊണ്ടാണ്‌ വിശ്വകര്‍മ്മാവ്‌ ജീവികളെ സൃഷ്ടിച്ചത്.

അദ്ധ്യായം 13 . ശ്ലോകം 46

ചിത്രം ദേവനാമുദഗാദനീകം ..................... ആത്മാ ജഗതസ്ഥസ്തുഷശ്ച

ഈശ്വരന്‍ ഏറ്റവും വലിയ അത്ഭുതവും ജഗത്തിന്റെ ചക്ഷുസും വിശ്വ മിത്രവും കളങ്കരഹിതനും ശ്രേഷ്ടനുമാണ്. ആകാശ ഭൂമികളെയും അന്തരീക്ഷങ്ങളെയും വലയം ചെയ്തു കളങ്കമില്ലാതെ നില്‍ക്കുന്ന ആത്മാവ് സൂര്യനാകുന്നു.

അദ്ധ്യായം 13 . ശ്ലോകം 49

ഇമാന്ഗ് സാഹസ്രാന്ഗ് ..................... ദ്വിഷ്മസ്തം ദി ശുഗൃച്ച്ചതു

ഈ ജഗത്തില്‍ ജ്നാനവഴികള്‍ താഴേക്കു വരുന്നു. അവ പാല്‍ പോലെയാണ്. ഹേ ആഗ്നേ, അങ്ങ് സൃഷ്ടിയില്‍ കാണപ്പെടുന്ന ഒന്നിനെയും നശിപ്പിക്കരുത്. പരമവ്യോമത്തില്‍ കുടികൊള്ളുന്ന നിന്നെ പല വഴികളിലൂടെ മനുഷ്യര്‍ വിശദമാക്കുന്നു.

അദ്ധ്യായം 13 . ശ്ലോകം 53

അപാം ത്വെമ ന്ത്സാദയാമ്യപാം .......... ത്വാ ചന്ദസാ സാദയാമി

ഞാന്‍ മനുഷ്യര്‍ക്ക്‌ വേണ്ടി ചലിക്കുന്ന വായുവിനെ കുറിച്ചുള്ള അറിവ് നല്‍കുന്നു. ഞാന്‍ മനുഷ്യര്‍ക്ക്‌ വേണ്ടിഔഷധങ്ങളെ കുറിച്ചുള്ള അറിവ് നല്‍കുന്നു. ഞാന്‍ തന്നെ ആണ് ജലത്തിനെ ദ്രവ്യത്തത്തെ കുറിച്ചും മേഘങ്ങളേ കുറിച്ചും വാക്കുകളെ കുറിച്ചും ഗൃഹാലന്കാരങ്ങളെ കുറിച്ചും അറിവ് നല്‍കുന്നത്. ശബ്ദ ശ്രോത്ര വ്യത്യാസങ്ങളെ കുറിച്ചും പ്രകാശ ലോകങ്ങളെ കുറിച്ചും അന്തരീക്ഷത്തെ കുറിച്ചും ജലത്തെ കുറിച്ചും സാഗരത്തെ കുറിച്ചും അറിവ് നല്‍കുന്നതും ഞാനാണ്. ജലത്തിനെ പോഷണത്തെ കുറിച്ചും അറിവ് നല്‍കുന്നതും ഞാനാണ്!

അദ്ധ്യായം 14. ശ്ലോകം 1

ധൃവക്ഷിതിര്‍ ധൃവയോനിര്ധൃവാ/സി ...................... സാടയതാമിഹ ത്വാ.

ഭൂമി ഉറച്ചു നിന്ന് മുന്നെരട്ടെ. ഹി ഭൂമീ, നീ തന്നെ ആണ് ജീവരാഷികളുടെ കേന്ദ്രം. ചലനത്തിന്റെ നിയമങ്ങളെ തെറ്റിക്കാതെ നിന്റെ സവിധത്തില്‍ വിദ്വാന്മാരും വിവേകികളും ആയവരൊക്കെ ഗാര്‍ഹിക ജീവിതത്തിലൂടെ വ്രതന്മാരായി ജീവിതം നയിക്കട്ടെ.

അദ്ധ്യായം 14. ശ്ലോകം 2

കുലായിനി ഗ്ഹൃതവതീ....... സാടയ്താമിഹ ത്വാ

ജലാശയങ്ങളെ ഉള്‍ക്കൊള്ളുന്ന അമ്മ നീയാകുന്നു. നിന്നിലെ ഊര്‍ജം ഒരിക്കലും വട്ടുന്നില്ല. രുദ്രന്മാരും വസുക്കളും നിന്നില്‍ തന്നെ ആണ് കഴിയുന്നത്‌. വസുക്കള്‍ നല്ല വാക്കുകള്‍ ചേര്‍ത്തു നിന്നെ ഉപദേശിക്കുന്നു. നല്ല ഫലം ലഭിക്കുന്നതിനു വേണ്ടി ഈ ഉപദേശങ്ങള്‍ സ്വീകരിച്ചാലും. ഭൂമിയില്‍ ജൈവ സങ്കേതങ്ങള്‍ സംരുദ്ധമാകുന്നു.

അദ്ധ്യായം 15. ശ്ലോകം 7.

സജുര്‍ഋതുഭി: സജുര്‍ ദേവൈ: ...................സാദയ താമിഹ ത്വ:

ദേവതകളെല്ലാം ചേര്‍ന്ന് ഈ ലോകത്തെ താങ്ങി നിര്‍ത്തട്ടെ. വസ്തുക്കലോക്കെയും എല്ലാവര്ക്കും ലഭിക്കട്ടെ. ഹി ദേവന്മാരെ, നിങ്ങള്‍ ഋതുക്കളുമായി ചെറുക. മാത്രമല്ല, ജലങ്ങളെ സ്നേഹിച്ചു നല്ല പാത സമ്പുഷ്ടമാക്കി ജീവിതത്തെ നീട്ടി തരിക. .....അന്യോന്യം നല്ല വാക്കുകള്‍ പറയുക. നല്ല കര്മങ്ങളെ സ്നേഹിക്കുക. ഋതുക്കളില്‍ വര്‍ഷങ്ങളിലൂടെ പന്ത്രണ്ടു ആധിത്യന്മാര്‍ ആകുന്ന മാസങ്ങള്‍ കടന്നു പോകട്ടെ. ഞങ്ങള്‍ക്കെല്ലാം തിന്മയില്‍ നിന്ന് മാറി നല്ല ജീവിതം നയിക്കാന്‍ അഗ്നിയുടെയും രുദ്രന്റെയും വിശ്വടെവന്മാരുടെയും അനുഗ്രഹം ലഭിക്കട്ടെ.
അദ്ധ്യായം 14. ശ്ലോകം 9.

മൂര്ധാ വായ: പ്രജാപതിശ്ചന്ധ ക്ഷാത്രം................. സതോബ്രുഹതീ ചന്ദ:

ഞങ്ങള്‍ പ്രജാപതി ചന്ദസിനെ ദര്‍ശിക്കുന്നു. ശരീരത്തിലെ എങ്ങനെ ആണോ ശിരസ് ഇരിക്കുന്നത് അങ്ങനെ പ്രജാപതി ഉചിത സ്ഥാനം അലങ്കരിക്കുന്നു. അവന്റെ ജ്ഞാന ശക്തി വിശേഷത്താല്‍ മനുഷ്യ വംശം നില നില്‍ക്കുന്നു. ധര്‍മവും തപസും അവന്റെ ശക്തിയാണ്.

