ॐ भद्रं कर्णेभिः शृणुयाम देवाः। भद्रं पश्येमाक्षभिर्यजत्राः। स्थिरैरङ्गैस्तुष्टुवागँसस्तनूभिः। व्यशेम देवहितं यदायूः। स्वस्ति न इन्द्रो वृद्धश्रवाः। स्वस्ति नः पूषा विश्ववेदाः। स्वस्ति नस्ताक्षर्यो अरिष्टनेमिः स्वस्ति नो वृहस्पतिर्दधातु॥ ॐ शान्तिः शान्तिः शान्तिः॥
02/11/2016
25/10/2016
12/09/2016
07/09/2016
MAY BE.....
MAY BE.....
That's 'One World One Family'
~~~~~~~~~~~~~~
Maybe. . we were supposed to meet the
wrong people before meeting the right
one so that, when we finally meet the
right person, we will know how to be
grateful for that gift.
Maybe . . . it is true that we don't
know what we have until we lose it,
but it is also true that we don't know
what we have been missing until it
arrives.
Maybe . . . the brightest future will
always be based on a forgotten past;
after all, you can't go on
successfully in life until you let go
of your past mistakes, failures and
heartaches.
Maybe . . you should hope for enough
happiness to make you sweet, enough
trials to make you strong, enough
sorrow to keep you human, and enough
hope to make you happy.
Maybe . . . the happiest of people
don't necessarily have the best of
everything; they just make the most of
everything that comes along their way.
Maybe .. . . the best kind of friend is
the kind you can sit on a porch and
swing with, never say a word, and then
walk away feeling like it was the best
conversation you've ever had.
Maybe . . . happiness waits for all
those who cry, all those who hurt, all
those who have searched, and all those
who have tried, for only they can
appreciate the importance of all the
people who have touched their lives.
May be . . you should do something nice
for someone every single day, even if
it is simply to leave them alone.
Maybe . . . there are moments in life
when you miss someone -- a parent, a
spouse, a friend, a child -- so much
that you just want to pick them from
your dreams and hug them for real, so
that once they are around you
appreciate them more.
Maybe … giving someone all your love
is never an assurance that they will
love you back. Don't expect love in
return; just wait for it to grow in
their heart; but, if it doesn't, be
content that it grew in yours.
Maybe .. . . you should dream what you
want to dream; go where you want to