മനുഷരില്‍ കുടി കൊള്ളുന്ന ക്ഷാത്ര ബലം ആനന്ദം നല്‍കുന്നതാണ്.

മനുഷ്യ കുലത്തിലെ വൈശ്യ സ്വഭാവം ആ പ്രജാപതിയുടെ ഉദ്ദേശമാണ്. അന്നവും ഐശ്വര്യവും വൈശ്യ ദാനമാകുന്നു. അവന്‍ തന്നെയാണ് സമൂഹത്തെ പോഷിപ്പിക്കുന്നത്.

മനുഷ്യനില്‍ നില നില്‍ക്കുന്ന ശൂദ്രത്വം അവന്റെ ഉദ്ടെഷമാകുന്നു. ശൂദ്രനാണ് വിവിധ കര്മങ്ങളിലൂടെ സമൂഹത്തെ നയിക്കുന്നത്.

ഇന്ദ്രനെ പോലെ ഭരണാധിപന്‍ പ്രജാ സ്നേഹിയാണ്. സ്വന്തം ശരീരത്തെ സംരക്ഷിക്കുന്നത് പോലെ തന്നെ നാട്ടിലെ പ്രജകളെയും ഭരണാധിപന്‍ രക്ഷിക്കെണ്ടാതുണ്ട്. ജ്ഞാനിയായ പുരുഷന്‍ കുടുമ്പത്തെ സംരക്ഷിക്കുകയും സിംഹത്തെ പോലെ ശൂരത്വമുള്ളവന്‍ ശത്രു ഇല്ലാത്തവന്‍ ആയി തീരുകയും ചെയ്യുന്നു. ഒട്ടകത്തെ പോലെ കര്‍മം നിര്‍വഹിക്കാനോരുങ്ങുന്നവന്‍ ഭൂമിക്കു തുല്യനാണ്. വൃഷഭാത്തെ പോലെ പ്രജകളെ സംരക്ഷിക്കുന്നവന്‍ നീതിമാനുമാകുന്നു. വിശേഷപ്പെട്ട ബോധം ധരിക്കുന്നവന്‍ എല്ലാ കര്‍മങ്ങളും അനുഷ്ടിച്ചു വിജയിപ്പിക്കുന്നവനാകുന്നു.

ഒരു മനുഷ്യനില്‍ തന്നെ സകല വര്‍ണ വ്യവസ്ഥകളും നില നില്‍ക്കുന്നു എന്ന് അര്‍ഥം!

അദ്ധ്യായം 17 . ശ്ലോകം 26

വിശ്വകര്‍മാ വിമനാ.................. സപ്ത ഋഷീന്‍ പര എകമാഹു:

ഈശ്വരനാണ് ഈ കാണുന്ന ജഗത്തിനെ സൃഷ്ടിച്ചത്. ആ ഈശ്വരന്‍ എല്ലായിടവും നിറഞ്ഞിരിക്കുന്നവനും ധാതാവും വിധാതാവും സ്രഷ്ടാവും, ദ്രഷ്ടാവും മഹിമയുമാകുന്നു. ആ ഈശ്വരനില്‍ ഈ ജീവന്‍ സപ്തര്‍ഷികളെ നിയന്ത്രിച്ചു കൊണ്ട് ഓരോന്നിന്റെയും അഭിലാഷമനുസരിച്ചു ആനന്ധത്തെ അനുഭവിക്കുന്നു.

അദ്ധ്യായം 17 . ശ്ലോകം 27

യോ ന പിതാ ജനിതാ യോ വിധാതാ........................... സംപ്രശ്നം ഭൂവനാ യന്ത്യന്യാ

ഈശ്വരന്‍ നമ്മുടെ പിതാവാകുന്നു. എന്തെന്നാല്‍ ആ ഈശ്വരനാണ് നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹം എല്ലാം അറിയുന്നവനും എല്ലാം കാണുന്നവനും ധാതാവും വിധാതാവുമാണ്. പ്രകൃതിയില്‍ കാണപ്പെടുന്ന എല്ലാറ്റിനും, ആ ഈശ്വരനാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. അത് എകമാണ്. വിശ്വത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന എല്ലാം ഈശ്വരനില്‍ നിന്ന് അറിവ് നേടുന്നുണ്ട്.

അദ്ധ്യായം 17 . ശ്ലോകം 28

ത ആയജന്ത ദ്രവിണങ് സമസ്മാ...... ........... ഭൂതാനി സമക്രുന്വന്നിമാനി

ദേവകളാണ് സര്‍വതിനെയും പരിപോഷിപ്പിക്കുന്നത്. ജ്ഞാനത്തിന്റെ പ്രാധാന്യം അറിയുന്നതും ജ്ഞാനവുമായി ജീവരാശികളെ ബന്ധിപിക്കുന്നതും ഈശ്വരനാണ്. ഈശ്വരന്റെ നിര്‍ദേശപ്രകാരമാണ് കുന്നു കൂടുന്ന ധനം ദൃശ്യാ ദൃശ്യലോകങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നത്.

അദ്ധ്യായം 17 . ശ്ലോകം 29

പരോ ദിവാ പര എനാ ..................... സമപശ്യന്ത പൂര്‍വേ.

ഈശ്വരന്‍ ഭൂമിയേക്കാളും സ്വര്‍ഗത്തെക്കാളും പണ്ടിതന്മാരെക്കാളും സൂക്ഷ്മ സമയബോധത്തെക്കാളും വലുതാണ്‌. ആ ഈശ്വരന്റെ അനുഗ്രഹത്താലും പ്രേരണയാലുമാണ് ജീവികള്‍ അസംഖ്യ ദേഹങ്ങളെ തേടി പോകുന്നത്. അന്ധകാരം മാറ്റി ജ്ഞാനത്തിനായി തിരിയുന്നവരെ ആത്മീയ കണ്ണോടെ സംരക്ഷിക്കുകയും ചെയ്യുന്നു.

അദ്ധ്യായം 17 . ശ്ലോകം 30

തമിദ്ഗര്‍ഭം പ്രഥമം ദധ്ര ....................... വിശ്വാനി ഭുവനാനി തസ്തു:

ഇത് എല്ലാത്തിന്റെയും ഈശ്വരനാണ്. അനശ്വര പദാര്തങ്ങളെ സൃഷ്ടിയുടെ കേന്ദ്രമായി കാണുന്നിടത്ത് വിദ്വാന്മാരും വിവേകികളും ചെന്നെത്തുന്നു. സ്വയഭൂവാകുന്ന ആ ശക്തി വിശേഷം എല്ലാ ലോകങ്ങളെയും മനസിലാക്കുന്നു.

അദ്ധ്യായം 17 . ശ്ലോകം 31

ന തം വിദാത യ ഇമാ ...................... ചാസുതൃപ ഉക്ഥശാസശ്ചരിന്തി

യഥാര്‍തത്തില്‍ മനുഷ്യര്‍ക്ക്‌ സ്രഷ്ടാവായ ഈശ്വരനെ കുറിച്ച് എന്താണ് അറിയാവുന്നത്? ഒന്നും അറിയില്ല തന്നെ. കാരണം, മനുഷ്യര്‍ വൈരുദ്ധ്യാത്മക പദങ്ങളുടെ അര്‍ഥം മാത്രമാണ് അന്വേഷിക്കുന്നത്.

അദ്ധ്യായം 17 . ശ്ലോകം 32

വിശ്വകര്‍മാ ഹൃജനിഷ്ട ദേവ .............. ഗര്‍ഭം വൃദധാത് പുരുത്രാ.

ആദ്യമുണ്ടായ വായുവില്‍ ദേവതകള്‍ കര്‍മം അനുഷ്ടിച്ചു. രണ്ടാമതായാണ് സൂര്യന്‍ സൃഷ്ടിക്കപ്പെട്ടത്. അത് ഭൂമിയുടെ സൃഷ്ടിയും കാരണവുമായി. മൂന്നാമത് മേഘങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഭൂമിയിലെ സസ്യലതാദികളും മറ്റും മേഘത്തിന്റെ സൌഭാഗ്യം ഏറ്റുവാങ്ങി. ഭൌതിക ലോകത്ത് ജീവിതം കെട്ടിയുറപ്പിക്കാന്‍ അത് സഹായകമായി. മേഘമാണ്‌ മഴയെ ഉത്പാദിപ്പിച്ചത്.

അദ്ധ്യായം 17 . ശ്ലോകം 33

ആശു: ശിശാണോ വൃഷഭോ ന ഭീമോ .......................സേന അജയത് �


Courtesy ~ കട്ടിലപൂവം വിനോദ്

"സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"

"സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു:"


കഴിഞ്ഞ ദിവസം ഈ ശ്ലോകത്തിനും കമന്റിനും ഒരു മറുപടി കൊടുക്കാമോ എന്ന് ചോദിച്ചു ഒരു മെസ്സേജ് വന്നിരുന്നു. കുറച്ചധികം വിശദീകരിച്ചാല്‍ മാത്രമേ ഇതിനൊരു യുക്തമായ മറുപടി സാധ്യമാകൂ..

ഇതിന്റെ അര്‍ത്ഥമായി ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നത് ഇങ്ങനെയാണ്:

"ന്യായമായ മാര്‍ഗത്തിലൂടെ രാജാവ് രാജ്യം ഭരിച്ചാല്‍ ജനങ്ങള്‍ക്ക്‌ സുഖമുണ്ടാകും. പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും സുഖമുണ്ടായാല്‍ ലോകത്തിനു മുഴുവന്‍ സുഖമായിരിക്കും". ഈ ശ്ലോകം ഉണ്ടാക്കിയിരിക്കുന്നത് ബ്രാഹ്മണരെ സുഖിപ്പിക്കുവാന്‍ വേണ്ടി ബ്രാഹ്മണര്‍ എഴുതി ചേര്‍ത്തതാണ്, അല്ലാതെ ലോകത്തിനു സുഖമുണ്ടാകാനുള്ള പ്രാര്‍ത്ഥന ഒന്നുമല്ല എന്നൊക്കെ ആണ് വ്യാഖ്യാനം.

ഏതൊരു വ്യാഖ്യാനവും നീതിപൂര്‍വകമാണോ എന്ന് പരിശോധിക്കാന്‍ വലിയ പഠിപ്പോ അറിവോ ഒന്നും വേണ്ട, വീയെസ് പറഞ്ഞത് പോലെ അരിയാഹാരം കഴിച്ചാല്‍ മതി. ഇവിടെയും ഈ വ്യാഖ്യാനം ശരിയോ എന്നറിയാന്‍, ഈ വ്യാഖ്യാനം ഉണ്ടാക്കിയ ആളെ മനസിലാക്കിയാല്‍ മതി താനും. ഈ ശ്ലോകത്തിനു ഇങ്ങനെ ഒരു വ്യാഖ്യാനം ഉണ്ടാക്കിയത് ചരിത്രാധ്യാപകന്‍ ആണെന്ന് സ്വയം പറയുന്ന Dr . MS ജയപ്രകാശ് ആണ്. അദ്ദേഹം ഇന്നേ നാഴിക വരെ, ഭാരതീയ സംസ്കാരത്തെ കുറിച്ചോ ഹിന്ദു മതത്തെ കുറിച്ചോ ആക്ഷേപകരമാല്ലാത്ത ഒരു വാചകവും തന്റെ വായില്‍ നിന്ന് വീഴരുത് എന്ന് വാശിപിടിച്ചു നടക്കുന്ന ആളുമാണ്. അതില്‍ നിന്ന് തന്നെ ഊഹിക്കാം ഈ ശ്ലോകം വളചോടിച്ചതായിരിക്കുമെന്നു. അത് ഊഹം. ഇനി യാതാര്‍ത്ഥ്യം എന്തെന്ന് നോക്കാം.

ഇവിടെ വിമര്‍ശന വിധേയമാകുന്നത് മൂന്നാമത്തെ വരിയില്‍ ഉള്ള ഗോക്കള്‍ക്കും ബ്രാഹ്മണര്‍ക്കും മംഗളം ഭവിക്കട്ടെ എന്നാ വരികള്‍ ആണ്. ഇതിനു മറുപടി കൊടുക്കുന്നതിനു മുന്നേ ചിലത് സൂചിപ്പിക്കേണ്ടി വരും.

ഏതൊന്നിന്റെയും വ്യാഖ്യാനം പൂര്‍ണമാകണമെങ്കില്‍ അതിനു ചില ലക്ഷണങ്ങള്‍ തികയണം.

പദച്ഛേദോ പദാര്‍ത്തോക്തി വിഗ്രഹോ വാക്യയോജനാ
ആക്ഷേപസ്യ സമാധാനം വ്യാഖ്യാനം പഞ്ച ലക്ഷണം.

ഓരോ പദത്തിന്റെയും അര്‍ഥം പറയുക, സമസ്ത പദങ്ങളെ വിഗ്രഹിക്കുക, വാക്യങ്ങളെ ശരിയായി യോജിപ്പിക്കുക, ആക്ഷേപങ്ങള്‍ക്ക് സമാധാനം പറയുക എന്നീ അഞ്ച് ലക്ഷണങ്ങളും ഒത്തു ചേര്‍ന്നാല്‍ മാത്രമേ ഒരു വ്യാഖ്യാനം പൂര്‍ണമാകൂ.

ജയപ്രകാശന്റെ വ്യാഖ്യാനത്തില്‍ ഈ അഞ്ചു ലക്ഷണങ്ങളും ഉണ്ടോ എന്നൊന്ന് നോക്കാം..

ഇതില്‍ ആദ്യം പറഞ്ഞ രണ്ടും "ഒരു വിധം" കുഴപ്പമില്ലാതെ എഴുതിയിട്ടുണ്ട്, അതായതു പദങ്ങളെ ചേദിച്ചു അര്‍ഥം പറഞ്ഞിട്ടുണ്ട്. എന്നാല്‍ മൂന്നാമത്തെ വ്യാഖ്യാന ലക്ഷനത്തിലെക്കെത്തുമ്പോള്‍ (വിഗ്രഹിക്കുക)എല്ലാം തകിടം മറിയുന്നു. ഇവിടെ വ്യാഖ്യാനം തനിക്കു ആവശ്യമുള്ളത് പോലെ ആക്കുന്നു ജയപ്രകാശന്‍. അതിനെ ഇങ്ങനെ ഉദാഹരിക്കാം. വിഗ്രഹം എന്നതിനെ കുറിച്ച് സൂചിപ്പിക്കുന്നത് സമസ്ത പദങ്ങളെയും വിഗ്രഹിച്ചു അര്‍ഥം ഗ്രഹിക്കുക എന്നുള്ളതാണ്. അങ്ങനെ ഒരു പദത്തെ ഗ്രഹിക്കുമ്പോള്‍ വിഗ്രഹിക്കുന്ന പദത്തിന്റെ സമസ്ത ലക്ഷണവും അര്‍ത്ഥവും പരിഗണിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ ഇവിടെ പ്രസ്താവ്യമായ ഗോവ് എന്നാ ശബ്ദത്തിന് വരുന്ന സകല അര്‍ത്ഥങ്ങളും എടുത്തു വേണം പ്രയോഗിക്കാന്‍. എന്തൊക്കെ ആണ് ഗോവ് എന്നാ ശബ്ദത്തിന് അര്‍ഥം?