go, be what you want to be, because
you have only one life and one chance
to do all the things you dream of, and
want to do.
"Life is only travelled ONCE; Today’s MOMENT becomes Tomorrow’s MEMORY.
Enjoy every moment, good or bad, because the GIFT of LIFE is LIFE itself…."
ശിവതാണ്ഡവ സ്തോത്രം

ജടാടവീഗലജ്ജലപ്രവാഹപാവിതസ്ഥലേ
ഗലേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാമ്
ഡമഡ്ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമര്വയം
ചകാര ചംഡതാംഡവം തനോതു നഃ ശിവഃ ശിവമ്
ജടാകടാഹസംഭ്രമഭ്രമന്നിലിംപനിര്ഝരീ-
-വിലോലവീചിവല്ലരീവിരാജമാനമൂര്ധനി
ധഗദ്ധഗദ്ധഗജ്ജ്വലല്ലലാടപട്ടപാവകേ
കിശോരചംദ്രശേഖരേ രതിഃ പ്രതിക്ഷണം മമ
ധരാധരേംദ്രനംദിനീവിലാസബംധുബംധുര
സ്ഫുരദ്ദിഗംതസംതതിപ്രമോദമാനമാനസേ
കൃപാകടാക്ഷധോരണീനിരുദ്ധദുര്ധരാപദി
ക്വചിദ്ദിഗംബരേ മനോ വിനോദമേതു വസ്തുനി
ജടാഭുജംഗപിംഗളസ്ഫുരത്ഫണാമണിപ്രഭാ
കദംബകുംകുമദ്രവപ്രലിപ്തദിഗ്വധൂമുഖേ
മദാംധസിംധുരസ്ഫുരത്ത്വഗുത്തരീയമേദുരേ
മനോ വിനോദമദ്ഭുതം ബിഭര്തു ഭൂതഭര്തരി
സഹസ്രലോചനപ്രഭൃത്യശേഷലേഖശേഖര
പ്രസൂനധൂളിധോരണീ വിധൂസരാംഘ്രിപീഠഭൂഃ
ഭുജംഗരാജമാലയാ നിബദ്ധജാടജൂടക
ശ്രിയൈ ചിരായ ജായതാം ചകോരബംധുശേഖരഃ
ലലാടചത്വരജ്വലദ്ധനംജയസ്ഫുലിംഗഭാ-
-നിപീതപംചസായകം നമന്നിലിംപനായകമ്
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലിസംപദേശിരോജടാലമസ്തു നഃ
കരാലഫാലപട്ടികാധഗദ്ധഗദ്ധഗജ്ജ്വല-
ദ്ധനംജയാധരീകൃതപ്രചംഡപംചസായകേ
ധരാധരേംദ്രനംദിനീകുചാഗ്രചിത്രപത്രക-
-പ്രകല്പനൈകശില്പിനി ത്രിലോചനേ മതിര്മമ
നവീനമേഘമംഡലീ നിരുദ്ധദുര്ധരസ്ഫുരത്-
കുഹൂനിശീഥിനീതമഃ പ്രബംധബംധുകംധരഃ
നിലിംപനിര്ഝരീധരസ്തനോതു കൃത്തിസിംധുരഃ
കളാനിധാനബംധുരഃ ശ്രിയം ജഗദ്ധുരംധരഃ
പ്രഫുല്ലനീലപംകജപ്രപംചകാലിമപ്രഭാ-
-വിലംബികംഠകംദലീരുചിപ്രബദ്ധകംധരമ്
സ്മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാംധകച്ഛിദം തമംതകച്ഛിദം ഭജേ
അഗര്വസര്വമംഗളാകളാകദംബമംജരീ
രസപ്രവാഹമാധുരീ വിജൃംഭണാമധുവ്രതമ്
സ്മരാംതകം പുരാംതകം ഭവാംതകം മഖാംതകം
ഗജാംതകാംധകാംതകം തമംതകാംതകം ഭജേ
ജയത്വദഭ്രവിഭ്രമഭ്രമദ്ഭുജംഗമശ്വസ-
-ദ്വിനിര്ഗമത്ക്രമസ്ഫുരത്കരാലഫാലഹവ്യവാട്
ധിമിദ്ധിമിദ്ധിമിധ്വനന്മൃദംഗതുംഗമംഗള
ധ്വനിക്രമപ്രവര്തിത പ്രചംഡതാംഡവഃ ശിവഃ
ദൃഷദ്വിചിത്രതല്പയോര്ഭുജംഗമൗക്തികസ്രജോര്-
-ഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷപക്ഷയോഃ
തൃഷ്ണാരവിംദചക്ഷുഷോഃ പ്രജാമഹീമഹേംദ്രയോഃ
സമം പ്രവര്തയന്മനഃ കദാ സദാശിവം ഭജേ
കദാ നിലിംപനിര്ഝരീനികുംജകോടരേ വസന്
വിമുക്തദുര്മതിഃ സദാ ശിരഃസ്ഥമംജലിം വഹന്
വിമുക്തലോലലോചനോ ലലാടഫാലലഗ്നകഃ
ശിവേതി മംത്രമുച്ചരന് സദാ സുഖീ ഭവാമ്യഹമ്
ഇമം ഹി നിത്യമേവമുക്തമുത്തമോത്തമം സ്തവം
പഠന്സ്മരന്ബ്രുവന്നരോ വിശുദ്ധിമേതിസംതതമ്