ജയപ്രകാശനെ പോലുള്ള കൂലി എഴുത്തുകാര്‍ക്ക് ഗോവ് എന്ന് പറഞ്ഞാല്‍ "കാളയുടെ ഭാര്യ" മാത്രമായിരിക്കാം. എന്നാല്‍ ഒരു സനാതന ധര്‍മ വിശ്വാസിക്ക് ഗോവ് എന്നാ ശബ്ദത്തിന് പശു; കാള; സ്വര്‍ഗം; ആകാശം; അമ്പ്; വാക്ക്; സരസ്വതി; അമ്മ; ഗായകന്‍; സൂര്യന്‍; ചന്ദ്രന്‍; നക്ഷത്രം; രശ്മി; കണ്ണ്; ജ്ഞാനേന്ദ്രിയം; ജലം; വജ്രം; ഭൂമി; ഒരു യാഗം; രോമം; ഇടിവാള്‍; രാശിചക്രത്തിലെ രണ്ടാം രാശി; ഒന്‍പത് എന്ന സങ്ഖ്യ; ദിക്ക്; വരുണന്‍റെ പുത്രന്മാരുടെ സേനാനായകന്‍ എന്നിങ്ങനെ അനേകം അര്‍ഥങ്ങള്‍ ഉണ്ട്.

അത് പോലെ തന്നെ ബ്രാഹ്മണന്‍ എന്നുള്ളതിനും അനേകം അര്‍ഥങ്ങള്‍ ഉണ്ട്. സനാതന ധര്‍മ പ്രകാരം പൂണൂല്‍ ഇട്ട ആളെ അല്ല ബ്രാഹ്മണന്‍ എന്ന് വിളിക്കുക. ബ്രാഹ്മണന്‍ എന്നുള്ളതിന് ബ്രഹ്മത്തെ അറിഞ്ഞവന്‍, പണ്ഡിതന്‍, ആചാര്യന്‍, ഗുരു എന്നിങ്ങനെ അറിവുമായി ബന്ധപ്പെട്ട അനേകം അര്‍ഥങ്ങള്‍ ഉണ്ട്.

അങ്ങനെ ഈ രണ്ടു പദങ്ങളെയും വിഗ്രഹിച്ചു അര്‍ഥം മനസിലാക്കി വേണം വാക്യങ്ങളെ തമ്മില്‍ യോജിപ്പിക്കാന്‍ ഒരു വ്യാഖ്യാതാവ്. ഇങ്ങനെ യോജിപ്പിച്ച് കഴിഞ്ഞാലും ഒരു പക്ഷെ സ്വാഭാവികമായും, ഉണ്ടാകാവുന്ന വ്യാഖ്യാനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെ സമാധാനിപ്പിക്കുകയും വേണം. ഈ ശ്ലോകത്തിലെ ഗോവ് ശബ്ദത്തിനും ബ്രാഹ്മണ ശബ്ദത്തിനും വെറും പശുവും പൂണൂല്‍ ഇട്ട ബ്രാഹ്മണന്‍ എന്നും മാത്രം ആണ് അര്‍ത്ഥമെങ്കില്‍ നാല് വാക്യങ്ങളും തമ്മില്‍ പരസ്പര ബന്ധമില്ലാതെ ആകുകയും ചെയ്യും. അതെങ്ങനെ എന്നും നോക്കാം..

ഈ ശ്ലോകം നമുക്ക് നല്‍കുന്നത് ഒരു വിശാലമായ സന്ദേശമാണ്. അതായത് ഒന്നാമത്തെ വരിയില്‍ പറയുന്നു, പ്രജകള്‍ സുഖമായിരിക്കട്ടെ (പണ്ഡിത/പാമര/ഉന്നതര്‍/താഴ്ന്നവര്‍/സ്ത്രീ/പുരുഷന്‍ എന്നാ വ്യത്യാസം ഒന്നുമില്ലാതെ എല്ലാവരും സുഖമായിരിക്കാട്ടെ). ഇതൊരു ഇടുങ്ങിയ സന്ദേശം ആണെന്ന് ആരും പറയില്ല. ഇനി രണ്ടാമത്തേതില്‍ പറയുന്ന, ന്യായമായ മാര്‍ഗത്തില്‍ കൂടി രാജാകന്മാര്‍ ഭരിക്കട്ടെ. ഇതിലും വിശാലമായ സന്ദേശം ഇല്ലെന്നു ആരും പറയില്ല. നാലാമത്തെ വരിയില്‍ പറയുന്നു, ഈ ലോകത്തിലെ സമസ്തവും സുഖം ആയി ഇരിക്കട്ടെ (ഈ വാക്കില്‍ ശത്രുക്കള്‍ പോലും പറയില്ല ഇടുങ്ങിയ സന്ദേശം എന്ന്). അങ്ങനെ വരുമ്പോള്‍ എങ്ങനെ വരും മൂന്നാമത്തെ വരിയില്‍ മാത്രം ഇടുങ്ങിയ ഒരു ചിന്താഗതിയും സന്ദേശവും ? ഈ ശ്ലോകത്തെ തെറ്റായി വ്യഖ്യാനിക്കുന്നവരും പ്രച്ചരിപ്പിക്കുന്നവരും ഉത്തരം തരേണ്ടതാണ് ഈ ആക്ഷേപത്തിന്.

എന്നാല്‍ വിശാലമായ ഒരര്‍ഥത്തില്‍ വിശാലമായ കാഴ്ചപ്പാടില്‍ എഴുതപ്പെട്ട ഈ ശ്ലോകത്തെ, മറ്റുള്ള നിക്ഷിപ്ത തല്പര്യമോന്നുമില്ലാതെ, അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ പഞ്ച ലക്ഷണവും തികഞ്ഞ വ്യാഖ്യാനം ഉപയോഗിച്ച് വ്യാഖ്യാനിച്ചാല്‍ ഇങ്ങനെ വരും അര്‍ഥം.

"പ്രജകള്‍ക്കു സമാധാനമുണ്ടാകട്ടെ, രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ, എല്ലാ ജീവജാലങ്ങള്‍ക്കും ആചാര്യന്മാര്‍ക്കും അല്ലെങ്കില്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്കും എന്നും സുഖമുണ്ടാകട്ടെ, അങ്ങനെ ലോകത്തിനു മുഴുവന്‍ സുഖം ലഭിക്കട്ടെ.

നോക്കൂ, എത്ര വിശാലമായ ഒരു സങ്കല്പത്തെ ആണ്, ജയപ്രകാശനെ പോലെ ഉള്ള ദുഷ്ചിന്തകര്‍ വികലമാക്കി പ്രചരിപ്പിക്കുന്നത്!! അത് കൊണ്ട് ജയപ്രകാശനെ പോലുള്ളവര്‍ എന്ത് വേണമെങ്കില്‍ പ്രച്ചരിപ്പിക്കട്ടെ, മനസിലാക്കട്ടെ, സനാതന ധര്‍മ വിശ്വാസികള്‍ കാര്യങ്ങള്‍ ശരിയായി മനസിലാക്കാന്‍ ശ്രമിക്കുക. വീയെസ് പറഞ്ഞത് പോലെ, ചോറുണ്ണുന്ന ബുദ്ധി ഉയ്പയോഗിക്കുക. അല്ലാതെന്തു പറയാന്‍?

ഇനി അടുത്ത വിമര്‍ശനം, ഈ ശ്ലോകം ഗ്രന്ഥങ്ങളില്‍ ഒന്നും ഇല്ല അത് കൊണ്ട് സ്വീകാര്യമല്ല എന്നാണു.

"വായുപുരാണം" സംക്ഷേപ സുന്ദര കാന്ടത്തിലെ മുപ്പത്തേഴാം ശ്ലോകം ആണിത് (ഫലശ്രുതിയിലെ രണ്ടാം ശ്ലോകവും).


ആയുഷ്യം ആരോഗ്യകരം യസായം 
സൌബ്രത്രുകം ബുദ്ധികരം ശുഭം ച ,
സ്രോതവ്യ മേതന്‍ നിയമേന 
സദ്ബിരഖ്യാനമോജസ്കരംര്‍ഹിദി കാമൈ ., 36

സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" 37

രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ ,
രഘുനാധായ നാഥായ സിതായ പതയെ നമ : 38



Courtesy ~ കട്ടിലപൂവം വിനോദ്

13/12/2013

Evidence of an Ancient Hindu Civilisation in Australia?

The Gympie Pyramid: Evidence of an Ancient Civilisation in Australia?

By GORDON DE L. MARSHALL

The Gympie Pyramid near the town of Gympie in Queensland, Australia has long been a source of fascination for people from around the world as well as Australia, and the subject of a great many claims about its origin and true purpose.
(LEFT: Ancient statuette of the Indian goddess Lakshmi dug up near the Gympie Pyramid)
Archaeologist Greg Jefferys, who has worked on the pyramid, refers to it as “a serious, famous and unexplained archaeological anomaly.”1 Unfortunately, academia and the government dismiss the pyramid on the grounds that it is a nineteenth century or even more recent construction for the purpose of growing grapes, ignore evidence to the contrary and refuse to conduct an excavation which would settle the matter.
What is known as the Gympie Pyramid is the rounded eastern end of a sandstone ridge north of the town of Gympie that had stone terraces cut into the sides, giving it a pyramidal shape. It is not a pyramid in the Egyptian or South American sense. The pyramid is approximately 5 km from the centre of Gympie, and is located north of the town on the Tin Can Bay road.
Its interior remains unknown and has been a source of speculation, and there are believed to be three or four entrances, some blocked, leading into it. The pyramid is 30.4 metres (100ft) high and has six stone terraces varying from 10 metres wide at the bottom to two metres wide towards the top, and incorporate some natural rock features. Stone for many of the terraces has been shaped, and squared and some of the larger stones used would be extremely heavy.
On the summit is a sort of ‘turret’, an upstanding section made of drystone walls with a depressed centre, and nearby there are two very heavy stone grinders, which may have been used to prepare ritual offerings. There is also a pile of stones that look like a collapsed building. Three large flat stones roughly shaped as diamonds have been found on the site. These have slots in the centre, which may have been for offerings and iron bars have been found on the site that fit the slots.2
The terraces were believed to have been up to three metres high, but have become lower due to cattle and weathering. The pyramid is originally thought to have been terraced on three sides, but much of these were destroyed by bulldozing or early (or later) settlers carting away the stone for building purposes. An interesting little stone lined cell has recently been found at the base of the pyramid.
The pyramid currently has large trees growing on it, which make it difficult to recognise at any distance, or to photograph.
The would-be researcher of the Gympie Pyramid has to wade through a great deal of oral history and myth associated with it, and also try to sort out the different variations on the stories.
When the pyramid was first discovered the summit is believed to have had thirteen pillars surrounding a round stone table with a hollow centre standing on the summit, and a stone gateway standing on the lower slopes of the pyramid, and other standing stones inscribed with symbols. Most of these are believed to have been removed by early settlers. Fortunately they were recorded in a diary by John Green, a great grandfather of Brett Green, a local historian who has spent much of his life researching the pyramid, and is the author of a book entitled The Gympie Pyramid Story.3
Gold was found at Gympie in 1867, and settlement began from that year. Early settlers naturally regarded the pyramid as an easy source of stone and it was quarried to supply new buildings, doing much damage and removing all the inscribed stones. Inscribed stones from the gateway were apparently found quite recently under the floor of one of the Gympie churches – from where they vanished.4
The pyramid became a source of much speculation and interest as unusual phenomena were reportedly seen or experienced on it, and unusual artefacts found nearby suggesting contact with earlier civilisations, and was given publicity by writer Rex Gilroy.

Other Pyramids

Another pyramid, or a building which looked like one, is believed to have existed at what is now Tin Can Bay, on the coast from Gympie. (Tin Can Bay has nothing to do with tin cans. The name is believed to be a corruption of tuncumba, the aboriginal name for dugong, possibly the indigenous name of the bay.) The area was taken over as an army base, and the story relates that the pyramid was covered with earth and used for target practice. However, subsequent damage to the pyramid resulted in the discovery of carved stones used in its construction. At this point the army became worried about losing land to heritage purposes, and destroyed the pyramid. The carved stones were reputedly crushed and used to fill a creek, or else taken out and dumped in deep water. This is believed to have taken place either in the 1940s, after World War II or in the 1950s. One of the people who took part agreed to be interviewed years later, and mysteriously died on the day of the interview, the large police presence at the death causing some surprise.5
Other pyramids have reputedly been found around Australia. The well-known surveyor Len Beadell is said to have found a pyramid on the Nullabor plains, and was told by the local aborigines that the pyramid was outside the dreamtime, and that it was very bad luck to talk about it. This pyramid is said to be made of stone, and largely buried, which is why it has not been located on Google Earth.
More recently, a passenger flying across central Australia saw a pyramid in the desert north of Alice Springs. One needs to bear in mind that central Australia used to be a lush area several millennia ago. A prophecy exists to the effect that a pyramid will be found in central Australia sometime this century, and that this site will be a major spiritual centre. Other pyramids are believed to have been seen in New South Wales.