ഹരേ ഗുരൗ സുഭക്തിമാശു യാതി നാന്യഥാ ഗതിം
വിമോഹനം ഹി ദേഹിനാം സുശംകരസ്യ ചിംതനമ്
പൂജാവസാനസമയേ ദശവക്ത്രഗീതം യഃ
ശംഭുപൂജനപരം പഠതി പ്രദോഷേ
തസ്യ സ്ഥിരാം രഥഗജേംദ്രതുരംഗയുക്താം
ലക്ഷ്മീം സദൈവ സുമുഖിം പ്രദദാതി ശംഭുഃ
08/08/2016
Dr. P. Palpu. (പൽപ്പു / പദ്മനാഭൻ) LMS, DPH (Cantab) FRIPH (London) (2 November 1863 - 25 January 1950)
1886ലെ ഓണക്കാലം. മദിരാശി നഗരത്തിലെ മലയാളികൾ ഒരുക്കങ്ങൾ കൂട്ടുകയാണ്. തെരുവോരങ്ങൾ ജനനിബിഢം. തിരക്കിനിടയിൽ തന്റെ നേർക്ക് കരുണയോടെ നോക്കുന്ന ഒരു മുഖമെങ്കിലും കാണുന്നുണ്ടോ എന്നു തെരഞ്ഞുനടക്കുകയാണ് ഒരു ചെറുപ്പക്കാരൻ. ആള് തിരുവനന്തപുരം
സ്വദേശിയാണ്; പേര് പല്പു. നാട്ടിലെ ഓണം നഷ്ടമായതിന്റെ വിഹ്വലതയല്ല ആ യുവാവിനെ അലട്ടുന്നത്. പിറ്റേന്നുരാവിലെ മെഡിക്കൽ കോളേജിൽ ഫീസ് കെട്ടണം. അതിന് ആരെങ്കിലും കനിഞ്ഞേ തീരൂ. രാവ് മുഴുവൻ ഉറക്കമിളച്ചുള്ള പഠനം. പകൽ പഠനം തുടരാൻ ആശ്രയംതേടി ഊരുതെണ്ടൽ. നേരാംവണ്ണം ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. പഴകിയ മുണ്ടും ഉടുപ്പുമാണ് വേഷം. നാട്ടിൽ എത്രയോ ഏഴച്ചെറുമക്കൾ തമ്പ്രാന് ഓണമുണ്ണാൻ നെല്ലുണ്ടാക്കി പത്തായം നിറച്ചുകൊടുത്തിട്ട് അടുക്കളവട്ടത്ത് ഭാര്യയും കുട്ടികളുമായി മണ്ണിൽ കുഴികുത്തി ഇലയുംവച്ച് ഓണസദ്യയ്ക്ക് കാത്തിരിപ്പുണ്ടാവും! ആ കുഴിക്കുള്ളിൽനിന്ന് ഇലയെടുത്ത് അകത്തളത്തിൽ ഇട്ട് അവർ ഉണ്ണാനിരിക്കുന്ന ഒരു കാലമാണ് യുവാവിന്റെ സ്വപ്നം. ആദ്യം സ്വയം പഠിക്കണം. പിന്നെ ഏഴകളെ വിളിച്ചുണർത്തണം. അതോർത്തപ്പോൾ വിശപ്പുമറന്നു. സൂര്യൻ ചാഞ്ഞുതുടങ്ങുംവരെ പലവീടുകളിലും കയറിച്ചെന്ന് കൈനീട്ടി. വൈകുന്നേരമായതോടെ ഫീസിനുള്ള തുക കിട്ടി. അത്രയും നേരം ശരീരത്തിലെവിടെയോ മറഞ്ഞിരുന്ന വിശപ്പുവന്ന് കുടലിനെ ചൂളിക്കാൻ തുടങ്ങി. കാലുകൾക്ക് വല്ലാത്ത തളർച്ച. ഒരടിപോലും മുന്നോട്ടുവയ്ക്കാനാവാതെ മുന്നിൽക്കണ്ട ഒരു ക്രിസ്ത്യൻ പള്ളിയുടെ പടിക്കെട്ടിൽ ഇരുന്നു. തലയുയർത്താൻ വയ്യാത്തവിധം ക്ഷീണം. ഇതെല്ലാം സൈക്കിളിൽ റൊട്ടിക്കച്ചവടം നടത്തിയിരുന്ന ഒരു തമിഴൻ ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു. അയാൾ കൂടയിൽനിന്ന് ഒരു റൊട്ടിയെടുത്ത് നീട്ടി. "എനിക്ക് റൊട്ടി ആവശ്യമില്ല. ദയവുചെയ്ത് കൊണ്ടുപോകൂ.' റൊട്ടിയല്ല കല്ലുകിട്ടിയാലും തിന്നാനുള്ള വിശപ്പുണ്ട്. കൈയിൽ പണവുമുണ്ട്. പക്ഷേ അത് ഫീസടയ്ക്കാനായി പലരോടുവാങ്ങിയതാണ്. അതിൽനിന്ന് ഭക്ഷണത്തിന് പണമെടുക്കുന്നത് തെറ്റുതന്നെയാണ്. ആ നിരാസംകണ്ട് റൊട്ടിക്കാരൻ പിന്തിരിഞ്ഞില്ല: "ഇത് നിനക്കായി ദൈവം എന്നെ ഏല്പിച്ചതാണ്.' അയാളുടെ കണ്ണുകളിലെ കാരുണ്യം കണ്ണീർക്കണത്തോട് തിളക്കം കടം ചോദിക്കുന്നത് പല്പു കണ്ടു. ഫീസടച്ചിട്ട് റൊട്ടിയുടെ പണംകൊടുത്ത് നന്ദിപറയാൻ പിറ്റേന്ന് പട്ടണം മുഴുവൻ തെരഞ്ഞിട്ടും അയാളെ കണ്ടെത്താനായില്ല.