Archaeological Surveys

There has been no major archaeological excavation of the Gympie Pyramid. An archaeological survey was undertaken by Michael Morwood in 1967 (for some unknown reason this report is unobtainable). He attributed the construction of the terraces to Italian wine growers or other immigrants in the nineteenth century. This idea was laid to rest by archaeologist Greg Jefferys, who did a survey while a student in 1990,6 and another survey and a limited excavation in 2007.7
Jefferys found that the terraces were in some cases constructed with very heavy stones, some in excess of one ton in weight. And the terraces were too high for cultivation, the more so when you consider that they become more pronounced towards the top of the pyramid. Inspection of the soil in the terraces reveals only poor or rather thin native soils, becoming sandy in the top trenches, and show no sign of backfilling with more fertile soils. There is no trace of old vine stems, or roots or trellises, such as one would associate with former vine cultivation, and there is no equipment for wine making in the way of vats, etc. There would have been a major problem with watering the terraces, and there is no visible sign of any of the pipes and pumps that would be necessary.
Greg also found that the existing side of the pyramid faces south-east, making it unsuitable for wine growing, Vine cultivators are advised to use areas facing north. He also found there had been no Italian community in Gympie before World War II, and research in the land titles office indicated that in any case the land had not been owned by the people credited with farming it. Greg points out that it would also be very unlikely for would-be cultivators to go to the trouble and effort of constructing the terraces when there is better and far more suitable land nearby.8 Terraces are not usually constructed for agricultural purposes unless there is a shortage of arable land, which is certainly not the case in Gympie. Work with a bobcat in 2007 revealed how very poor the soils in the terraces were.9
The aborigines did not build the pyramid, and are not known too have constructed stone terraces anywhere in Australia, or to have shaped stones. If anything, they were afraid of the site and left it alone. Aboriginals taken to it in recent times declared they felt sick, and wanted to leave. Quite possibly it was regarded as a place of evil spirits. Jefferys has pointed out that the Polynesians had a tradition of terracing hills for forts and religious purposes, of which examples exist on Raiaiti and Tonga that bear a resemblance to the Gympie terraces, so the pyramid could be of Polynesian origin. If so, nothing else has been found on it to support this theory.10
Dowsing has indicated there are a number of burials on the pyramid, but these have not been dug.11 If so, this would suggest a sacred site.
The purpose of the pyramid is not known. Greg Jefferys points out that it would have made a good fort given its location,12 but there is no evidence for this, and it does not ‘feel’ like one. It quite possibly had a ritual function, particularly given the pillars on the summit, and was possibly also used as an observatory. If it involved a ritual function then very possibly there would have been connections with the stars. However, at the present time it can only be concluded the pyramid was built by unknown people for an unknown purpose.

Reports from Dowsers & Psychics

Dowsers have found the pyramid is on a major energy line, and energy rays out in four directions, like a Maltese cross. It is also connected by energy lines with what may be other pyramids or energy centres in the area.13 The pyramid may serve the function of drawing energy down (or up) and then radiating it over the countryside. Normally the destruction of such a centre would have very serious consequences. There is a powerful healing vortex at the top, near the grinders, and three people, including local resident and pyramid supporter Mick Dale, have, on separate occasions, experienced considerable healing for back problems there.14
Psychics maintain the Gympie Pyramid has links with nearby and as yet undiscovered pyramids in the Gympie area, with pyramids in central Australia and the Nullabor, and with remains in Antarctica. It will be interesting when we are finally able to put together maps of the psychic centres around Australia.
There has been considerable consistency in the findings of psychics and clairvoyants visiting the site. Brett Green mentions that local residents used to see ‘Nim Nim’ lights on top of the pyramid,15 and other phenomena have been encountered. One of the most frequently encountered apparitions are soldiers wearing bronze helmets and armour and holding shields. Since the 1960s people have encountered white-clad female spirits, who identified themselves as guardians of the site. Jefferys mentions a Betty Dodd who encountered a white clad apparition.16 
The most recent encounter took place last August when clairvoyant Michael English, who had no knowledge of previous reports, encountered a soldier in bronze armour and then two white clad ladies on the summit. One of these was blond and wore a heavy gold necklace. She gave her name as Nitarla, and said she was one of three such guardians (this name was also given to Mick Dale by another source as the name of the guardian. Michael had no knowledge of this). Nitarla said they had lived on the pyramid in antiquity, which was when the pyramid was bombarded, but they had elected to stay to try to protect it. Unfortunately they had been unable to stop the damage to the pyramid.17 
The present writer also unexpectedly encountered a white-clad lady, this one with black hair, a couple of days later on the topmost terrace. This lady said nothing but bade him welcome by gestures. People about to ascend the pyramid frequently experience being ‘stopped’ by invisible means, and have to obtain permission before going up. The writer also found that an L-shaped dowsing rod, when held loosely in the hand, spun around freely by itself on the pyramid, usually a sign of a powerful site.
Michael English said the pyramid originally had a vortex on the top used to help spacecraft take off. This was destroyed when the pyramid was bombarded by banana shaped aircraft, possibly from Atlantis. This account has since been corroborated by another clairvoyant, Richard Shar, while using psychometry (reading the past) long distance from Adelaide.18 Visiting psychics report seeing an inner chamber in the pyramid containing various artefacts, and in particular, commonly report seeing a large dark crystal. If so, this crystal would very probably be essential to the energy functions of the pyramid.
Individuals have had spiritual experiences equating to what is called ‘cosmic consciousness’ (a spiritual realisation of higher consciousness and unity with all things) on the pyramid, and others have seen what may be the future (one person saw New Zealand splitting in two and sinking).19 There is also thought to be antimony underground, which attracts lightning.20
In the 1960s the summit of the pyramid was bulldozed by a person wanting to build a house. In doing so he is said to have destroyed the remaining two columns and dumped them in a mineshaft. Afterwards it is said he suffered illnesses, bad dreams and mechanical trouble, and started seeing figures in his house near the pyramid. He was thoroughly ‘spooked’ and left the area.21

Unusual Objects

Several unusual objects have been found in and around the Gympie area. These include among other things (refer to illustrations on page 50): a carved, yellow stone head suggesting South American influence; an ancient statuette of the Indian goddess Lakshmi; a Grecian urn; an ancient Chinese bronze teapot, and an apparent stone statue of an ape-like figure, known as ‘The Gympie Ape’. The archaeological value of these objects has been reduced by them being taken out of context, but they are still interesting. A piece of ‘bloomery’ iron was found more recently on the pyramid. According to aboriginal legend, lakes or seas used to extend from the coast almost to the base of the pyramid, which is apparently supported by geological evidence. This would account for foreign contact in the area, and seismic uplift has since emptied the lakes.22
The carved yellow stone head was found next to the pyramid in 1985 after the construction of the railway line alongside the pyramid. The head is carved from a yellow conglomerate stone, usually an unlikely material for sculpture, which is not found anywhere near Gympie, if indeed it is found in Australia. The head has strong central or South American connotations, and it has been suggested it is of Olmec origin. The head has healing properties. It’s also suggested that in constructing the railway, workers found either an entrance to the pyramid, or a large underground chamber containing artefacts. Either way, the railway is said to have removed the artefacts and filled up the chamber. The yellow head is thought to have been one that was mistakenly dropped during the excavation.23
What is known as ‘The Gympie Ape’ was found in a paddock diagonally opposite the pyramid, by Dell Barry and Ken Blakemore, a former owner of the pyramid. It was considered possibly to be a statue of the Egyptian god Thoth in ape form, or the Indian god Hanuman. The statue is in the Gympie Museum.24
A bronze statuette depicting either the Indian goddess Lakshmi or the Tibetan goddess Tara was found in clay in a creek bed in the Gympie region. The amount of corrosion on the statuette suggests that it must be of ancient origin.25 
An ancient and unusual bronze and copper Chinese teapot or wine pot was found on Fraser Island, near Tin Can Bay. The corrosion on it indicates its age, and it may possibly have come from a shipwreck. The fact that it has three legs suggests it was a wine pot.26
A bronze Grecian urn was found in the hills north of Gympie by Brett Green.27 
A piece of bloomery iron was found on the pyramid along with other fragments during the 2007 visit by Greg Jefferys suggested smelting on the pyramid. This form of smelting has not been used in Australia as it died out in the Middle Ages, with some exceptions in parts of Asia. Other smelting related objects were found on the site, suggesting that smelting was done on site. So far three iron bars have been found on the pyramid, and at least one of these fits exactly into the central piercing of the flat diamond shaped stones. To date their purpose in doing so remains unknown.28
Australian Eucalyptus was apparently and inexplicably found in Tutankhamen’s tomb. So were boomerangs believed to be of Australian origin.29 Gympie was a gold-mining area, which would account for members of other civilisations being there. It is rumoured the gold in the funeral mask of Tutankhamen has been traced to Gympie.

Pyramid Site to be Bulldozed

The Gympie Pyramid is a tourist attraction for the town of Gympie, which otherwise does not have a great deal to offer, and has brought in people from around the world. For all that, many Gympie residents still dismiss it as a myth.
Irrespective, the Queensland government intends to bulldoze the pyramid in the near future and put a highway through the site. Local objections have been overruled, and no attempt is being made to excavate or find out more about the pyramid while it still exists.
A lecturer in archaeology at the University of Queensland, Dr. Pranganell, said in an interview with the editor of the Gympie Times on 9 September 2006: “The University has no intention of trying to test the myth as any digging on the site (of the Gympie Pyramid) would just give credibility to something that was impossible.”30 
People feel there is much more to be learnt from the Gympie Pyramid, and it should at least be properly excavated. It is an energy centre, and also a tourist attraction for Gympie.
Normally, destruction of a major energy centre such as this would have very serious consequences for the nearby community. In the Scottish highlands, moving even so small a sacred object as a standing stone is considered to bring bad luck, and crofters go to a lot of trouble to preserve the stones in situ. If so, destruction of a large site would result in more than bad luck. But the pyramid may have ways of striking back, which will be interesting to see.
If the pyramid is bulldozed and skeletons found, it will create a serious problem for the plans of the Queensland government, since it would have to regard it as a sacred site.
Efforts should be made to save the pyramid. It is possible to write to the local Member of Parliament, David Gibson, at 58 Channon St, Gympie QLD 4570. One can also meditate on saving the pyramid, and ask meditation and ritual groups to work to preserve the pyramid. Much will be lost if the Gympie Pyramid is destroyed, especially if it goes unexcavated and unexplored.
Thanks to Brett Green and Mick Dale for oral assistance and permission to use photos and drawings from The Gympie Pyramid Story. Thanks are also due to Daphne Salt for much help with the photographs, and to Laurie de Lia for making the visit to Gympie possible. You can view all the photos by downloading a copy of this issue of New Dawn (see below).
If you appreciated this article, please consider a digital subscription to New Dawn.

Further Reading

Brett J. Green, The Gympie Pyramid Story, De Grene Enterprises 2000, Tel: 07 5482 3909
Brett J. Green and Mick Dale, The Gympie Pyramid Story, DVD.
Greg Jefferys, The Gympie Pyramid – The Big Dig Report, 27 March 2007,www.gympiepyramid.org/bdreport.
Greg Jefferys, The Gympie Pyramid; a nice little mystery that Australian Academia like to ignore,www.stradbrokeislandgalleon.com/Gympie.html (incorporating his 1990 archaeological report).

Footnotes

1. Greg Jefferys, The Gympie Pyramid – The Big Dig Report, 27 March 2007,www.gympiepyramid.org/bdreport.
2. Ibid.
3. Brett J. Green, The Gympie Pyramid Story, De Greene Enterprises 2000, page 148,www.gympiepyramid.org.
4. Mick Dale, Personal Communication (PC)
5. Ibid.
6. Greg Jefferys, The Gympie Pyramid; a nice little mystery that Australian Academia like to ignore, 2006,www.stradbrokeislandgalleon.com/Gympie.html (incorporating his 1990 report on the site.)
7. Jefferys, The Big Dig Report.
8. Jefferys 2006.
9. Jefferys 2007.
10. Jefferys 2006, page 4.
11. Mick Dale (PC).
12. Jefferys 2006.
13. Mick Dale and Michael English (PC).
14. Mike Dale (PC).
15. Greene, The Gympie Pyramid.
16. Jefferys 2006, page 3.
17, Michael English and Mick Dale (PC).
18. Richard Shar (PC).
19. Mick Dale (PC).
20. Ibid.
21. Mick Dale and Brett Greene (PC).
22. Mick Dale (PC).
23. Ibid.
24. Ibid.
25. Mick Dale (PC) and Jefferys 2007, page 2.
26. Jefferys 2006, page 5 and Mick Dale (PC).
27. Mick Dale (PC).
28. Jefferys 2007 and Mick Dale (PC).
29. Brett Greene, The Gympie Pyramid Story, page 82.
30. Jefferys 2006, page 1.

GORDON DE L. MARSHALL is a maritime archaeologist and is currently President of the Dowsers Society of NSW. He is interested in locating ancient sites and sacred places relating to earlier civilisations around Australia, and may be contacted ongordondelm@bigpond.com.

SCIENTIFIC PROOF OF JESUS CHRIST BECOMING HINDU AND HIS DEATH IN KASHMIR !


SCIENTIFIC PROOF OF JESUS CHRIST BECOMING HINDU AND HIS DEATH IN KASHMIR !


JESUS MEDITATING AFTER CONVERSION TO HINDUISM

Why 'DA VINCI CODE' movie was BANNED in India ? It was biggest blockbuster success movie in rest of the world..just because the Evangelist Christian missionaries in India feared the Christians will lose faith and convert back to Hinduism,,.the movie showed Jesus Christ MARRIED had children and came to India ...can u tell me y the BBC WORLD documentary (short film) endorsed by the Vatican Titled 'lost years of Jesus’ showing the "tomb of the Jesus in Kashmir " and the places he visited in India was BANNED in India ..I can give u a link for that if u want..Only the Indian Christians are hidden from this truth (f JESUS CONVERSION TO HINDUISM)..This Truth is whispered among the elite Christian Scholars and Theologists in rest of the world..This truth is hidden and dusting somewhere in the old Vatican Libraries.


 THIS IS THE VIDEO CLEARLY SHOWING THE TOMB OF JESUS IN KASHMIR

do u know a fact that all the Indian Christians are converted ones ..i.e. they were HINDUS before father or grandfather or great GF ..

it is our responsibility of younger generation to enlighten every Christian to convert back to their default religion of Hinduism this is the ultimate weapon to convert back the Christians to main stream Hinduism.

JESUS CAVE IN RISHIKESH HARIDWAR

This is the cave north of Rishikesh in which Sri Isha(Jesus) lived for some time. In the last century both Swami Rama Tirtha and Swami (Papa) Ramdas lived there (at separate times), and had visions of Isha meditating there, though they had no prior knowledge of His having lived there. Another Kashmiri history, the Rajatarangini, written in 1148 A.D., says that a great saint named Issana lived at Issabar on the bank of Dal Lake

Khanyar Rozabal, Srinagar, India the TOMB OF JESUS CHRIST

Khanyar Rozabal, Srinagar, India the TOMB OF JESUS CHRIST

The Bengali educator and patriot, Bipin Chandra Pal, published an autobiographical sketch in which he revealed that Vijay Krishna Goswami, a renowned saint of Bengal and a disciple of Sri Ramakrishna, told him about spending time in the Aravalli mountains with a group of extraordinary ascetic monk-yogis known as Nath Yogis.