മദിരാശിയിലെ പഠനം പേരിനൊപ്പം ഡോക്ടർ എന്ന വിശേഷണം ചേർത്ത ദിവസവും പണ്ടൊരു തിരുവോണനാളിൽ തനിക്കുമുന്നിൽ റൊട്ടിയുമായി വന്ന ആ ദേവദൂതനെ പല്പു തെരഞ്ഞുനടന്നു. മദിരാശി സർക്കാരിന്റെ സ്‌പെഷ്യൽ വാക്‌സിൻ ഡിപ്പോയിൽ സൂപ്രണ്ടായി കിട്ടിയ ജോലിയുടെ ആദ്യശമ്പളവുമായി ആ റൊട്ടിക്കാരനെ ഒരിക്കൽക്കൂടി അന്വേഷിച്ചു. അയാളുടെ നാമത്തിൽ എന്തെങ്കിലും പുണ്യപ്രവൃത്തിചെയ്യാനായി പിന്നത്തെ ശ്രമം. കുറേ കമ്പളിപ്പുതപ്പുകൾ വാങ്ങി അന്നേദിവസം കടത്തിണ്ണകളിൽ തണുത്തുവിറച്ചുകിടന്ന തെരുവിന്റെ മക്കളെ അവരറിയാതെ പുതപ്പിച്ചു, പല്പു. പില്ക്കാലത്ത് തിരുവിതാംകൂർ ദിവാനെയും സവർണയാഥാസ്ഥിതികരെയും പലതവണ നീതിയുദ്ധത്തിൽ പ്രതിസ്ഥാനത്തുനിറുത്തി വിറപ്പിച്ച പതിതകോടികളുടെ പടനായകൻ ഡോ. പല്പുവിന്റെ ആദ്യത്തെ സാമൂഹ്യസേവനമായിരുന്നു അത്. വിശക്കുന്നവനു മുന്നിൽ പിന്നെ കരുണയുടെ ആൾരൂപമായിത്തീർന്നു അദ്ദേഹം. ജോലിയും താമസവും ബാംഗ്ലൂർ പട്ടണത്തിലേക്ക് മാറിയപ്പോഴും പല്പു അഗതികളുടെ കൺകണ്ട ദൈവമായി. ഒരുപാട് കുഞ്ഞുങ്ങളെ തെരുവിൽനിന്നെടുത്തുകൊണ്ടുവന്ന് ആഹാരവും താമസവും നല്കി പഠിപ്പിച്ചു. സ്വജീവൻപോലും നോക്കാതെ മഹാമാരികളിൽനിന്ന് പലരെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി.
മലയാളത്തിന്റെ എക്കാലത്തെയും അഭിമാനമായ വിശ്വമഹാകവി കുമാരനാശാൻ, പല്പു ചെലവുകൊടുത്ത് പഠിപ്പിച്ച നിരവധി ചെറുപ്പക്കാരിൽ ഒരാളായിരുന്നു. ജാതിപറഞ്ഞ് പഠനം നിഷേധിച്ചും അഥവാ പഠിച്ചാൽ ജോലികൊടുക്കാതെയും പലരെയും നിരാശരാക്കിയിട്ടുണ്ട് തിരുവിതാംകൂർ രാജഭരണം. മദിരാശിയിലോ മലബാറിലോ പോയി പഠിച്ചിട്ട് ബ്രിട്ടീഷ് സർക്കാരിൽ ജോലിവാങ്ങി അതുവഴി കടൽകടന്നവർ പലരുമുണ്ട്. പക്ഷേ ഡോ. പല്പു ബാംഗ്ലൂരിൽനിന്ന് തിരുവനന്തപുരത്ത് എത്തുമായിരുന്നു. അവർണർക്കും സർക്കാർ സർവീസിൽ പ്രവേശനംവേണം എന്നാവശ്യപ്പെട്ട് ഒരു മെമ്മോറിയൽ കൊടുക്കാൻ കൈയൊപ്പു ശേഖരിക്കാൻ നടന്ന കഥ പല്പു പിന്നീട് ടി.കെ. മാധവനോടു പറഞ്ഞിട്ടുണ്ട്. അതും ഒരു ഓണക്കാലത്തായിരുന്നു. കൈവിരൽ പിടിച്ച് ഒപ്പിടാൻ അറിയാത്തവരായിരുന്നു അന്ന് സമുദായത്തിൽ ഏറെയും. പല്പുവിന് ഒപ്പിട്ടുകൊടുത്താൽ പിന്നാലെ പൊലീസുവന്ന് അറസ്റ്റുചെയ്യും എന്നു പറഞ്ഞ് മാടമ്പികൾ ജനങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. താൻ ആർക്കുവേണ്ടിയാണോ കഷ്ടതകൾ സഹിക്കുന്നത് അതേ ജനത്തിന്റെ ആട്ടുംതുപ്പുമേറ്റ് പലയിടങ്ങളിൽനിന്നും ഓടിപ്പോരേണ്ടിവന്നിട്ടുണ്ടെന്ന് പല്പു പറഞ്ഞിട്ടുണ്ട്. വെളിച്ചം കടന്നെത്താത്ത കൊടുംകാട്ടിൽ തിരിനാളവുമായി ആദ്യം കടന്നുവരുന്നവന്റെ ദുരവസ്ഥയായിരുന്നു അത്.
പല്പു അജ്ഞാതനായ റൊട്ടിക്കാരന്റെ കാരുണ്യം ഏറ്റുവാങ്ങുന്ന സമയം ഇങ്ങ് കൊടിതൂക്കി മലയിൽ വിശപ്പും ദാഹവും വെടിഞ്ഞ് അവർണന് നിഷേധിക്കപ്പെട്ട ദൈവരഹസ്യം തെരയുകയായിരുന്നു ശ്രീനാരായണഗുരുദേവൻ. മാനവസേവയാണ് ശരിയായ മാധവസേവ എന്ന ഈശ്വരസങ്കല്പം പ്രാവർത്തികമാക്കുന്ന ദൗത്യത്തിൽ ഒറ്റയാൾ പോരാട്ടം നിറുത്തി ഡോക്ടർ പല്പു ഗുരുചരണങ്ങളിൽ ആശ്രയം തേടിയെത്തിയത് പില്ക്കാല ചരിത്രം. ഒരു മഹാനദിവന്ന് മഹാസാഗരത്തിൽ ലയിച്ച് അതിന്റെ വാനോളം ഉയരുന്ന തിരകളിൽ ഒന്നായി പരിണമിക്കുംപോലെയായിരുന്നു അത്. ജാതിയിൽ താണവന് വിദ്യാഭ്യാസവും ജീവിതവഴികളും നിഷേധിച്ചവർക്കെതിരെയും അവന്റെ പെണ്ണുങ്ങൾക്ക് മാറുമറയ്ക്കാനും ഉടലുരഞ്ഞുനോവാത്ത മിനുസമുള്ള വസ്ത്രം ധരിക്കാനും വേണ്ടി നടത്തിയ ധർമ്മസമരങ്ങളുടെ കഥകളുണ്ട് പിന്നീടിങ്ങോട്ട്.