Khanyar Rozabal, Srinagar, India the TOMB OF JESUS CHRIST 2



The monks spoke to him about Isha Nath, whom they looked upon as one of the great teachers of their order. When Vijay Krishna expressed interest in this venerable guru, they read his life as recorded in one of their sacred books, the Nathanamavali.36 It was the life of Him Whom the Goswami knew as Jesus the Christ! Here is the relevant portion of that book:

"Isha Natha came to India at the age of fourteen. After this he returned to his own country and began preaching. Soon after, his brutish and materialistic countrymen conspired against him and had him crucified. After crucifixion, or perhaps even before it, Isha Natha entered samadhi by means of yoga.Jesus travelled to India also in his teens & youth to acquaint himself with Indian wisdom in Puri, Varanasi, Rajgriha etc. He also interacted closely with the Shiva-worshipping Nath sect. He is still revered as one of the ancient Nath-Yogis. He was highly supported by King Shalivahan & King Gopananda. Ancient inscriptions in Srinagar have revealed that Jesus was requested by King Gopananda to guide repair of the ancient Shiva Temple atop Gopadri Hill in the city. Vedic thought subscribes to the view that Advents ( Messengers of God) keep appearing from time to time to re-establish the principles of life & growth.

JESUS FEET BELOW THE TOMB NOTE THE CRUCIFICATION SCARS



THE ORIGINAL GRAVE OF JESUS IN SRINIGAR KASHMIR

MORE SCIENTIFIC PROOF...PLEASE SHARE

Jesus never died on the cross. It takes at least forty-eight hours for a person to die on the Jewish cross; and there have been known cases where people have existed almost six days on the cross without dying. Because Jesus was taken down from the cross after only six hours, there is no possibility of his dying on the cross.

It was a conspiracy between a rich sympathizer of Jesus and Pontius Pilate to crucify Jesus as late as possible on Friday -- because on Saturday, Jews stop everything; their Sabbath does not allow any act. By the evening of Friday everything stops.

The arrangement was that Jesus would be crucified late in the afternoon, so before sunset he would be brought down. He might have been unconscious because so much blood had flowed out of the body, but he was not dead. Then he would be kept in a cave, and before the Sabbath ended and the Jews hung him again, his body would be stolen by his followers. The tomb was found empty, and Jesus was removed from Judea as quickly as possible. As he again became healthy and healed, he moved to India and he lived a long life- in Kashmir.

It is a coincidence, but a beautiful coincidence, that Moses died in Kashmir and Jesus also died in Kashmir. The graves are ample proof, because those are the only two graves that are not pointing towards Mecca. Mohammedans make their graves with the head pointing towards Mecca, so in the whole world all the graves of Mohammedans point towards Mecca, and Kashmir is Mohammedan.

These two graves don't point towards Mecca, and the writing on the graves is in Hebrew, which is impossible on a Mohammedan grave -- Hebrew is not their language. The name of Jesus is written exactly as it was pronounced by the Jews, "Joshua." "Jesus" is a Christian conversion of the Jewish name. The grave is certainly of Jesus.

A family has been taking care of both the graves -- they are very close together in one place, Pahalgam -- and only one family has been taking care of them down the centuries. They are Jews -- they are still Jews .

Moses had come to Kashmir to find a tribe of Jews who were lost on the way from Egypt to Jerusalem. When he reached Jerusalem his deep concern was the whole tribe that had got lost somewhere in the desert. When his people were established in Jerusalem, he went in search of the lost tribe, and he found the lost tribe established in Kashmir. Kashmiris are basically Jewish -- later on Mohammedans forcibly converted them -- and Moses lived with them and died there.

Jesus also went to Kashmir, because then it was known that Moses had found the lost tribe there. The doors of Judea were closed -- he would be hanged again -- and the only place where he would find the people who speak the same language, the people who have a same kind of mind, where he would not be a foreigner, was Kashmir. So it was natural for him to go to Kashmir.

But he had learned his lesson. He had dropped the idea of being the only begotten son of God; otherwise these Jews would crucify him too. He dropped the idea of being a messiah. He lived with his few intimate friends and followers in Pahalgam.

Pahalgam is named after Jesus, because he used to call himself "the shepherd" -- Pahalgam means "the town of the shepherd." So it was a small colony of Jesus and his friends, surrounding the grave of their forefather and the founder of Judaic tradition.

But the followers who were left in Judea managed to create the story of resurrection. And there was no way to prove it this way or that. Neither could they produce Jesus -- if he was resurrected then where was he? Nor could the other party prove what had happened. They had put such a big rock on the mouth of the cave that it was impossible for Jesus to have removed it, and there was a Roman soldier on duty twenty-four hours, so there was no possibility of anybody else removing the rock and taking the body.

But because Pontius Pilate was from the very beginning against crucifying Jesus.... He could see the man was absolutely innocent. He has some crazy ideas, but they are not criminal. And what harm does it do to somebody? If someone thinks he is the only begotten son of God, let him enjoy it. Why disturb him, and why get disturbed? If somebody thinks he is the messiah and he has brought the message of God... if you want to listen, listen; if you don't want to listen, don't listen. But there is no need to crucify the man.

But Jesus learned his lesson -- learned the hard way. In Kashmir he lived very silently with his group, praying, living peacefully, no longer trying to change the world. And Kashmir was so far away from Judea that in Judea the story of resurrection, amongst the followers of Jesus, became significant.

So I say a kind of resurrection certainly happened -- it was a conspiracy more than a resurrection. But certainly Jesus did not die on the cross, he did not die in the cave where he was put; he lived long enough.

कश्मीर के खानयार मौहल्ले में स्थित रोजाबल ही हिन्दू धर्म में परिवर्तित ईसा मसीह की समाधि है । आज - कल कश्मीर की सरकारों ने अरबपंथी कट्टर मजहबी दरिंदों की मांग के आगे झुककर उस समाधि को एक मुस्लिम फकीर की कब्र घोषित कर दिया है तथा वहाँ पर गैर मुस्लिमों के प्रवेश करने एवं फोटोग्राफी करने पर प्रतिबंध लगा दिया है ।

मुझे यकीन है इसे पढ़ कर सारे ईसाइयों का दिल बदल जायगा क्योकि यही सत्य है और सत्य की हमेशा जीत होती है ..जिस प्रकार छल कपट से ईसाई मिशिनारियों ने असाम मणिपुर नागालैंड को ईसाई बनाया ..इस सत्य को उन भोले परिवर्तित ईसाइयों को समझाकर उन्हें पुनः हिंदू बनाया जा सकता है ..यह एक बहुत बड़ा अस्त्र है हमारे लिए ईसाइयों को वापस हिंदू धर्म में परिवर्तित करने के लिए ..जय श्री राम

आप सभी से अनुरोध है की इसे ज्यादा से ज्यादा शेयर करे ताकि भारत के और विश्व के सभी ईसाई अपने मूल हिंदू धर्म में वापिस आ जाए

I REQUEST ALL MY FRIENDS TO SHARE IT WITH YOUR CHRISTIAN FRIENDS AND SPREAD IT LIKE WILD FIRE SO THAT ALL THE CHRISTIANS IN INDIA AND THE WORLD CONVERT BACK TO THEIR DEFAULT RELIGION OF HINDUISM


FOR MORE INFORMATION SEE THE VIDEOS



SOME OF THE MATTER AND COMMENTS ARE DELETED BY SOME UNKNOWN FACEBOOK SUPER ADMIN SO I REQUEST U ALL TO COPY FREELY AND SHARE IT IN ALL BLOGS AND SOCIAL NETWORKING SITES..THANK YOU ALL FOR YOUR SUPPORT .YOURS TRUELY

Courtesy ~ NARESH ARYA. November 15, 2011 at 3:14pm