ഈ കഥകളൊക്കെ ഏതോ പുരാതനകാലത്തെ കേട്ടറിവുകൾ മാത്രമാണിന്ന്. മാറിടം മറച്ച് വെളിയിലിറങ്ങാൻ സമരംചെയ്ത മലയാളിയുടെ പിൻമുറക്കാർ ദേഹവടിവുകൾ എവിടെയൊക്കെ തുറന്നുകാട്ടാം എന്ന് ചിന്തിച്ചു വിവശരാകുന്നു. ജാതിമേധാവികളോ മാടമ്പികളോ അടിച്ചേല്പിക്കുന്ന അടിമത്തം ഇന്നില്ല; പകരം വിദേശിയുടെ മദ്യവും അല്പവസ്ത്രവും വ്യഭിചാരവും ഇടകലർന്ന വൃത്തികെട്ട ജീവിതസങ്കല്പത്തോടുള്ള സ്വയംവരിച്ച വിധേയത്വം മാത്രം. ഡോ. പല്പുവിന്റെ ജീവിതം പഠിക്കുമ്പോൾ ബോദ്ധ്യമാകുന്ന വസ്തുതയുണ്ട്. ഗുരുസ്വാമിയുടെ മഹാസമാധിക്കുശേഷം 22വർഷം കൂടി അദ്ദേഹം ജീവിച്ചു. അക്കാലത്ത് പല്പു ജനമദ്ധ്യത്തിലെങ്ങുമില്ലായിരുന്നു. ഗുരുസ്വാമി തൃക്കരംകൊണ്ട് എടുത്തുനീക്കിയതൊക്കെയും തന്റെ ജനത മറുവഴിക്ക് തിരിച്ചെടുത്തുകൊണ്ടുവരുന്നതു കണ്ടു മടുത്തിട്ടാവാം പല്പു മൗനത്തിന്റെ മഹാവത്കലം പുതച്ചത്.
(സജീവ് കൃഷ്ണന്‍ _ കേരളകൗമുദി)
24/07/2016
03/07/2016
25/06/2016
Story of a girl - "I Married a Stranger.."
I was on the bed, feeling terrified. I opened my diary and wrote, 'I married a stranger' and quickly hid it under the bed. My whole body was shaking.
"What do I do?" I questioned myself.
"Do I act like a virgin?"
"But what if he finds out? Do I tell him to wait for it for a few days? But what if it makes him angry?"
The front door opened and my heart jumped in my neck. I was breathing heavily. The sound of his footsteps gave me goosebumps. I looked down and pretended to be calm. I saw him stopping at the door though I wasn't looking at him.
"Ghauri", he said with ever-so-calm voice. I dared not to look at him.
"Ghauri, I am going to sleep in another room", he said.
'If your husband doesn't want to sleep with you, you have failed as a wife', echoed my mother's voice in my head. But I didn't look up. I stayed quiet.
"Don't you want to ask me why?", he said, with little humor in his voice, clearly trying to cheer me up. I looked at him for just a few seconds and looked down again.
"You are my wife", he said and paused, and then he continued, "not a prostitute."
I really didn't know what he meant as my mind wasn't working well. 'When you don't know what to say to your husband, keep your mouth shut' came back my father's voice. I obeyed him as usual.
"If we sleep together when we really don't know each other, what different you would be from a prostitute? We will sleep together someday, when both of us wants it, and that day, I'd be making love to my wife. I definitely won't be having sex with a stranger."
He turned off the light and just few seconds later, put it on and said funnily, "I am not a secret gay by the way. I promise you that."
Despite how scared I was, I giggled. He smiled, turned off the light and went to another room. I was still giggling. As I slept on the bed without removing my make-up or anything, tears rolled down from the corner of my eyes.
People say it amazes them when we shed tears while we are happy. They say, it didn't make sense, but to me, it made more sense. We felt something so strong that a part of us couldn't stay inside us, that's what I thought anyway. To me, shedding tears while being happy meant more.
I woke up and made myself ready to make breakfast. I went to the kitchen but he was there, cooking. I don't know how horrified I looked because it made him really scared. He quickly ran to me and said, "Ghauri, are you fine?" and his voice was filled with worries.
"Why are you cooking?" I said with a low voice.
He seemed lost. And finally he realized what I meant. "Ghauri, look at me. I like cooking, okay? You can cook when you like and so will I."
"Ghauri", his voice was authoritative this time, "you are not my slave. You are my wife!"
'If you let your husband step inside the kitchen, you fail as a wife." mocked my mother's voice as I came out of the kitchen.
I began to open up with him, little by little. I didn't share any of my biggest secrets with him or talked about my ex boyfriends, but I started talking with him. Once, he asked me some important suggestions about his office and my jaw dropped.
But I quickly remembered, my dad doing the same with my mom.
My mom answered and my dad got so furious, he slapped her in front of me for the first time. He looked at me and said angrily, "When your husband ask you about his works, he isn't really asking, so keep your mouth shut."
But they have been wrong ever since I came here. I started suggesting and he listened. I used to shed lots of tears at home and I did the same here too, but the feelings of why it came, was different.
I felt confidence building inside me. I could have never imagined asking him about going with my friends for trekking but I did.
I looked at him and said, "Can I go with my friends for trekking? It is only for two nights. I won't do anything stupid and will come back as soon as I can. Or you could call me if you want me here and I will come back here sooner."
My mom asked about going out with her friends fo for some religious purpose and I still remember my dad's expression. My husband made the same.
He looked at me disgusted. He was clearly angry. I felt naked in front of him for the first time but little did I know, he was going to teach me to not be shameful when I am naked.
"Ghauri", he said frustrated, "how many times have I told you that you are my wife? Why are you taking my permission like that? Like you are a prisoner? In fact, why are you asking at all? Inform me and go. Don't beg for it!", he said and walked away angrily.
My parents gave birth to me and they raised me, but I was only starting to live. My husband was teaching me how to live.
I went behind him. He was looking down the balcony. I stood behind him and looked down as well.
"I am learning, please be patient with me", I said looking down, probably opening that part of me for the first time, "My mother has given me thousand lists of what I can do to fail has a wife and my dad has given me thousand lists of when to shut up. So, I am learning".
He laughed though I wasn't joking. He said, "I apologize for laughing and for my earlier behavior. I will keep that in my mind, if you promise me to remember that you are not in your home anymore. Ghauri, let the past be in the past."
He touched my back for just one second as a comfort but it was his first touch to me after I entered his house. It was, in all honesty, special. And the more he called my name, the more it sounded special.
I started calling my friends home for dinners. We sometimes drank the wine my husband brought for us. I was living. My parents' greatest gift to me wasn't giving birth to me, their greatest gift was marrying me off to a stranger.
One night, my husband and I were drinking. He asked me what I want to become.
I barely whispered, "I want to become a writer."
The expression on his face was priceless, something I could never forget. I had never seen him so happier and I bet there were tears in his eyes. I would have never thought but he had always wanted to be a writer too.
"Got too busy. Will you do that for both of us?", he asked me with smile filled with sadness and joy.
I could only manage a nod.
That night, I cried like never before. I covered my face with pillow tightly to protect the sound. I didn't know why I was crying so hard but I wanted to scream. I saw a black shadow near my door. He was standing there, watching me.
I stood up and went to him and I kissed him. I hugged him and kissed him again. I dragged him in the bed.
"You sure it isn't the wine doing?" he asked me.
I rolled my eyes and replied, "You sure you aren't a secret gay?"
He laughed, "You are about to find out." he said and pushed me on bed and kissed me while undressing me.
It was typical of me but I had to say it, I thought I owed it to him. I stopped him and said, "Before we start, I just want you to know. I am not a virgin."
He waved his hand off and said, "I thought you were going to say that you have AIDS."
I laughed and pulled him close and kissed him.
And we did it. I had sex with him after three and half months of our marriage. Let me scratch that, I made love to my husband after three and half months of our marriage and sure enough, he was straight.
I woke up the next day and looked at him sleeping peacefully beside me. I was sure of one thing like never before.
I took out my diary and turned to the page where I wrote with a blue ink 'I married a stranger'. I picked the black pen and wrote, 'and I fell in love with him' because I really had fallen deeply in love with him. I smiled and decided to keep a promise I made to him. I was going to write, I was always sure of that but what I didn't know was what I was going to write about. Now I did. I was going to write about us.
- @ Being woman is "True Love.." 💖
16/06/2016
Subscribe to:
Posts (Atom)